<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-12327568</id><updated>2012-01-19T13:23:26.600+05:30</updated><category term='അച്ചുതാനന്ദന്‍'/><category term='ലേഖനം'/><category term='സുധീരന്‍'/><category term='എളമരം കരീം'/><category term='പുലിക്കുന്നേല്‍'/><category term='ഹെല്‍മെറ്റ്വേട്ട്'/><category term='റിലയൻസ്'/><category term='മദനി'/><category term='ജനശക്തി'/><category term='ഉമ്മന്‍ ചാണ്ടി'/><category term='പി.ഡി.പി'/><category term='പി.സുരേന്ദ്രന്‍'/><category term='CPM'/><category term='brp'/><category term='തസ്നിബാനു'/><category term='ഐസ്ക്രീം കേസ്'/><category term='ഇടതുപക്ഷം'/><category term='സാമൂഹികം'/><category term='സ്മാര്‍ട്ട്‌ സിറ്റി'/><category term='മുരളീധരന്‍'/><category term='വിമര്‍ശനം'/><category term='വിവാഹം'/><category term='ദീപിക'/><category term='വീരേന്ദ്രകുമാര്‍'/><category term='പ്ലാസ്റ്റിക്ക്‌'/><category term='നാലാം ലോക വാദം'/><category term='ലൗജിഹാദ്'/><category term='രാഷ്ട്രീയം'/><category term='സഭ'/><category term='അഭിമുഖം'/><category term='സോഷ്യലിസ്റ്റ് ജനത'/><category term='മാതൃഭുമി'/><category term='ബ.കു.ന'/><category term='മാതൃഭൂമി'/><category term='കുടുംബാസൂത്രണം'/><category term='ജനകീയാസൂത്രണം'/><category term='കെ.എം. റോയ്'/><category term='ക്രീമിലെയര്‍'/><category term='കോണ്‍ഗ്രസ്'/><category term='ലോട്ടറി വിവാദം'/><category term='കിനാലൂര്‍'/><category term='വിഎസ്'/><category term='പോലിസ്'/><category term='എം.എന്‍.വിജയന്‍'/><category term='ആദിമ ക്രൈസ്തവര്‍'/><category term='ഗോപാലകൃഷ്ണന്‍'/><category term='ശ്യാമ പ്രസാദ്‌'/><category term='മെര്‍ക്കിസ്റ്റണ്‍ വിവാദം'/><category term='UDF'/><category term='സ്വയാശ്രയം'/><category term='സ്ഥലമെടുപ്പ്'/><category term='മാണി പുതിയിടം'/><category term='കൊക്കോക്കോള'/><category term='പ്രകാശ്‌'/><category term='ഋതു'/><category term='പൊതുയോഗം'/><category term='വാൾമാർട്ട്'/><category term='മത്തായി ചാക്കോ'/><category term='മാധ്യമം'/><category term='മനുഷ്യാവകാശം'/><category term='NSS'/><category term='പിണറായി'/><category term='മനോരമ'/><category term='പത്രവാര്‍ത്ത'/><category term='കുപ്പിവെള്ളം'/><category term='ഫാരിസ്'/><category term='ദേശീയ പാത'/><category term='അന്ത്യകൂദാശ'/><category term='കുഞ്ഞാലിക്കുട്ടി'/><category term='VS'/><category term='ജനകീയാസൂതണം'/><category term='ചെങ്ങറ'/><category term='പരിഷത്ത്'/><category term='എളമരം കരീം SEZ CPM'/><category term='കാളിദാസന്‍'/><category term='വികസനം'/><category term='സംവരണം'/><category term='നീലകണ്ഠന്‍'/><category term='RVG'/><category term='ഹരീഷ് മടിയൻ‌'/><category term='കലാകൌമുദി'/><category term='സിനിമ'/><category term='ലാവ്‌ലിന്‍'/><category term='സി.പി.എം'/><category term='IT'/><category term='നര്‍മ്മം'/><category term='സേവി.'/><category term='വിമോചന സമരം'/><category term='ബാലാനന്ദ'/><category term='മൂന്നാര്‍'/><category term='പ്രതികരണം'/><category term='ഉമ്മന്‍ചാണ്ടി'/><category term='അച്ചുതാനന്ദന്‍ വീരേന്ദ്രകുമാര്‍ മാതൃഭൂമി ഫാരിസ്‌'/><category term='PM'/><category term='SEZ'/><category term='റബ്ബര്‍'/><category term='കാരാട്ട്'/><category term='ബാലകൃഷ്ണന്‍'/><category term='കോടതി'/><category term='ഇടയലേഖനം'/><category term='മാണി'/><category term='പാഠം'/><category term='ഗ്രീഷ്മമാപിനി'/><category term='ജാതിചിന്ത'/><category term='തോമസ് ഐസക്ക്'/><category term='മംഗളം'/><category term='തൊഴിലാളിസംഘടന'/><category term='സക്കറിയ'/><category term='LDF'/><category term='വനിത'/><category term='CPI'/><category term='പാമോലിന്‍'/><category term='ചെങ്ങറ CPM'/><category term='തോമസ്‌ ഐസക്ക്‌'/><category term='ജോസഫ്'/><category term='കെ.എം.മാത്യു.ലാവ്‌ലിന്‍'/><category term='ബാലകൃഷ്ണപ്പിള്ള'/><category term='വിവാദം'/><category term='മാലിന്യ സംസ്ക്കരണം'/><category term='ഫാരിസ്‌'/><category term='വ്യവസായം'/><category term='പലവക'/><category term='ഭൂപരിഷ്ക്കരണം'/><category term='കത്തോലിക്ക സഭ'/><category term='ഇടമലയാര്‍'/><category term='ഭാരതീയ ശാസ്ത്രപാരമ്പര്യം'/><category term='Dool news'/><category term='യുക്തിവാദികള്‍'/><category term='സ്വാശ്രയം'/><category term='വിദ്യാഭ്യാസം'/><category term='ഭരണഘടന'/><category term='ഷാഹിന'/><category term='ചന്ദ്രപ്പന്‍'/><category term='കുടിയിറക്കല്‍'/><category term='ബാബു ഭരദ്വാജ്'/><category term='HMT'/><category term='മോർ‌'/><category term='ഏകജാലകം'/><category term='ഭൂരിപക്ഷാവകാശം'/><category term='ജോഷ്വാ ന്യൂട്ടണ്‍'/><category term='വിസ്മയ'/><category term='മകരജ്യോതി'/><category term='നിരൂപണം'/><title type='text'>അനുഭവങ്ങള്‍ പാളിച്ചകള്‍</title><subtitle type='html'>&lt;b&gt;ലിനക്സ്‌ ഒരു തട്ടുകടയാണെങ്കില്‍ വിന്‍ഡോസ്‌ ഒരു സ്റ്റാര്‍ ഹോട്ടലാണ്‌&lt;/b&gt;</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kiranthompil.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default?max-results=100'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default?start-index=101&amp;max-results=100'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>221</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-12327568.post-1482812727585049614</id><published>2012-01-10T12:13:00.000+05:30</published><updated>2012-01-10T12:13:52.865+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ലൗജിഹാദ്'/><title type='text'>ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...</title><content type='html'>&lt;span style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 18px; text-align: left;"&gt;ജ­നു­വ­രി 6, 2012ല്‍ റി­പ്പോര്‍­ട്ടര്‍ ടി­വി­യിൽ ലൗ ജിഹാദ് വിഷയത്തിലെ ചർച്ചയിൽ പങ്കെടുക്കുമ്പോൾ‌ ഞാന്‍ ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­ക്ക് മു­ക­ളില്‍ പല­തും സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നും ഡി­ജി­പി­യു­ടെ പി­ന്നീ­ടു­ള്ള റി­പ്പോര്‍­ട്ടു­ക­ളില്‍ വ്&lt;/span&gt;&lt;span class="text_exposed_show" style="background-color: white; color: #333333; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 18px; text-align: left;"&gt;യ­ത്യാ­സം ഉണ്ട് എന്നും പറ­യു­ക­യു­ണ്ടാ­യി. ഇതി­നി­ട­യില്‍ എനി­ക്ക് സം­ഭ­വി­ച്ച ഒരു പി­ഴ­വില്‍ ( കീ­ഴ്ക്കോ­ട­തി എന്ന പ്ര­യോ­ഗം) രാ­ഹുല്‍ കയ­റി­പ്പി­ടി­ക്കു­ക­യും ഇത് രണ്ട് വ്യ­ത്യ­സ്ഥ കേ­സില്‍ രണ്ട് ജഡ്ജി­മാര്‍ വി­ധി­ച്ച­താ­ണ് എന്ന് തി­രു­ത്തു­ക­യും ചെ­യ്തു. ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­യി­ലെ കാ­ര്യ­ങ്ങ­ളില്‍ ഇപ്പോ­ഴും ക്ലാ­രി­റ്റി വന്നി­ട്ടി­ല്ല എന്നും ഇര­ക­ളാ­യ­വര്‍ അപ്പര്‍ കോര്‍­ട്ടില്‍ പോ­യി ക്ലാ­രി­റ്റി വരു­ത്ത­ണ­മെ­ന്നു­മാ­യി രാ­ഹുല്‍. ഡി­ജി­പി ആദ്യം കൊ­ടു­ത്ത റി­പ്പോര്‍­ട്ടി­നെ­പ്പ­റ്റി എന്തു­കൊ­ണ്ട് ഡി­ജി­പി­ക്കെ­തി­രെ കേ­സ് കൊ­ടു­ത്തി­ല്ല എന്ന ചോ­ദ്യ­വും രാ­ഹുല്‍ ഉന്ന­യി­ച്ചു­.&lt;br /&gt;&lt;br /&gt;ഇ­തി­ന് മറു­പ­ടി പറ­യാ­നു­ള്ള അവ­സ­രം എനി­ക്ക് കി­ട്ടി­യി­ല്ല. അതു­കൊ­ണ്ട് തന്നെ ഈ വി­ഷ­യ­ത്തില്‍ ഒരു ക്ലാ­രി­ഫി­ക്കേ­ഷന്‍ ഉണ്ടാ­ക്കേ­ണ്ട­തു­ണ്ട് എന്ന് എനി­ക്ക് തോ­ന്നി. ഈ വി­ഷ­യം ശരി­യാ­യി പിന്‍­തു­ട­രാ­ത്ത­വര്‍­ക്ക് ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി എന്ന­ത് ഒരു സം­ശ­യം തന്നെ­യാ­ണ്. ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി ഈ വി­ഷ­യ­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട സം­ഗ­തി­യു­മാ­ണ്.&lt;a href="http://malayal.am/" target="_blank"&gt;മലയാളം പോർട്ടലിൽ &lt;/a&gt;വിഷയത്തിൽ&lt;a href="http://malayal.am/node/13660" target="_blank"&gt; ഞാൻ എഴുതിയ ലേഖനം വായിക്കുക&lt;/a&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-1482812727585049614?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/1482812727585049614/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=1482812727585049614' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/1482812727585049614'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/1482812727585049614'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2012/01/blog-post.html' title='ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-144436755999513261</id><published>2011-11-30T13:42:00.002+05:30</published><updated>2011-11-30T14:47:43.176+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='റിലയൻസ്'/><category scheme='http://www.blogger.com/atom/ns#' term='മോർ‌'/><category scheme='http://www.blogger.com/atom/ns#' term='വാൾമാർട്ട്'/><title type='text'>റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം </title><content type='html'>&lt;a href="http://malayal.am/"&gt;malayal.am&lt;/a&gt;&amp;nbsp;ഇൽ എഴുതിയ&amp;nbsp;&lt;a href="http://malayal.am/node/13472" target="_blank"&gt;വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ&lt;/a&gt;&amp;nbsp;എന്ന ലേഖനത്തിന്റെ&amp;nbsp;രണ്ടാം ഭാഗമായി എഴുതിയ കുറിപ്പ് &amp;nbsp;&amp;nbsp;&lt;b&gt;&lt;a href="http://malayal.am/node/13486" target="_blank"&gt;റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം&amp;nbsp;&lt;/a&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;സൂപ്പര്‍ &amp;nbsp;മാര്‍ക്കറ്റ് ചെയിനുകളുടെ ഏറ്റവും വലിയ മികവായി എടുത്തുകാട്ടുന്നത് &amp;nbsp;ഉപഭോക്താവിന്‌ ലഭിക്കുന്ന വിലക്കുറവും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലക്കൂടുതലുമാണ്‌. കര്‍ഷകര്‍ക്ക് വില കൂടുതല്‍ ലഭിച്ചോ എന്ന് കേരളത്തിലിരുന്ന് പറയാന്‍ കഴിയില്ലാത്തതിനാല്‍ &amp;nbsp;നമുക്ക് ഉപഭോക്താവിന്‌ ലഭിക്കുന്ന നേട്ടത്തെ ആധാരമാക്കിയെ വിലയിരുത്താന്‍ കഴിയൂ. എന്നാല്‍ ഇത് എത്രത്തോളം സംഭവിക്കുന്നു എന്നതാണ്‌ പ്രധാനമായും പരിശോധിക്കേണ്ടത്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;സൂപ്പർ മാർക്കറ്റുകൾ‌ കേരളത്തിൽ ഒരു പുത്തൻ ഷോപ്പിങ്ങ് അനുഭവം നൽകിക്കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുവരെ പലചരക്ക് കടക്കാരന്റെ &amp;nbsp;ജാഡയിലായിരുന്നു നമ്മുടെ ഷോപ്പിങ്ങ് ഹിന്ദുസ്ഥാൻ ലിവറുകാരന്റെ കമ്മീഷൻ പോരാ എന്ന് തോന്നിയാൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവൻ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപ്പന്നങ്ങൾ‌ ബഹിഷ്ക്കരിക്കും എന്നിട്ട് തങ്ങൾക്ക് കമ്മീഷൻ കൂടുതൽ നൽകുന്ന പ്രോഡക്റ്റുകൾ‌ മാത്രം വിൽക്കും. ഉൽപ്പന്നങ്ങൾക്കൊപ്പം &amp;nbsp;ഫ്രീ ആയി നൽകുന്ന സാധനങ്ങളൊക്കെ &amp;nbsp;കടക്കാരൻ നൽകാറുണ്ടായിരുന്നില്ല ചേട്ടാ ഫ്രീ എന്തോ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഓസിന് കിട്ടുന്ന ഒന്നും വിടില്ല അല്ലീ എന്ന ചൊറി കമന്റുവരെ വ്യാപാരികൾ‌ ചോദിച്ചിരുന്ന ഒരു കാലത്താണ് സൂപ്പർ‌ മാർക്കറ്റുകൾ‌ ഉപഭോക്താവിന് വലിയ തോതിലുള്ള തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രംഗപ്രവേശനം ചെയ്തത്. ഇത് മലയാളികൾ‌ ആവേശപൂർവ്വം സ്വീകരിക്കുകയും ചെയ്തു. പുതിയ ഷോപ്പിങ്ങ് അനുഭവത്തിനൊപ്പം MRP ക്ക് താഴെ ബില്ല് ചെയ്ത് സൂപ്പർ മാർക്കറ്റുകാർ ഉപഭോതാവിനെ സുഖിപ്പിക്കുകകൂടി ചെയ്തു. വർക്കീസിന്റെ പഴയ പരസ്യത്തിൽ പറഞ്ഞത് പോലെ MRP അല്ല VRP ചോദിക്കൂ എന്നത് പോലെ ആയിരുന്നു ആദ്യകാല സൂപ്പർ‌ മാർക്കറ്റുകളെല്ലാം. 5 രൂപയുടെ ഒരു മഞ്ച് മുട്ടായി വാങ്ങിയാൽ 30 പൈസ് ബില്ലിൽ കുറച്ച് തന്നിരുന്ന മാർജിൻ ഫ്രീ സൂപ്പർ‌ മാർക്കറ്റുകളും ( ഈ സൂപ്പർ മാർക്കറ്റിനെ പൂട്ടിക്കാൻ ഏഷ്യാനെറ്റ് വാർത്താ ചാനൽ ഒരു ശ്രമം നടത്തിയിരുന്നു) മറ്റും അരങ്ങു വാണ നാട്ടിലാണ് &amp;nbsp;മോറും റിലയൻസും &amp;nbsp;ഫുഡ് ബസാറും &amp;nbsp;ഇപ്പോൾ‌ നിറഞ്ഞ് നിൽക്കുന്നത്.&lt;br /&gt;&lt;br /&gt;റിലയൻസും മോറുമൊക്കെ കൊട്ടിഘോഷിച്ച് എത്തിയതോടെ വിലകുറയും എന്ന് കരുതിയവർക്ക് തെറ്റി. ചുറ്റുമുള്ള പലചരക്ക് പച്ചക്കറിക്കടകൾ പൂട്ടി എങ്കിലും ചിലതൊക്കെ അവിടെ ഇവിടെ പിടിച്ചു നിന്നു. അവിടങ്ങളിലെ വിലക്കൊപ്പം കൊച്ചിയിലെ വിവിധ മാർക്കറ്റുകളിലെ വിലയും വച്ച് താരതമ്യം ചെയ്താൽ ഈ കൊട്ടിഘോഷിക്കപ്പെട്ട &amp;nbsp;സ്വദേശി കുത്തകകളുടെ സ്ഥാപനങ്ങളിൽ &amp;nbsp;കാര്യമായ വില വ്യത്യാസമൊന്നും ഇല്ല. ഓഫർ‌ ഇല്ലാത്ത എല്ലാ ഐറ്റവും ബില്ല് &amp;nbsp;അടിക്കുന്നത് MRP ഇൽ തന്നെ ഓഫറുള്ള ഐറ്റംസ് എടുത്താൽ അതിന്റെ എക്സ്പയറി ഡേറ്റ് ഉടൻ തീരുന്നതായിരിക്കും. &amp;nbsp;തദ്ദേശിയ സൂപ്പർ മാർക്കറ്റുകൾ‌ &amp;nbsp;ഇപ്പോഴും MRP യിൽ താഴെ ബില്ലടിക്കുമ്പോൾ‌ &amp;nbsp;ഇവിടെ MRP തന്നെ ബില്ലിൽ കാണം.&lt;br /&gt;&lt;br /&gt;ഇനി &amp;nbsp;വൻകിട സൂപ്പർ മാർക്കറ്റിലെ &amp;nbsp; &amp;nbsp;സാധനങ്ങളുടെ വില പരിശോധിക്കാം. പത്രത്തിലെ കമ്പോള നിലവാരം പേജ് പരിശോധിച്ചാൽ പച്ചരി 18-25 എന്ന് കാണാം . ഇനി മോറിൽ പോയി നോക്കിയാൽ (ഞാൻ നോക്കുന്നത് കാക്കനാട് മോർ‌) അവിടെ 25 രൂപയുടെ പച്ചരി കണ്ടു പിടിക്കാൻ മുങ്ങിത്തപ്പണം. 28-35 ആണ് &amp;nbsp;ഇവിടുത്തെ കമ്പോള നിലവാരം&amp;nbsp;പാലക്കാടൻ മട്ട എന്ന ബ്രാന്റിൽ ലഭിക്കുന്ന അരി ഇന്നലെ മോറിൽ നിന്ന് വാങ്ങിയത് ( ബ്രാന്റ് &amp;nbsp; മോർ തന്നെ) &amp;nbsp;30 രൂപ 50 പൈസക്ക് ഇതെ നിലവാരത്തിൽ ഉള്ള അരി &amp;nbsp;പാലാരിവട്ടത്തെ &amp;nbsp;സെന്റ് മാർട്ടിൻ അരിക്കടയിൽ 24 രൂപക്ക് കിട്ടും . പാലരിവട്ടത്ത് മാത്രമല്ല് കോട്ടയം ജില്ലയിലെ പള്ളിക്കാത്തോട് എന്ന ഗ്രാമത്തിലും 22 രൂപക്ക് ഇതെ ക്വാളിറ്റ് അരി കിട്ടുമെന്ന് എന്റെ സഹപ്രവർത്തകൻ എബി സാക്ഷ്യപ്പെടുത്തുന്നു. &amp;nbsp;കൊച്ചിയിൽ നിന്ന് 30 രൂപക്ക് വാങ്ങുന്ന അരിയുടെ അതെ ഗുണ നിലവാരം തന്നെ ഉണ്ട് എന്ന് ഇദ്ദേഹം തറപ്പിച്ച് പറയുമ്പോൾ‌ &amp;nbsp;വൻകിട സൂപ്പർ മാർക്കറ്റിലെ &amp;nbsp; വിലക്കുറവ് &amp;nbsp;എന്നത് മിഥ്യയാണ്. പിന്നെപ്പറയുക ഞങ്ങളുടെതിന് ബ്രാന്റ് വാല്യു ഉണ്ട് എന്നതാകും. അത് വേണ്ടാത്തവർ എവിടെപ്പോകും എന്ന് ചോദിച്ചാൽ കിട്ടുന്നിടത്ത് പോയി വാങ്ങിക്കോ എന്നെ &amp;nbsp;വൻകിട സൂപ്പർ മാർക്കറ്റുകാരൻ പറയൂ കാരണം ചെറുകിടക്കാരൊക്കെ ഈ പരിസരത്ത് നിന്ന് കെട്ടു കെട്ടിയിട്ട് കാലങ്ങളായി&lt;br /&gt;&lt;br /&gt;&lt;div&gt;എല്ലാ സാധനങ്ങളും അതാത് സൂപ്പർ മാർക്കറ്റുകാർ നിശ്ചയിക്കുന്ന സ്റ്റാൻഡേഡ് തൂക്കത്തിന്റെ പായ്കറ്റിലെ ലഭിക്കൂ. നിങ്ങൾക്ക് ഒരു 200 ഗ്രാം വറ്റൽ മുളക് വേണമെങ്കിൽ പലയിടത്തും കിട്ടില്ല 500 ഗ്രാമിന്റെ പായ്കറ്റെ കിട്ടൂ ( തദ്ദേശിയക്കാരൻ 100 ഗ്രാം പായ്കറ്റും റിലയൻസുകാരൻ ചില ഐറ്റംസൊക്കെ ലൂസായും നൽകാറുണ്ട്) &amp;nbsp;അതുപോലെ കൊടം പുളി ഒക്കെ പണ്ട് 10 രൂപയുടെ പായ്കറ്റിൽ കിട്ടിയിരുന്നത് മിക്ക &amp;nbsp;സ്ഥലത്തും ഇല്ലാതായി ( മാർക്കറ്റിൽ പോയാൽ അവിടെ ഉള്ള ചെറിയ കടകളിൽ ഇതെല്ലാം ഇപ്പോഴും സുലഭം). ചുരുക്കം പറഞ്ഞാൽ അതത് സ്ഥലങ്ങളിലെ സൂപ്പർ മാർക്കറ്റുകാരൻ അയാളുടെ ബിസിനസ് താൽപ്പര്യങ്ങൾ നേടിയെടുക്കാൻ തക്കവിധം ഉള്ള സാധനങ്ങളോ അളവുകളോ മാത്രമെ നമുക്ക് ഇവിടങ്ങളിൽ നിന്ന് കിട്ടൂ. വിലക്കുറവ് എന്നത് ഒരു മിഥ്യ മാത്രമാണ് എന്ന് ഇവിടങ്ങളിൽ സ്ഥിരം സന്ദർശനം നടത്തിയാൽ നമുക്ക് മനസിലാകും. റിലയൻസിലേയും മോറിലേയും ഫുഡ് ബസാറിലേയും സാധനങ്ങളുടെ വിലയും കൊച്ചിയിലെ വിവിധ മാർക്കറ്റുകളിൽ ലഭ്യമാകുന്ന വിലയും തമ്മിൽ ഒരു താരതമ്യ പഠനം നടത്തിയാൽ &amp;nbsp;വില വ്യത്യാസത്തിന്റെ കണക്ക് നമുക്ക് ലഭിക്കും.&lt;/div&gt;&lt;br /&gt;നാലു കൊല്ലത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന വൻകിട സൂപ്പർ‌ മാർക്കറ്റുകളിൽ നിന്ന് &amp;nbsp; വില വ്യത്യാസമൊന്നും &amp;nbsp;കാര്യമായി കിട്ടിയിട്ടില്ല എന്ന് നിഷ്പക്ഷമായി ഇവയെ സമീപിച്ചാൽ മനസിലാകും. ഇനി നമുക്ക് ഇവിടുത്തെ ഉപഭോക്ത സേവനത്തിലേക്ക് വരാം. എല്ലാ വൻകിട സൂപ്പർ മാർക്കറ്റിലും തൊഴിലാളികൾ‌ ഓടിപ്പാഞ്ഞ് നടക്കുന്നുണ്ടാകും. ഇവർ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് ലോഡു വരുന്ന സമയത്ത് ഇവർ ലോഡിറക്കലിലും അടുക്കലിലും തിരക്കിലാകും. അപ്പോൾ‌ പല ബില്ലിങ്ങ് കൗണ്ടറുകളും പ്രവർത്തിക്കില്ല. പിന്നെ എന്തെങ്കിലും ഒരു സാധനം തപ്പിയിട്ട് കിട്ടിയില്ല എന്ന് വയ്ക്കുക. ഒരു സെയിൽ അറ്റന്ററെ വിളിച്ചാൽ അവർ കൊടുങ്കാറ്റിന്റെ വേഗതയിൽ വരുന്നതും പിന്നെ ഉറക്കേ ചേച്ചി വാളം പുളി ഇരിക്കുന്നത് എവിടെയാ എന്ന് ഉറക്കെ ചോദിക്കുന്നതും കേൾക്കാം. പിന്നെ കുറച്ച് സമയം അവർ &amp;nbsp;ഇരുവരും &amp;nbsp;ഇത് അൻവേഷിച്ച് കണ്ടെത്തി വരുകയും അടുത്ത കസ്റ്റ്മറുടെ അടുത്തെക്ക് ഓടുന്നതും കാണാം ( തദ്ദേശിയ &amp;nbsp;സൂപ്പർ‌ മാർക്കറ്റി ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നു ). ഇവരുടെ ബുദ്ധിമുട്ട് കണ്ടാൽ നമുക്ക് തന്നെ വിഷമം തോന്നും. &amp;nbsp;ഒരുപാട് ജോലി ഒരുമിച്ച് ചെയ്യുന്ന ഇവർ &amp;nbsp;കഴിയുന്നത് പോലെ കസ്റ്റമറെ സഹായിക്കുന്നു.പലപ്പോഴും എല്ലാ കസ്റ്റമേഴ്സിനും ഒപ്പം എത്താൻ പറ്റാത്തതിൽ അവരുടെ ചീത്തയും കേൾക്കുന്നു.&lt;br /&gt;&lt;br /&gt;ഇനി ബില്ലിങ്ങാണ് അടുത്ത കടമ്പ. രണ്ട് ടൈപ്പ് ക്യൂവിൽ നിന്നാലെ ഇവിടെ ബില്ല് ചെയ്യാൻ കഴിയൂ. ഒന്ന് പ്രൈസ് അടിക്കാത്ത പച്ചക്കറി പഴവർഗങ്ങൾ‌ തൂക്കി പ്രൈസ് ടാഗ് ഒട്ടിച്ച് വേണം പണം &amp;nbsp;നൽകുന്ന കൗണ്ടറിൽ ചെല്ലാൻ. രണ്ട് സ്ഥലത്തും മുടിഞ്ഞ ക്യൂ. രണ്ടോ മൂന്നോ സാധനം മാത്രം വാങ്ങിയാലും ചിലപ്പോൾ‌ ബില്ല് ചെയ്ത് കിട്ടാൻ &amp;nbsp;അര മണിക്കൂറൊക്കെ എടുക്കും. മാത്രവുമല്ല ബില്ലിങ്ങിൽ ഇരിക്കുന്നവർക്ക് ചില ഐറ്റംസ് &amp;nbsp;ബില്ലടിക്കാൻ കഴിയാതെ വരും ഉടനെ ബില്ലിങ്ങ് നിർത്തി അതിന്റെ സൂപ്പർവൈസറുടെ അടുത്തെക്ക് അയാൾ‌ ഓടും. അങ്ങനെ ബില്ലും അടിച്ച് ഡിസ്കൗണ്ട് (?) കാർഡിൽ പോയന്റും വാങ്ങി ഒരു വിധത്തിൽ നമ്മൾ‌ പുറത്തിറങ്ങുമ്പോഴേക്കും ഒരു പരുവമാകും.&lt;br /&gt;&lt;br /&gt;വൻകിട സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇപ്പോൾ‌ ഉണ്ടാകുന്ന അനുഭവങ്ങൾ‌ എല്ലാം തന്നെ പണ്ട് വ്യാപാരി വ്യവസായികളുടെ യൂണിറ്റ് നിശ്ചയിക്കുന്ന വിലയിൽ കച്ചവടം ചെയ്യുന്ന അവസ്ഥയിലേക്ക് &amp;nbsp;എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് ഉള്ള &amp;nbsp;എല്ലാ വൻകിടക്കാരും ഏതാണ്ട് ഒരേ വിലക്ക് തന്നെയാണ് സാധനങ്ങൾ‌ വിൽക്കുന്നത്. ക്വാമ്പിറ്റെഷൻ വിലകുറക്കും എന്നതൊക്കെ വെറുതെ പറയുന്നതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിക്കാർ എങ്ങനെയാണ് മത്സരം ഇല്ലാതാക്കിയത് അത് പോലെ തന്നെയാണ് വൻകിടക്കാരും മത്സരം ഒഴിവാക്കുന്നത്. മൊബൈൽ കമ്പനികൾ‌ ഇൻകമിങ്ങിന് പോലും ചാർജ്ജ് ഈടാക്കിയിരുന്ന കാലത്ത് ബി.എസ്.എൻ.എൽ രംഗപ്രവേശനം ചെയ്തപ്പോഴാണ് &amp;nbsp;കോൾ‌ ചാർജ്ജുകൾ‌ കുറഞ്ഞതെന്നത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കുക.&lt;br /&gt;&lt;br /&gt;1990 കളിൽ &amp;nbsp;ഉദാരവൽക്കരണ നയങ്ങൾ‌ തുടങ്ങിയപ്പോൾ‌ മത്സരിക്കാൻ കെൽപ്പില്ലാതെ ഇന്ത്യൻ കമ്പനികളും പൊതുമേഖലയും തകർന്നു പക്ഷെ അന്ന് &amp;nbsp; ഗാട്ട് കരാറിന്റെ &amp;nbsp;സുവർണ്ണ കാലഘട്ടമായ ആദ്യ 10 വർഷം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില കുതിച്ച് കയറി. അന്ന് കർഷകർ‌ പറഞ്ഞു നല്ല ഉൽപ്പങ്ങൾ‌ വിദേശത്തു നിന്ന് വരട്ടെ എന്ന്. പക്ഷെ സുവർണ്ണ കാലം കഴിഞ്ഞപ്പോൾ‌ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ &amp;nbsp;ഇറക്കുമതി ചെയ്യപ്പെട്ടു കാർഷിക മേഖല തകർന്നു അന്നും വ്യാപാരികൾ‌ പറഞ്ഞു നല്ല സാധനം വരട്ടെ ഞങ്ങൾ‌ വിൽക്കുമെന്ന്. പിന്നീടൊരിക്കാൽ തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളു വെട്ടിക്കുറക്കപ്പെട്ടപ്പോൾ‌ കേരളത്തിലെ സർക്കാർ ജീവനക്കാർ സമരത്തിനറങ്ങി അന്ന് വ്യാപാരികൾ‌ പറഞ്ഞു &amp;nbsp;ശമ്പളം പോരെങ്കിൽ രാജി വയ്ക്കൂ എന്ന്. അവർ എല്ലാ സമരങ്ങളെയും &amp;nbsp;എതിർത്തു ഹർത്താലിൽ &amp;nbsp;പോലീസ് &amp;nbsp; പ്രൊട്ടക്ഷൻ തരൂ ഞങ്ങൾ‌ അത് &amp;nbsp; പൊളിക്കാമെന്ന് വരെ പറഞ്ഞു. പക്ഷെ അവസാനം കാവ്യ നീതി പോലെ &amp;nbsp;ഉദാരവൽക്കരണത്തിന്റെ &amp;nbsp;നീരാളിക്കൈകൾ അവരെയും തേടിയെത്തി. അവർ‌ ഇപ്പോൾ‌ പറയുന്നു ഞങ്ങൾ‌ ആത്മഹത്യ ചെയ്യും ഞങ്ങൾ‌ ചോരപ്പുഴ ഒഴുക്കും എന്നൊക്കെ. അവനവന് വരുമ്പോഴെ നാം എല്ലാം പഠിക്കൂ. റിലയൻസും കൂട്ടരും ഇവിടെക്ക് വരുമ്പോൾ‌ വിലകുറയും എന്ന് സിദ്ധാന്തത്തിൽ വിശ്വസിച്ച് അതിനെ പിൻതുണച്ചവരിൽ ഞാനും ഉണ്ടായിരുന്നു എന്നത് അല്പം കുറ്റ ബോധത്തോടെ ഓർക്കുന്നു. ഇനി വാൾമാർട്ടു കൂടി വരും എന്ന് എനിക്ക് ഉറപ്പാണ്. അതിനെതിരെ എങ്ങനെ &amp;nbsp;പ്രതികരിക്കണമെന്ന് എനിക്കറിയില്ല തദ്ദേശ കുത്തക വേണോ വൻകിട ഇന്ത്യൻ കുത്തക വേണോ വൻകിട ആഗോള കുത്തക വേണോ അതോ വ്യാപാരി വ്യവസായി &amp;nbsp;ഏകോപന കുത്തക വേണോ എന്നത് മാത്രമെ തർക്കവിഷയമുള്ളു. പക്ഷെ ഒന്നെനിക്കറിയാം സർക്കാരോ പൊതുമേഖലയോ വിചാരിച്ചാൽ നിഷ്പ്രയാസം തടയാവുന്നതെ ഉള്ളൂ വിലക്കയറ്റം. വിലക്കയറ്റം തടയാനും പിടിച്ച് നിർത്താനും അവർക്ക് മാത്രമെ കഴിയൂ. ബാക്കി എല്ലാവരും കച്ചവടം ചെയ്യാൻ വരുന്നവരാണ് അവരുടെ ആപ്തവാക്യം I WANT &amp;nbsp;MORE എന്ന് മാത്രമായിരിക്കും&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-144436755999513261?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/144436755999513261/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=144436755999513261' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/144436755999513261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/144436755999513261'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/11/blog-post_30.html' title='റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം '/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8041473455663726987</id><published>2011-11-29T09:25:00.000+05:30</published><updated>2011-11-29T09:25:11.331+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='റിലയൻസ്'/><category scheme='http://www.blogger.com/atom/ns#' term='മോർ‌'/><category scheme='http://www.blogger.com/atom/ns#' term='വാൾമാർട്ട്'/><title type='text'>വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ</title><content type='html'>ഇന്ത്യൻ ചില്ലറ വിൽപ്പന മേഖലയിലേക്ക് വാൾമാർട്ടിനും കൂട്ടർക്കും കടന്നുവരാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തതോടെ &amp;nbsp;ഈ മേഖലയിൽ ഉള്ള ചെറുകിട വ്യാപരികൾ‌ സമരം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സമരങ്ങളുടെ വിള ഭൂമിയായ കേരളത്തിൽ വ്യാപാരി &amp;nbsp; വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ &amp;nbsp;നസ്രുദീൻ ജീവിക്കാനുള്ള പോരാട്ടത്തിൽ ആക്രമ സമരത്തിന്റെ പാതവരെ സ്വീകരിക്കുമെന്ന് ടെലിവിഷൻ ചാനലുകളിൽ ഇരുന്ന് പറഞ്ഞ് തുടങ്ങി.&lt;br /&gt;&lt;br /&gt;പ്രതിപക്ഷ കക്ഷികളിൽ അകാലി ദൾ‌ ഒഴികെ ഉള്ള സംഘടനകളും ഭരണപക്ഷത്ത് മമതയും ആന്റണിയും (?) ജയറാം രമേശുമൊക്കെ ഒക്കെ ഇതിനെതിരെ നിലപാട് എടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. പക്ഷെ കുത്തകകൾ‌ തങ്ങളുടെ സംസ്ഥാനത്ത് വരണമോ വേണ്ടയോ എന്നത് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നതാണ് കേന്ദ്ര നയം എന്നതിനാൽ എതിർപ്പുയർത്തിയ കക്ഷികളിൽ പലരും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവ വരില്ല എന്ന് വേണം കരുതാൻ.&lt;br /&gt;&lt;br /&gt;പതിവ് പോലെ കേരളത്തിൽ ഇടതുപക്ഷം ഈ വിഷയത്തിൽ എതിർപ്പുകൾ‌ ഉന്നയിച്ച് തുടങ്ങി ഐസക്കും വി.എസും ജയരാജനും ഡിഫിയും സി.പി.ഐ സംഘടനകളൊക്കെ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും വലതുപക്ഷത്തെ സോഷ്യലിസ്റ്റ് &amp;nbsp;സിംഹം &amp;nbsp;വീരേന്ദ്രകുമാർ മാത്രം ഇതുവരെ ഒന്നും &amp;nbsp;മിണ്ടിയിട്ടില്ല.&lt;br /&gt;&lt;br /&gt;എന്നാൽ റിലയൻസ് അടക്കുമുള്ള ഇന്ത്യ കുത്തകകൾ‌ നമ്മുടെ ചില്ലറ മേഖലയിൽ പിടിമുറുക്കാൻ എത്തിയപ്പോൾ‌ പറഞ്ഞു കേട്ടതിൽ അപ്പുറമൊന്നും ഇപ്പോൾ‌ ആരും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ &amp;nbsp;ഈ വിഷയത്തെ സമീപിക്കുമ്പോൾ‌ റിലയൻസും കൂട്ടരും വന്നതിന് ശേഷം കേരളത്തിൽ ചില്ലറ വിൽപ്പന മേഖലയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തി വേണം വിദേശ നിക്ഷേപകരുടെ വരവിനെപ്പറ്റി ആശങ്കപ്പെടാൻ എന്ന് തോന്നുന്നു. ഈ മേഖലയിൽ ഞാൻ ഒരു വിദഗ്തനൊന്നും അല്ല. എന്നാൽ എർണ്ണാകുളം പോലെ വാൾമാർട്ടിന് ചുവടുറപ്പിക്കാൻ നിയമപരമായ പശ്ചാത്തലം നിലനിൽക്കുന്ന സ്ഥലത്തെ ഒരു ഉപഭോക്താവിന്റെ 12 വർഷത്തെ &amp;nbsp;അനുഭവത്തിന്റെ വെളിച്ചതിൽ ചിലത് എഴുതുന്നു&lt;br /&gt;&lt;div&gt;&lt;a href="http://malayal.am/"&gt;malayal.am&lt;/a&gt;&amp;nbsp;വേണ്ടി എഴുതിയ ലേഖനത്തിന്റെ ആദ്യ &amp;nbsp;ഭാഗം വായിക്കുക&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;a href="http://malayal.am/node/13472" target="_blank"&gt;വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8041473455663726987?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8041473455663726987/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8041473455663726987' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8041473455663726987'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8041473455663726987'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/11/blog-post_29.html' title='വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8666213116607566807</id><published>2011-11-17T09:11:00.000+05:30</published><updated>2011-11-17T09:11:41.436+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌</title><content type='html'>M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌ അക്കാഡമിക്ക് താൽപ്പര്യത്തോടെ എങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ഇടുന്നു.രസകരമായ പല പരാമർശങ്ങളും കാണാം&lt;br /&gt;&lt;br /&gt;On 26-06-2010 in a meeting organised in Kannur twon in protest against the hike of fual prices, the respondent M.V. Jayarajan , a non practicing Advocate ill-informed in law and a politician belonging to the C.P.I. (Marxist) party , made a public speech&lt;br /&gt;&lt;br /&gt;Seeing the respondent tenaciously sending missiles of virulent attack on the Judges and their verdict in a strident voice full of hatred, arrogance and contempt , one is reminded of deadly poisonous reptile hissing and spitting all the venom at its prey&lt;br /&gt;&lt;br /&gt;The RW2 who had refused to take oath in the name of God and he eventually exhibited his loyalty to the respondent was evidently not honest in his statement that he has absolutely no&amp;nbsp;political&amp;nbsp;affiliations or affinity&lt;br /&gt;&lt;br /&gt;(vide Vincent Panikkulangara v, V.R. Krishana Iyer - 1983 KLT 829 and P.N. Duda v. Shiv Shanker- (1988 3 SCC 167).But the responded herein is only a worm who does not come anywhere near those legal luminaries so as to start campaign highlighting the pitfalls of the judiciary and to correct them&lt;br /&gt;&lt;br /&gt;There are, among the public innumerable well meaning individuals who do not owe allegiance to any political party, but instead , look down upon the political parties and politicians as inevitable evils in the society .But , at the same time, it is heartening to note that as a silver line there are politicians (although a few in number) with clean image and who are venerated not only bu their own partymen but by all alike including their political rivals&lt;br /&gt;&lt;br /&gt;ഇനി &amp;nbsp;ജയരാജന്റെ വക്കിലായ എം.കെ ദാമോദരനെപ്പറ്റി കോടതി വിധിയിൽ പറയുന്ന പരാമർശങ്ങളും വായിക്കുക&lt;br /&gt;&lt;br /&gt;&lt;a href="https://lh3.googleusercontent.com/-2nidSHKYmkk/TsSAm7ZD4uI/AAAAAAAAA6w/UJNgeDxBdG0/s771/mkd_01.JPG" target="_blank"&gt;പരാമർശം 1&lt;/a&gt;&lt;br /&gt;&lt;a href="https://lh6.googleusercontent.com/-r57NgDQ561A/TsSAZ8mCVgI/AAAAAAAAA6o/QWkewUPr6Oo/s720/mkd_02.JPG" target="_blank"&gt;പരാമർശം 2&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8666213116607566807?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8666213116607566807/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8666213116607566807' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8666213116607566807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8666213116607566807'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/11/mv.html' title='M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-7914589985019182037</id><published>2011-11-04T12:31:00.000+05:30</published><updated>2011-11-04T12:31:20.214+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>പത്രങ്ങള്‍ പ്രതിപക്ഷമല്ലാതെയാവുമ്പോള്‍</title><content type='html'>യുഡിഎഫ് സർക്കാൻ കടന്നു പോകുന്ന വിവാദങ്ങളേ കേരളത്തിലെ &amp;nbsp;വിവിധ മാധ്യമങ്ങൾ‌ അവതരിപ്പിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുന്നു. &lt;a href="http://malayal.am/" target="_blank"&gt;malayal.am&lt;/a&gt; ന് വേണ്ടി &amp;nbsp;&lt;a href="http://malayal.am/node/13291" target="_blank"&gt;എഴുതിയ &amp;nbsp; ലേഖനം വായിക്കുക&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-7914589985019182037?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/7914589985019182037/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=7914589985019182037' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/7914589985019182037'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/7914589985019182037'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/11/blog-post.html' title='പത്രങ്ങള്‍ പ്രതിപക്ഷമല്ലാതെയാവുമ്പോള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8499387290645931259</id><published>2011-10-24T11:37:00.000+05:30</published><updated>2011-10-24T11:37:42.801+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>വെറുക്കപ്പെട്ടവരും വേണ്ടപ്പെട്ടവരും</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://1.gvt0.com/vi/SH8C9OiGEQU/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/SH8C9OiGEQU&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/SH8C9OiGEQU&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;ഈ വീഡിയോവിൽ കാണുന്ന TG നന്ദകുമാർ ഇന്നലെ വെളുപ്പിന് 6 മണിക്ക് &amp;nbsp;വി.എസ് താമസിക്കുന്ന ആലുവ പാലസിൽ എത്തി അദ്ദേഹത്തെക്കാണുന്നു. ഇയാൾ‌ പിന്നീട് മാധ്യമങ്ങളോട് പറയുന്നു ഞാൻ റിലയൻസിന്റെ &amp;nbsp;പേ റോളിൽ പേരുള്ള ജീവനക്കാരനാണ് എന്ന് . പിന്നീട് അദ്ദേഹം പറയുന്നു റിലയൻസിന്റെ സ്ഥാപനങ്ങളുടെ ലോബിയിങ്ങുമായി ബന്ധപ്പെട്ട് ഞാൻ പലതവണ മുഖ്യമന്ത്രിയായിരിക്കുമ്പോഴും വി.എസിനെ കണ്ടിട്ടുണ്ട്. ഒപ്പം വിഴിഞ്ഞം ചീമെനി പ്രോജക്റ്റുകളുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;വ്യക്തിപരമായ ഒരു കാര്യം പറയനാണ് &amp;nbsp;താൻ വി.എസിനെ കണ്ടതെന്ന് നന്ദകുമാർ. തന്നെക്കാണാൻ പലരും വരുമെന്നും നിവേദനങ്ങൾ‌ നൽകുമെന്നൊമൊക്കെ വി.എസ് പ്രതികരിച്ചു. പക്ഷെ റിലയൻസിന്റെ ലോബിയിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്നയാൾക്ക് 6 മണിക്ക് ഒക്കെ വി.എസിന്റെ അപ്പോയിന്മെന്റ് കിട്ടുമെന്നത് അത്ഭുതം തന്നെ&lt;br /&gt;&lt;br /&gt;കേരളത്തിലെ CPM ലെ വ്യവസായ മന്ത്രി എതെങ്കിലും കമ്പനി പ്രതിനിധികളെ കണ്ടാൽ അതിൽ പോലും വിവാദം കണ്ടെത്തിയ യഥാർത്ഥ ഇടതുപക്ഷക്കാരും വിജയൻ മാഷ് ആരാധകരും റിലയൻസുകാരനെന്താ വി.എസിന്റെ വീട്ടിൽ കാര്യം എന്ന് ചോദിച്ച് എവിടെ എങ്കിലും എഴുതുമോ?&lt;br /&gt;&lt;br /&gt;ഫാരിസ് അബൂബക്കർ എന്ന വ്യവസായിയെ വെറുക്കപ്പെട്ടവൻ എന്ന ലേബലിൽ വി,എസ് വിമർശിച്ചു എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കാൻ ഇറങ്ങിത്തിരിച്ച യഥാർത്ഥ ഇടതുപക്ഷത്തെ മാധ്യമ സിംഹങ്ങൾ‌ എന്തെങ്കിലും പറയുമോ. ?&lt;br /&gt;&lt;br /&gt;ഫാരിസ് അബൂബക്കർ അന്താരാഷ്ട്ര കുറ്റവാളിയാണ് ഫോട്ടോ പോലും കിട്ടാനില്ല എന്ന പ്രചരിപ്പിച്ച് മാധ്യമപ്രവർത്ത്കർ &amp;nbsp;ഈ കുമാറിനെപ്പറ്റിയുള്ള കേസുകൾ‌ പരിശോധിച്ചും ഇയാളുടെ ഭൂതകാലം പരിശോധിച്ചും പരമ്പരകൾ‌ തയ്യാറാക്കുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8499387290645931259?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8499387290645931259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8499387290645931259' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8499387290645931259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8499387290645931259'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/10/blog-post_24.html' title='വെറുക്കപ്പെട്ടവരും വേണ്ടപ്പെട്ടവരും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-615457080527738106</id><published>2011-10-06T10:22:00.000+05:30</published><updated>2011-10-06T10:22:41.837+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>നിയമ വിദഗ്തർ കളം  മാറി ചവിട്ടുമ്പോൾ‌</title><content type='html'>&lt;img border="0" src="http://malayal.am/sites/default/files/imagecache/story-content-img/jayasankar.jpg" /&gt;&lt;br /&gt;ചാ­നല്‍­ച്ചര്‍­ച്ച­ക­ളി­ലെ നി­യ­മ­വി­ദ­ഗ്ദ്ധ­രാ­ണ് അ­ഡ്വ. ജയ­ശ­ങ്കര്‍ , അ­ഡ്വ. കാ­ളീ­ശ്വ­രം രാ­ജ്, അ­ഡ്വ. ശി­വന്‍ മഠ­ത്തില്‍ , അഡ്വ. രാം­കു­മാര്‍‌ തു­ട­ങ്ങിയ അഭി­ഭാ­ഷ­കര്‍ . മല­യാ­ള­ത്തി­ലു­ള്ള സക­ല­മാന ചാ­ന­ലു­ക­ളും ഇവര്‍ പാ­ട്ട­ത്തി­നെ­ടു­ത്തി­രി­ക്ക­യാ­ണ്. ഇതില്‍ &amp;nbsp;അ­ഡ്വ. രാം­കു­മാര്‍ ഒഴി­കെ­യു­ള്ള­വര്‍ ചി­ല­പ്പോള്‍‌ ആക്റ്റി­വി­സ്റ്റി­ന്റെ റോള്‍‌ കൂ­ടി വഹി­ക്കു­ന്ന­വ­രു­മാ­ണ്. കഴി­ഞ്ഞ ഇട­തു­പ­ക്ഷ­സര്‍­ക്കാ­രി­ന്റെ കാ­ല­ത്ത് വി­വിധ നി­യ­മ­വി­ഷ­യ­ങ്ങ­ളില്‍ മാ­ത്ര­മ­ല്ല ഇവ­രില്‍ പല­രും വാ­ദി­ച്ച കേ­സി­നെ­പ്പ­റ്റി­പ്പോ­ലു­മു­ള്ള ചര്‍­ച്ച­ക­ളി­ലെ പ്ര­ധാന ആകര്‍­ഷ­ണ­വും ഇവ­രൊ­ക്കെ ആയി­രു­ന്നു­.&lt;br /&gt;&lt;br /&gt;കോ­ട­തി­ക­ളെ­യും ജഡ്ജി­മാ­രെ­യും നി­യമ സം­വി­ധാ­ന­ത്തെ­യു­മൊ­ക്കെ വി­മര്‍­ശി­ക്കു­ന്ന­തി­ലും വെ­ല്ലു­വി­ളി­ക്കു­ന്ന­തി­ലു­മൊ­ക്കെ ­സി­പി­എം­ നേ­താ­ക്ക­ളും അവ­രു­ടെ വി­ദ്യാര്‍­ത്ഥി യു­വ­ജന സം­ഘ­ട­നാ­നേ­താ­ക്ക­ളും കഴി­ഞ്ഞ അഞ്ചു­വര്‍­ഷം സജീ­വ­മാ­യി­രു­ന്ന­തി­നാല്‍ നി­യ­മ­വി­ദ­ഗ്ദ്ധര്‍ എന്ന രീ­തി­യില്‍ ചര്‍­ച്ച­യ്ക്കെ­ത്തു­ന്ന ഈ അഭി­ഭാ­ഷ­ക­രും തി­ര­ക്കി­ലാ­യി­രു­ന്നു­.&lt;br /&gt;&lt;br /&gt;ഭരണം മാറി നാലുമാസമേ ആയിട്ടുള്ളൂ എങ്കിലും കോടതി വിധികളും നിയമ പ്രശ്നങ്ങൾക്കും ഒന്നും ഒരു വ്യത്യാസവുമില്ല. എന്നാൽ &amp;nbsp; മാധ്യമങ്ങളിൽ നിറഞ്ഞ് &amp;nbsp; ഇതേ നിയമ വിദഗ്തർ ഇപ്പോൾ‌ സംസാരിക്കുന്നത് &amp;nbsp;എങ്ങനെയാണ് എന്ന് പരിശോധിക്കുന്നു. &lt;a href="http://malayal.am/"&gt;malayal.am&lt;/a&gt;&amp;nbsp; വേണ്ടി &amp;nbsp; &lt;a href="http://malayal.am/node/13000"&gt;എഴുതിയ ലേഖനം വായിക്കുക&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-615457080527738106?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/615457080527738106/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=615457080527738106' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/615457080527738106'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/615457080527738106'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/10/blog-post_06.html' title='നിയമ വിദഗ്തർ കളം  മാറി ചവിട്ടുമ്പോൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-6117287241545112336</id><published>2011-10-05T10:11:00.001+05:30</published><updated>2011-10-05T10:12:37.034+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഭാഗ്യം മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല</title><content type='html'>ബാലകൃഷ്ണൂപ്പിള്ള &amp;nbsp;തടവിൽ കിടന്ന് ഫോൺ‌ ചെയ്യുന്നുണ്ട് എന്ന് കൈയോടെ പിടിച്ച മാധ്യമ പ്രവർത്തനും തെറ്റുകാരനാണ് എന്ന് ഉമ്മൻ ചാണ്ടിയും ഈ മാധ്യമ പ്രവർത്തകന് 12 മാസം തടവും 10000 രൂപ പിഴയും ലഭിക്കാൻ നിയമമുണ്ട് എന്ന് &amp;nbsp;സർക്കാർ ചീഫ് വിപ്പും രംഗത്ത് വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളേ ഒട്ടും ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ഉണ്ടായില്ല. പത്രപ്രവർത്തക യൂണിയൻകാരുടെ പേരിൽ ചില &amp;nbsp; പ്രതിക്ഷേധമൊക്കെ ഉണ്ടായിട്ട് പോലും തങ്ങളുടെ പത്രമുതലാളിമാരെ അത് ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;ഒക്ടോബർ നാലാം തിയതിയാണ് ഉമ്മൻ ചാണ്ടിയുടെയും പി.സി ജോർജ്ജിന്റെയും പ്രസ്താവനകൾ‌ വന്നത്. നാലാം തിയതിയോ അഞ്ചാം തിയതിയോ &amp;nbsp;ഈ വിഷയത്തിൽ വിവിധ പത്രങ്ങളിൽ വന്ന മുഖപ്രസംഗങ്ങൾ‌ നോക്കാം&lt;br /&gt;&lt;br /&gt;&lt;b&gt;മാതൃഭൂമി&lt;/b&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/online/malayalam/news/story/1199836/2011-10-04/kerala"&gt;പൊതുമുതല്‍ സംരക്ഷിക്കാന്‍&lt;/a&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/online/malayalam/news/story/1201940/2011-10-05/kerala"&gt;കൊച്ചി തുറമുഖത്തിന്റെ രക്ഷയ്ക്ക്‌&lt;/a&gt;&lt;br /&gt;&lt;b&gt;മനോരമ&lt;/b&gt;&lt;br /&gt;&lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10177655&amp;amp;programId=1073753987&amp;amp;channelId=-1073751706&amp;amp;BV_ID=@@@&amp;amp;tabId=11"&gt;ഗ്രാമങ്ങളില്‍ പോലും ഗുണ്ടാ സംഘങ്ങള്‍&lt;/a&gt;&lt;br /&gt;&lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10186155&amp;amp;programId=1073753987&amp;amp;channelId=-1073751706&amp;amp;BV_ID=@@@&amp;amp;tabId=11"&gt;പരിയാരത്തിന് പരിഹാരം&lt;/a&gt;&lt;br /&gt;&lt;b&gt;മാധ്യമം&lt;/b&gt;&lt;br /&gt;&lt;a href="http://www.madhyamam.com/news/123336/111004"&gt;സമീപനത്തിലെ ദാരിദ്ര്യം&lt;/a&gt;&lt;br /&gt;&lt;a href="http://www.madhyamam.com/news/123495/111005"&gt;പിടിവിടുന്ന തെലുങ്കാന പ്രക്ഷോഭം&lt;/a&gt;&lt;br /&gt;&lt;b&gt;ദേശാഭിമാനി&lt;/b&gt;&lt;br /&gt;&lt;a href="http://www.deshabhimani.com/newscontent.php?id=68114"&gt;വിഷഭീകരനെതിരെ മാത്രമല്ല വിധി&lt;/a&gt;&lt;br /&gt;&lt;a href="http://www.deshabhimani.com/newscontent.php?id=68439"&gt;മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ&lt;/a&gt;&lt;br /&gt;&lt;br /&gt;തങ്ങളുടെ ഭരണകാലത്ത് &amp;nbsp;അർമാദിച്ച മാധ്യമ പ്രവർത്തകർക്ക് ഇത് തന്നെ കിട്ടണം എന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല ദേശാഭിമാനിയും മുഖപ്രസംഗം എഴുതിയിട്ടില്ല. ചുരുക്കം പറഞ്ഞാൽ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-6117287241545112336?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/6117287241545112336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=6117287241545112336' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6117287241545112336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6117287241545112336'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/10/blog-post.html' title='ഭാഗ്യം മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-2775319885848635988</id><published>2011-10-04T09:03:00.001+05:30</published><updated>2011-10-04T09:03:09.548+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍</title><content type='html'>ബാലകൃഷ്ണപ്പിള്ളയുടെ കീഴിലുള്ള വാളകത്തെ &amp;nbsp;സ്കൂളിൽ &amp;nbsp;ജോലി ചെയ്തിരുന്ന &amp;nbsp; അധ്യാപകന അതിക്രൂരമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം റിപ്പോർട്ടർ‌ ടിവി ഏറ്റെടുക്കുകയും അതേതുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബാലകൃ്ഷ്ണപ്പിള്ള നടത്തിയ ഫോൺ‌ സംഭാക്ഷണം റിപ്പോർട്ടർ‌ ടിവി പുറത്ത് വിടുകയും ചെയ്തു. റിപ്പോർട്ട് ടിവിയുടെ വെളിപ്പെടുത്തൽ പ്രകാരം അദ്ധ്യാപകൻ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകൾ‌ അദ്ദേഹം നടത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട അദ്ധ്യാപകനും പിള്ളയും തമ്മിൽ &amp;nbsp;പ്രശ്നം ഉണ്ടായിരുന്നു എന്നതും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ട് എന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നൽക്കുന്നു.&lt;br /&gt;&lt;br /&gt;ഈ വിഷയം കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌ &amp;nbsp;കൈകാര്യം ചെയ്തത് പരിശോധിക്കുന്നു. &lt;a href="http://www.doolnews.com/" target="_blank"&gt;doolnews &lt;/a&gt;ന് വേണ്ടി &lt;a href="http://www.doolnews.com/how-media-behave-in-balakrishna-pillai-case-543.html" target="_blank"&gt;എഴുതിയ ലേഖനം വായിക്കുക&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-2775319885848635988?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/2775319885848635988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=2775319885848635988' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2775319885848635988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2775319885848635988'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/10/s_04.html' title='s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-4844064061007689479</id><published>2011-10-04T09:00:00.000+05:30</published><updated>2011-10-04T09:00:57.482+05:30</updated><title type='text'>s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍</title><content type='html'>ബാലകൃഷ്ണപ്പിള്ളയുടെ കീഴിലുള്ള വാളകത്തെ &amp;nbsp;സ്കൂളിൽ &amp;nbsp;ജോലി ചെയ്തിരുന്ന &amp;nbsp; അധ്യാപകന അതിക്രൂരമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം റിപ്പോർട്ടർ‌ ടിവി ഏറ്റെടുക്കുകയും അതേതുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബാലകൃ്ഷ്ണപ്പിള്ള നടത്തിയ ഫോൺ‌ സംഭാക്ഷണം റിപ്പോർട്ടർ‌ ടിവി പുറത്ത് വിടുകയും ചെയ്തു. റിപ്പോർട്ട് ടിവിയുടെ വെളിപ്പെടുത്തൽ പ്രകാരം അദ്ധ്യാപകൻ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകൾ‌ അദ്ദേഹം നടത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട അദ്ധ്യാപകനും പിള്ളയും തമ്മിൽ &amp;nbsp;പ്രശ്നം ഉണ്ടായിരുന്നു എന്നതും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ട് എന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നൽക്കുന്നു.&lt;br /&gt;&lt;br /&gt;ഈ വിഷയം കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌ &amp;nbsp;കൈകാര്യം ചെയ്തത് പരിശോധിക്കുന്നു. &lt;a href="http://www.doolnews.com/" target=_blank&gt;doolnews &lt;/a&gt;ന് വേണ്ടി &lt;a href="http://www.doolnews.com/how-media-behave-in-balakrishna-pillai-case-543.html" target=_blank&gt;എഴുതിയ ലേഖനം വായിക്കുക&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-4844064061007689479?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/4844064061007689479/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=4844064061007689479' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4844064061007689479'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4844064061007689479'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/10/s.html' title='s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-7038484930675530054</id><published>2011-09-27T09:48:00.000+05:30</published><updated>2011-09-27T09:48:44.526+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മാലിന്യ സംസ്ക്കരണം'/><title type='text'>മാലിന്യ സംസ്ക്കരണം : ചില ശുഭ സൂചനകള്‍</title><content type='html'>മാലിന്യ സംസ്ക്കരണം എങ്ങനെ ഫലപ്രദമായി നടത്താമെന്ന നിയമസഭ ചർച്ച അല്പം മുൻപ് സമാപിച്ചു. വിഷയത്തിന്റെ ഉത്തരവാദത്വം ഉൾക്കൊണ്ട് ഭരണ പ്രതിപക്ഷാംഗങ്ങൾ‌ വളരെ പോസിറ്റീവായ ചർച്ചയാണ് &amp;nbsp;ഇന്ന് നിയമസഭയിൽ കണ്ടത് . ചർച്ചയിൽ പ്രധാനമായും മറുപടികൾ‌ പറഞ്ഞത് കുഞ്ഞാലിക്കുട്ടി ആണെങ്കിലും നിർണ്ണായക ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഭരണപക്ഷത്തിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ പ്രതിപക്ഷം പ്രഖ്യാപിച്ചു. ചർച്ചയിൽ വിവിധ നേതാക്കൾ‌ പങ്ക് വച്ച കാര്യങ്ങൾ‌ ഇങ്ങനെ&lt;br /&gt;&lt;br /&gt;&lt;b&gt;ഉമ്മൻ ചാണ്ടി : &lt;/b&gt;മാലിന്യ സംസ്ക്കരണം പരമാവധി വീട്ടിൽ തന്നെ ചെയ്യുക എന്ന തരത്തിലുള്ള ബോധവൽക്കരണം നടത്തുക എന്നതാണ് പ്രധാന കാര്യം. 50% കേന്ദ്ര സുചിത്വ മിഷനും 25% പഞ്ചായത്തും നൽകുന്ന സാമ്പത്തീക സഹായം&amp;nbsp;മാലിന്യ &amp;nbsp;സംവിധാനങ്ങൾ‌ വീടുകളിൽ ഉണ്ടാക്കൻ ലഭ്യമാക്കും.&amp;nbsp;മാലിന്യങ്ങൾ‌ സംസ്ക്കരിക്കാനുള്ള സംവിധാനം പരമാവധി ഉറപ്പുവരുത്തിയിട്ടെ അത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ‌ എടുക്കൂ. സർക്കാർ എല്ലാവരുടെയും നിർദ്ദേശങ്ങളും സഹായവും പ്രതീക്ഷിക്കുന്നു&lt;br /&gt;&lt;br /&gt;&lt;b&gt;കോടിയേരി ബാലകൃഷ്ണൻ: &lt;/b&gt;സർക്കാരിന് എല്ലാ സഹായവും പ്രതിപക്ഷം ഉറപ്പുതരുന്നു.&amp;nbsp;മാലിന്യ സംസ്ക്കരണത്തിന് പണം നൽകിയാൽ മാത്രം പോരാ അത് എങ്ങനെ ചെയ്യണം എന്നതിനെ സംബന്ധിച്ച് ക്രിത്യമായ നിർദ്ദേശവും ബോധവൽക്കരണവും സർക്കാർ ഉറപ്പുവരുത്തണം&lt;br /&gt;&lt;br /&gt;&lt;b&gt;വി.ഡി സതീശൻ:&amp;nbsp;&lt;/b&gt;മാലിന്യ സംസ്ക്കരണ പ്ലാന്റുകളുമായി പഞ്ചായത്തുകളെ പറ്റിക്കാൻ ഒരുപാട് കടലാസ് കമ്പനികൾ‌ ഇറങ്ങിയിട്ടുണ്ട്.സർക്കാർ ഇത്തരം കമ്പനികളെ പരിശോധിച്ച് &amp;nbsp;യഥാർത്ഥമെന്ന് ഉറപ്പുള്ളവയെ ലിസ്റ്റ് ചെയ്യണം. അല്ലാതെ തുടങ്ങി &amp;nbsp;6 മാസത്തിനുള്ളിൽ പൂട്ടിപ്പോകുന്ന സ്ഥാപനങ്ങളുടെ ചതിക്കുഴിയിൽ വീഴാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേ വിട്ടു കൊടുക്കരുത് ( ഇതിന് കുഞ്ഞാലിക്കുട്ടി സതീശന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്)&lt;br /&gt;&lt;br /&gt;&lt;b&gt;ഷാഫി പറമ്പിൽ :&lt;/b&gt;&amp;nbsp;മാലിന്യങ്ങൾ‌ സോർട്ട് ചെയ്ത് നൽകുന്നതിൽ സമൂഹത്തിന് പൊതുവെ താൽപ്പര്യക്കുറവുണ്ട്. ബയോളജിക്കൽ&amp;nbsp;മാലിന്യങ്ങൾ‌ &amp;nbsp;പോലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് സംസ്ക്കരണത്തിന് നൽകുന്നത്. ഇത്&amp;nbsp;മാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. ഇതിന് വേണ്ടി ശക്തമായ ബോധവൽക്കരണ പരിപാടികൾ‌ ആസൂത്രണം ചെയ്യണം&lt;br /&gt;&lt;br /&gt;&lt;b&gt;എ.കെ. ബാലൻ :&lt;/b&gt;&amp;nbsp;മാലിന്യങ്ങൾ‌ സംസ്ക്കരിച്ചാൽ മാത്രം പോരാ അതിന് ശേഷം ഉണ്ടാകുന്ന വസ്തുക്കൾ‌ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉറപ്പുവരുത്തണം&lt;br /&gt;&lt;br /&gt;&lt;b&gt;തോമസ് ഐസക്ക് :&lt;/b&gt;&amp;nbsp;മാലിന്യ സംസ്ക്കരണത്തിന് &amp;nbsp;വാർഡ് തലത്തിൽ നടപ്പിലാക്കുകയും നന്നായി നടത്തുന്ന വാർഡുകൾക്ക് ഇൻസെന്റീവ് നൽകുന്ന സമീപനം സ്വീകരിക്കണം‌ ( ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഗ്രാമ സഭകൾ‌ വഴിയാണ് ഇത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് വ്യക്തമാക്കി. എന്നാൽ വാർഡ് തലത്തിൽ നടപ്പിലാക്കുന്ന നിർദ്ദേശം പരിഗണിക്കാമെന്ന് പറഞ്ഞു)&lt;br /&gt;&lt;br /&gt;&lt;b&gt;ഹൈബി ഈഡൻ:&amp;nbsp;&lt;/b&gt;മാലിന്യ സംസ്ക്കരണത്തിന് &amp;nbsp;നിലവിൽ വിജയകരമായ മാതൃക ഇല്ലാത്തതിനാൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നെ ഒരു വിദഗ്ത സമിതിയെ നിയമിക്കുമോാ വിദഗ്ത സമിതി നിർദ്ദേശിക്കുന്ന രീതിയിൽ പദ്ദ്ഹതി നടപ്പിലാക്കുമോ ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി വിദഗ്ത സമിതി ഉണ്ടയൈരുന്നു എന്നും അവരുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും അറിയിച്ചു)&lt;br /&gt;&lt;br /&gt;&lt;b&gt;ചന്ദ്രശേഖരൻ:&lt;/b&gt; ഒരു നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ‌ ചേർന്ന് കേന്ദ്രീകൃതമായ രീതിയിൽ&amp;nbsp;മാലിന്യ &amp;nbsp;സംസ്ക്കരണം നടത്തുന്ന രീതി പരിഗണിക്കുമോ ? ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി അത് ഓരോ സ്ഥലത്തേയും പ്രായോഗിക രീതിയിൽ ചെയ്യമെന്ന് അറിയിച്ചു)&lt;br /&gt;&lt;br /&gt;&lt;b&gt;മാത്യു ടി തോമസും ബെന്നി ബെഹന്നാനും &lt;/b&gt;ഫാറ്റുകളിലും വില്ലാ പ്രോജക്റ്റുകളിലും ഇനി മുതൽ&amp;nbsp;മാലിന്യ &amp;nbsp;സംസ്ക്കാരണം കർശനമാക്കണമെന്നും അനുമതി നൽകുന്നതിന് മുന്നെ ഇവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു&lt;br /&gt;&lt;br /&gt;&lt;b&gt;എ. അസീസും തോമസ് ഉണ്ണിയാടനും &lt;/b&gt;&amp;nbsp;ഈ വിഷയത്തിലെ വിവിധ വസ്തുതകൾ‌ ചൂണ്ടിക്കാട്ടി ശക്തമായ നിയമ നിർമ്മാണം നടത്തണമെന്നും അത് ലംഘിക്കുന്നവർക്ക് &amp;nbsp;കഠിന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു&lt;br /&gt;&lt;br /&gt;ചർച്ച &amp;nbsp;അവസാനിക്കുമ്പോൾ‌ നിർദ്ദേശങ്ങൾപ്പറായൻ ഒരുപാട് എം‌.എൽ.എമാർ കൈ പൊക്കുന്നുണ്ടായിരുന്നു. എന്ന സമയക്കുറവ് കൊണ്ട് മൂലം സ്പിക്കർ ചർച്ച അവസാനിപ്പിച്ചു. വിഷയം ഇന്ന് ക്യാബിനറ്റ് ചർച്ച ചെയ്യുമെന്നും ഇത് ഫലപ്രദമായി നടപ്പിലാക്കാൻ മാധ്യമങ്ങളുടെ സഹായം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-7038484930675530054?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/7038484930675530054/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=7038484930675530054' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/7038484930675530054'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/7038484930675530054'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/09/blog-post_27.html' title='മാലിന്യ സംസ്ക്കരണം : ചില ശുഭ സൂചനകള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-5142341860985996454</id><published>2011-09-26T09:43:00.001+05:30</published><updated>2011-09-26T09:45:00.999+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാമോലിന്‍'/><title type='text'>മുഖപ്രസംഗം എഴുതുന്നവർ പണിമുടക്കിലാണ്</title><content type='html'>പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ‌ അൻവേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ഹനീഫ &amp;nbsp; &amp;nbsp; &amp;nbsp;കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത് ശനിയാഴ്ചയായിരുന്നു.&amp;nbsp;&lt;b&gt;സുപ്രീംകോടതിയുടെ ഉത്തരവുകളും രാജ്യത്തെ നിയമങ്ങളും പരിഗണിച്ചാണ് പാമോയില്‍ കേസില്‍ താന്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ തനിക്കെതിരെ കുറേനാളുകളായി മാധ്യമങ്ങളിലൂടെ വ്യക്തിപരമായ ആക്ഷേപങ്ങളാണ് ചിലര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചതായാണ് ജഡ്ജി അറിയിച്ചത്.&lt;/b&gt;&lt;br /&gt;&lt;br /&gt;അതായത് ജഡ്ജിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് അദ്ദേഹത്തെ ഈ കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന് പിൻതിരിപ്പിച്ചത്. ഇത് കേരളത്തിൽ അത്യപൂർവ്വ സംഭവമാണ്. പണ്ട് സ്വായശ്രക്കേസിൽ &amp;nbsp;സമാനമായ സംഗതികൾ‌ ഉണ്ടായിരുന്നു. മകൻ പഠിച്ച സ്വാശ്രയ കോളേജിന്റെ കേസ് കേട്ടു എന്ന ആക്ഷേപം SFI ഉന്നയിച്ചപ്പോൾ‌ ഒരു ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിൻവാങ്ങി. പിന്നീട് ഒരിക്കൽ സ്വാശ്രയ കേസിൽ കക്ഷിയായ കത്തോലിക്ക സഭയുടെ &amp;nbsp;ആതിഥേയത്തം സ്വീകരിച്ചു എന്ന ആക്ഷെപം ജസ്റ്റിസ് ബാലിക്കെതിരെ ഉയർന്നു.പിന്നീടൊരിക്കൽ പാലോളി മുഹമ്മദ് കുട്ടിയും എം.വി.ജയരാജനുമൊക്കെ ജഡജിമാർക്കെതിരായി രംഗത്ത് വന്നു.&lt;br /&gt;&lt;br /&gt;അന്നൊക്കെ ജഡ്ജിമാരെ വിമർശിക്കുന്നതിനെതിരെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ‌ രംഗത്തുവന്നിരിന്നു. അവർ ഒന്നിലധികം മുഖപ്രസംഗങ്ങളും എഴുതിയിരുന്നു.അതൊക്കെ വായിച്ച് കോടതിയെപ്പറ്റിയും ജഡ്ജിമാരെപ്പറ്റിയുമൊക്കെ വായനക്കാരിൽ ഉണ്ടാക്കിയ ആദരവ് നിലനിർത്താൻ എന്തുകൊണ്ടോ ഇപ്പോൾ‌ അവർ തയ്യാറാകുന്നില്ല. ഇത് പറയാൻ കാരണം ശനിയാഴ്ച പാമോലിൻ കേസിലെ ജഡ്ജി പിൻമാറിയതിനെപ്പറ്റി മുഖ്യാധാര മാധ്യമങ്ങളൊന്നും ഒരു മുഖപ്രസംഗങ്ങൾ‌ എഴുതിയിട്ടില്ല.പലർക്കും ഞായറാഴ്ച മുഖപ്രസംഗം ഇല്ല. അപ്പോൾ‌ സ്വാഭാവികമായും ഇന്ന് മുഖപ്രസംഗം എഴുതേണ്ടതാണ് പക്ഷെ അതുണ്ടായില്ല. എന്തൊക്കെ മുഖപ്രസംഗങ്ങളാണ് ഇന്നലേയും ഇന്നുമായി ഇവർ എഴുതിയതെന്നുകൂടി നോക്കാം&lt;br /&gt;&lt;br /&gt;&lt;b&gt;മാതൃഭൂമിയിൽ രണ്ട് ദിവസങ്ങളായി വന്ന മുഖപ്രസംഗങ്ങൾ‌&lt;/b&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/online/malayalam/news/story/1183107/2011-09-25/kerala" target=_blank&gt;പൊറ്റക്കാട്ടുനിന്നുള്ള വെളിച്ചം&lt;/a&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/online/malayalam/news/story/1184052/2011-09-26/kerala" target=_blank&gt;മാതൃകയായി വേളൂക്കര&lt;/a&gt;&lt;br /&gt;&lt;b&gt;മനോരമക്ക് ഞായറാഴ്ച മുഖപ്രസംഗം ഇല്ല ഇന്നത്തെ മുഖപ്രസംഗം നോക്കാം&lt;/b&gt;&lt;br /&gt;&lt;a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10127378&amp;amp;programId=1073753987&amp;amp;channelId=-1073751706&amp;amp;BV_ID=@@@&amp;amp;tabId=11" target=_blank&gt;ഐഐടിക്കായി കൈ കോര്‍ക്കാം&lt;/a&gt;&lt;br /&gt;&lt;b&gt;മംഗളത്തിലും &amp;nbsp;ഞായറാഴ്ച മുഖപ്രസംഗം കണ്ടില്ല ഇന്നത്തെ മുഖപ്രസംഗം&lt;/b&gt;&lt;br /&gt;&lt;a href="http://mangalam.com/index.php?page=detail&amp;amp;nid=482285&amp;amp;lang=malayalam" target=_blank&gt;വിവാദം തിരികൊളുത്തുന്ന കത്തിടപാടുകള്‍&lt;/a&gt;&lt;br /&gt;&lt;b&gt;ദീപികക്ക്&amp;nbsp;ഞായറാഴ്ച മുഖപ്രസംഗം ഇല്ല ഇന്നത്തെ മുഖപ്രസംഗം നോക്കാം&lt;/b&gt;&lt;br /&gt;&lt;a href="http://malayalam.deepikaglobal.com/cat11.asp?ccode=Cat11" target=_blank&gt;ജീവനിഷേധം, മൂല്യനിരാസം&lt;/a&gt;&lt;br /&gt;&lt;br /&gt;മുകളിൽ പറഞ്ഞ പത്രങ്ങൾക്കൊക്കെ പൊതുവായ ഒരു രാഷ്ട്രീയ പക്ഷം ആരോപിക്കാം പക്ഷെ മാധ്യമം ദിനപ്പത്രം ആ ഗണത്തിൽ വരുന്നതല്ല അവർ എന്തൊക്കെയാണ് ഇന്നലേയും ഇന്നുമായി എഴുതിയത് എന്ന് നോക്കാം&lt;br /&gt;&lt;a href="http://www.madhyamam.com/news/121096/110925" target=_blank&gt;സര്‍വജ്ഞപീഠത്തില്‍&lt;/a&gt;&lt;br /&gt;&lt;a href="http://www.madhyamam.com/news/121415/110925" target=_blank&gt;പ്രധാനമന്ത്രിയുടെ യു.എന്‍ പ്രസംഗം&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-5142341860985996454?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/5142341860985996454/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=5142341860985996454' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5142341860985996454'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5142341860985996454'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/09/blog-post_26.html' title='മുഖപ്രസംഗം എഴുതുന്നവർ പണിമുടക്കിലാണ്'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-6366864560218344590</id><published>2011-09-13T11:29:00.000+05:30</published><updated>2011-09-13T11:29:40.464+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>പി.സി. ജോർജ്ജ് പറയാതെ പറയുന്നത്</title><content type='html'>പാമോലിൻ കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും മറ്റും കത്തയച്ച് ചാനലുകളിൽ നിറഞ്ഞാടുന്ന പി.സി ജോർജ്ജ് ലക്ഷ്യമിടുന്നത് എന്താകും? ജോർജ്ജിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പാവം &amp;nbsp;പൗരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. കേൾക്കുമ്പോൾ‌ മഹത്തരം എന്ന് തോന്നാമെങ്കിലും നീതി ആവശ്യപ്പെട്ടുന്ന ജോർജ്ജിന് നിഷേധിക്കപ്പെട്ട നീതിയെപ്പറ്റി അല്ല മറിച്ച് കോടതിയെ എനിക്ക് വിശ്വാസമാണ് എന്നും അപ്പിൽ &amp;nbsp;പോകില്ല എന്ന് ആണയിട്ട ഉമ്മൻ ചാണ്ടിക്ക് &amp;nbsp;നിഷേധിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന നീതിക്ക് വേണ്ടിയാണ് എന്ന് മാത്രം.&lt;br /&gt;&lt;br /&gt;പാമോലിൻ കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ജോർജ്ജ് &amp;nbsp;വിധി വന്ന ശേഷം ഉന്നയിച്ചത്. ജഡ്ജിയുടെ കുടുംബ രാഷ്ട്രീയമടക്കം ജോർജ്ജ് വിമർശിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയും കൂട്ടരുമാകട്ടെ അതിനോട് &amp;nbsp;അനുകൂല നിലപാട് എടുത്തില്ല എന്ന് മാത്രമല്ല. ജോർജ്ജിനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ ജോർജ്ജ് സ്കോർ‌ ചെയ്തുകൊണ്ടിരുന്നു. അതിന്റെ ബാക്കിയാണ് &amp;nbsp;ജഡ്ജിക്കെതിരെ ഉള്ള പരാതി. ജോർജ് വിശദീകരിക്കുന്നത് പ്രകാരം വി.ആർ &amp;nbsp;കൃഷ്ണയ്യരും അഡ്വ കാളീശ്വരം രാജുമടക്കം ഈ കേസിലെ കോടതി നടപടികളെ വിമർശിച്ചതിനാലാണ് താൻ ഈ ദൗത്യവുമായി രംഗത്ത് വന്നതെന്നാണ് ജോർജ്ജ് പറയുന്നത് . &amp;nbsp;വി.ആർ‌ കൃഷ്ണയ്യരുടെ ഈ രീതിയിലുള്ള ഒരു പരാമർശം എവിടെയും കണ്ടതായി ഓർക്കുന്നില്ല എന്നാൽ &lt;a href="http://www.mathrubhumi.com/story.php?id=206132"&gt;കാളീശ്വരം രാജിന്റെ ലേഖനം ഓഗസ്റ്റ് 9 ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു&lt;/a&gt;. അതിൽ കാളീശ്വരം രാജ് ഇങ്ങനെ പറയുന്നു&lt;br /&gt;&lt;br /&gt;&lt;b&gt;അന്വേഷണ ഉദ്യോഗസ്ഥര്‍ വിധികര്‍ത്താക്കളല്ല. കുറ്റപത്രസമര്‍പ്പണം ഒരു കേസന്വേഷണത്തിന്റെ അവസാന വാക്കുമല്ല. ഇതാണ് 173(8) വകുപ്പില്‍ അന്തര്‍ലീനമായ തത്ത്വം. സൊറാബുദ്ദീന്‍ കേസ് 2010 (2) സുപ്രീംകോര്‍ട്ട് കേസസ് 200, ശിവമൂര്‍ത്തികേസ് 2010(2) സെ്കയില്‍ 700, കിഷന്‍ലാലിന്റെ കേസ് 2004 (7) സുപ്രീംകോര്‍ട്ട് കേസസ് 685 എന്നീ കേസുകളിലെ സുപ്രീംകോടതി വിധികള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാനുള്ള കോടതിയുടെ അധികാരത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. 173(8) വകുപ്പിന്റെ പിന്‍ബലത്തിലാണ് ഈ അധികാരം പ്രയോഗിക്കപ്പെടുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് ലാവലിന്‍ കേസില്‍ ജി. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. കോടതി ആവശ്യപ്പെട്ടത്. അതിന്റെയര്‍ഥം ലാവലിന്‍കേസില്‍ കാര്‍ത്തികേയന്‍ കുറ്റക്കാരനാണെന്നല്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നടപടിക്രമമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേരിടുന്നത്.&amp;nbsp;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;അപ്പോൾ‌ ജോർജ്ജ് &amp;nbsp;പറയുന്നത് പോലെ &amp;nbsp;സുപ്രീം കോടതിയുടെ വിധികളുടെ ലംഘനമാണ് പാമോലിൻ കേസിൽ ഉണ്ടായതെന്ന് &amp;nbsp;കാളീശ്വരം രാജിന് അഭിപ്രായമില്ല എന്ന് വേണം കരുതാൻ. ജി. കാർത്തികേയന് ലാവ്ലിൻ &amp;nbsp;കേസിൽ നേരിടേണ്ടി വന്ന &amp;nbsp;അൻവേഷണം &amp;nbsp; പോലെ ഒന്ന് മാത്രമാണ് ഇത്. അന്ന് കാർത്തികേയന് നീതി നിഷേധിക്കപ്പെട്ടു എന്ന് ജോർജ്ജിന് തോന്നിയില്ല ഇപ്പോൾ‌ ഉമ്മൻ ചാണ്ടിക്ക് മാത്രം നീതി നിഷേധിക്കപ്പെടുമ്പോൾ‌ ഒരു പോരാട്ടം എന്ന പുകമറ സൃഷ്ടിക്കാൻ ജോർജ്ജ് ശ്രമിക്കുന്നു എന്ന് വ്യക്തം. അതിന് ഉപയോഗിച്ച പേരുകളാകട്ടെ കാളീശ്വരം രാജിന്റെയും &amp;nbsp;കൃഷ്ണയ്യരുടേതും.&lt;br /&gt;&lt;br /&gt;ഇനി ഇതിന്റെ &amp;nbsp;രാഷ്ട്രീയം &amp;nbsp; &amp;nbsp; ചികഞ്ഞാൽ കാര്യങ്ങളുടെ പോക്ക് നമുക്ക് &amp;nbsp;മനസിലാകും. &amp;nbsp;ജസ്റ്റിസ് &amp;nbsp;ഹനീഫ ഇടത് സഹയാത്രികനാണ് എന്നും വി.എസിന്റെ കേസുകൊടുക്കൾ‌ നയത്തിന്റെ ബലിയാടാണ് ഉമ്മൻ ചാണ്ടിയെന്ന് വരുത്താനും &amp;nbsp;ജോർജ്ജിന്റെ പ്രസ്താവനകൾ‌ ഉമ്മൻ ചാണ്ടിയെ സഹായിക്കും. എന്നാൽ കോടതിയോട് എനിക്ക് വലിയ ബഹുമാനമാണ് എന്നും ഞാൻ അപ്പിൽ പോകില്ല എന്നുമൊക്കെ മേനി നടിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുകയും ചെയ്യും. മാത്രവുമല്ല ജോർജ്ജിന്റെ പരാതി വിവാദമായ സ്ഥിതിക്ക് 3 മാസത്തിന് ശേഷം വീണ്ടും &amp;nbsp;ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും &amp;nbsp;മാറി നിൽക്കാൻ &amp;nbsp;ജസ്റ്റിസ് ഹനീഫയെ പ്രേരിപ്പിക്കുകയും ചെയ്യും. ചുരുക്കം പറഞ്ഞാൽ ഉമ്മൻ ചാണ്ടിക്ക് &amp;nbsp;എല്ലാം കൊണ്ടും നേട്ടം തന്നെ&lt;br /&gt;&lt;br /&gt;&lt;b&gt;വാൽക്കഷ്ണം‌:&lt;/b&gt; പണ്ട് വി.എസ് വി.എസ് പിടിച്ചത് &amp;nbsp;ടാറ്റയുടെ ഭൂമി അല്ല മറിച്ച് &amp;nbsp; സർക്കാർ ഭൂമിയാണ് എന്ന് പറഞ്ഞ് രംഗത്ത് വന്ന ദാമുവിനെതിരെ &amp;nbsp; വി.എസോ ഇടതുപക്ഷത്തെ മറ്റൊരു നേതാവോ രംഗത്ത് വരാതിരുന്നപ്പോൾ‌ പി.സി. ജോർജ്ജ് &amp;nbsp;അരയും തലയും മുറുക്കി രംഗത്ത് വന്നത് ഈ അവസരത്തിൽ കൂട്ടി വായിക്കുക. ജോർജ്ജ് &amp;nbsp;അങ്ങനെയാണ് എപ്പോഴും അതത് കാലത്തെ തന്റെ യജമാനൻമാരോട് &amp;nbsp; &amp;nbsp;അചഞ്ചലമായ &amp;nbsp; &amp;nbsp;കൂറു പുലർത്തിക്കൊണ്ടെ ഇരിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-6366864560218344590?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/6366864560218344590/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=6366864560218344590' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6366864560218344590'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6366864560218344590'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/09/blog-post_13.html' title='പി.സി. ജോർജ്ജ് പറയാതെ പറയുന്നത്'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8317835057195798471</id><published>2011-09-02T09:50:00.001+05:30</published><updated>2011-09-02T10:10:32.944+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്</title><content type='html'>&lt;a href="http://www.doolnews.com/babu-bharadwaj-editorial-about-wikileaks-234.html" target="_blank"&gt;ഇപ്പോള്‍ ഇത്രമാത്രം &lt;/a&gt;എന്ന തലക്കെട്ടിൽ Doolnews ഇൽ &amp;nbsp;ബാബു ഭരദ്വാജ് &amp;nbsp;എഡിറ്റോറിയൽ എഴുതിയിരിക്കുന്നു. പതിവിലും വ്യത്യസ്തമായി ബാബു വി.എസിനെയും വിമർശിക്കുന്നുണ്ട്. അതിലെ പ്രധാന രണ്ട് ആരോപണം‌ ഇതാണ്&lt;br /&gt;&lt;br /&gt;&lt;b&gt;1)പിണറായിയെക്കുറിച്ചും ബേബിയെക്കുറിച്ചും ഐസക്കിനെക്കുറിച്ചും ഞങ്ങളിതു വരെ പറഞ്ഞതെല്ലാം നേരായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.&amp;nbsp;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;2)വി. എസ് അച്യുതാനന്ദന്‍ നിക്ഷേപത്തിനായി യു. എസ് പ്രതിനിധികളെ സമീപിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതക്കേറ്റ കറയായി കാണാനും ഞങ്ങള്‍ ഒരുക്കമാണ്.&lt;/b&gt;&lt;br /&gt;&lt;br /&gt;ഇത് കേട്ടാൽ തോന്നും സി.പി.എം നേതാക്കന്മാർ‌ ആദ്യമായാണ് വ്യവസായ നിക്ഷേപത്തെപ്പറ്റി സംസാരിക്കുന്നതെന്ന് .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: red;"&gt;1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: red;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: red;"&gt;1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: red;"&gt;മാത്രവുമല്ല കോക്കോ കോള കമ്പനിയെ കേരളത്തിൽ കുടിയിരുത്തിയതും 1996 മുതൽ 2001 വരെ ഭരിച്ച ഇടതു സർക്കാരാണ്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;ഈ കാലഘട്ടത്തിലും ബാബു ഭരദ്വാജ് ജീവിച്ചിരുന്നു 1996 -2001കാലഘട്ടത്തിലെ ഇടതു സർക്കാരിന്റെ സഹയാത്രികാനായിരുന്നു ബാബു ഭരദ്വാജ്. അന്ന് അവർ‌ കൊക്കോ കോളയെ കൊണ്ടുവന്നപ്പോൾ‌ ഈ ബാബു സാർ എവിടെ എങ്കിലും എന്തെങ്കിലും പ്രതിക്ഷേധിച്ചതായി ആർക്കെങ്കിലും അറിയുമോ? ആ കാലഘട്ടത്തിൽ സി.പി.എം തുടങ്ങിയ ചാനലിന്റെ തലപ്പത്ത് ഇരിക്കുകയായിരുന്നു ബാബു സാർ. ക്രിത്യമായി പറഞ്ഞാൽ അമേരിക്കൻ നിക്ഷേപം ഏത് മേഖലയിൽ വന്നാലും കൈയും നീട്ടി സ്വീകരിക്കാൻ സി.പി.എം തയ്യാറായി ഇരുന്ന കാലത്ത് ഇന്നത്തെ വിജയന്മാഷ് ആരാധകരും ഉമേഷ് ബാബുവും ബാബു ഭരദ്വാജുമൊക്കെ ഭരണത്തിന്റെ അപ്പക്കഷ്ണങ്ങൾ‌ നുകർന്ന് ജീവിച്ചതിനാൽ അന്ന് ആദാർശത്തിന്റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല&lt;br /&gt;&lt;br /&gt;ഇനി ഇപ്പോൾ‌ ബാബുവിന്റെ ക്രൂര വിമർശനത്തിന് വിധേയരായവർ‌ എന്താണ് അമേരിക്കൻ പ്രതിനിധികളോട് പറഞ്ഞതെന്ന് നോക്കാം അതും&lt;a href="http://www.doolnews.com/kerala-cpim-leaders-invites-fdi-wikileaks-kerala-cables-279.html" target="_blank"&gt; ബാബു സാറിന്റെ സൈറ്റിൽ നിന്ന് തന്നെ&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;സേവന മേഖലകളായ ഐടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപമാവാം എന്ന കാഴ്ചപ്പാടാണ് പിണറായി വിജയനും തോമസ് ഐസകിനും ഉള്ളത്.&amp;nbsp;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;നിലവിലുള്ള നിയമത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രമേ ഏത് തരത്തിലുള്ള നിര്‍മ്മാണവും പാടുള്ളൂ. സംസ്ഥാനത്ത് കൂടുതല്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ (sez) ഉയര്‍ന്ന് വരും. സെസിന് മുകളില്‍ ഇപ്പോഴും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പരമ്പരാഗത കര്‍ഷകരുടെ സംരക്ഷണത്തിന് വളരെയധികം ഊന്നല്‍ കൊടുക്കുന്നുണ്ട്-തോമസ് ഐസക് പറഞ്ഞു.&amp;nbsp;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;‘ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിദേശനിക്ഷേപമാകാം. ആശയപരമായി പാര്‍ട്ടി ഇന്നും അതിനെതിരാണ്’- ബേബി പറഞ്ഞു.&lt;/b&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി വി.എസ് എന്താണ് പറഞ്ഞത് എന്ന് നോക്കാം &lt;a href="http://www.doolnews.com/vs-achuthanandan-agree-fdi-in-itbttourism-as-party-policy-296.html" target="_blank"&gt;അതും ബാബുവിന്റെ സൈറ്റിൽ നിന്ന് തന്നെ &lt;/a&gt;&amp;nbsp;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;ആഗസ്റ്റ് 29ന് നടന്ന മീറ്റിംഗില്‍ കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ സി.പി.ഐ.എമ്മിനുള്ള താല്‍പര്യം വി.എസ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വി.എസ് ഊന്നല്‍ നല്‍കിയത് സി.പി.ഐ.എം പോളിസിയില്‍ പറയുന്ന പ്രകാരം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ മാത്രം വിദേശ നിക്ഷേപം മതിയെന്നാണ്.&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനിപ്പറയൂ നായനാർ‌ സർക്കാരിന്റെ കാലത്ത് ഉള്ളതിനേക്കൾ‌ എന്ത് വലിയ തെറ്റാണ് പിണറായും വി.എസും ചെയ്തത്.അവർ‌ രണ്ടു പേരും പറഞ്ഞത് ഒരേ നയം. പക്ഷെ ബാബു ഭരദ്വാജിന് അത് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമെ ഉള്ളൂ. ഇടത് സർക്കാരിന്റെ ഐ.ടി നയത്തെ വി.എസിന്റെ ഐ.ടി നയം എന്നൊക്കെപ്പറഞ്ഞ് കൊണ്ടാടിയ ടീംസാണ് ബാബുവും കൂട്ടരും. അപ്പോൾ‌ &amp;nbsp;ഐ.ടി &amp;nbsp;മേഖലയിൽ വരുന്ന നിക്ഷേപമൊക്കെ അമേരിക്കൻ നിക്ഷേപമല്ലെ എന്നൊന്നും ആരും ബാബുവിനോട് ചോദിക്കരുത് . ഇനിപ്പറയൂ എന്താണ് ബാബു ഭരദ്വാജിന്റെ അസുഖം&lt;/div&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8317835057195798471?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8317835057195798471/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8317835057195798471' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8317835057195798471'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8317835057195798471'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/09/blog-post_02.html' title='ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-936515512313434564</id><published>2011-09-01T11:13:00.000+05:30</published><updated>2011-09-01T11:13:41.534+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><title type='text'>സെലക്റ്റീവ് ലീക്ക്സ്</title><content type='html'>സി.പി.എം അമേരിക്കൻ പ്രതിനിധികളുമായി സംസാരിച്ചു എന്ന വാർത്തയെക്കാൾ‌ ഒരുപാട് &amp;nbsp;പ്രസക്തമാണ് മുനീർ‌ പറഞ്ഞത്. ലീഗ് എൻ.ഡി.എഫ് ബന്ധത്തെപ്പറ്റി കേരളത്തിലെ മാധ്യമങ്ങൾ‌ ഒരുപാട് എഴുതിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ &amp;nbsp;ഈ വിഷയത്തിൽ പലരും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുമുണ്ട്. പക്ഷെ എന്തുകൊണ്ടോ ഈ വാർത്ത ഇന്നലെത്തെ പ്രധാന ചർച്ചാ വിഷയമായില്ല എന്ന് &amp;nbsp;മാത്രമല്ല ഇന്നത്തെ പ്രധാനപ്പത്രങ്ങളിൽ അത് മുൻപേജ് വാർത്ത പോലുമായില്ല. ഓൺലൈൻ എഡീഷനിൽ പ്രധാന വാർത്ത ആയിരുന്നിട്ടും എന്തുകൊണ്ടോ ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഈ വാർത്ത വന്നെ ഇല്ല. മനോരമയുടെ ഉൾപേജിലേക്ക് പോയി ആർക്കും ആശങ്കകളില്ല പ്രത്യേക സ്റ്റോറികളില്ല. അപ്പോൾ‌ അത്രെയെ ഉള്ളൂ കാര്യങ്ങൾ‌ ഈ വിക്കീലീക്ക്സിലൊന്നും വലിയ കാര്യമില്ല. ഇതൊക്കെ ചുമ്മ ഒരു നമ്പറല്ലെ&lt;br /&gt;&lt;br /&gt;&lt;a href="http://malayal.am/"&gt;http://malayal.am&lt;/a&gt;&amp;nbsp;നുവേണ്ടി എഴുതിയത്. &lt;a href="http://malayal.am/node/12634"&gt;പൂർണ്ണ രൂപം വായിക്കുക&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-936515512313434564?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/936515512313434564/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=936515512313434564' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/936515512313434564'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/936515512313434564'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/09/blog-post.html' title='സെലക്റ്റീവ് ലീക്ക്സ്'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-446399213783418823</id><published>2011-08-31T14:32:00.000+05:30</published><updated>2011-08-31T14:32:52.473+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><title type='text'>അമേരിക്കയില്‍ നിന്നുള്ള ഐറ്റി ജോലികള്‍ക്കു വിലക്കുണ്ടോ?</title><content type='html'>&lt;span class="Apple-style-span" style="background-color: white; font-family: arial, sans-serif; font-size: 13px;"&gt;ഇന്ത്യന്‍ ഐ.­ടി കമ്പോ­ളം നി­ല­കൊ­ള്ളു­ന്ന­ത് തന്നെ തൊ­ഴി­ലാ­ളി വി­രു­ദ്ധ­ത­യില്‍ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യും കോര്‍­പ്പ­റേ­റ്റ് ലാഭ സാ­ധ്യ­ത­യില്‍ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യു­മാ­ണ് എന്ന­താ­ണ് സത്യം. അമേ­രി­ക്ക­യി­ലെ മദ്ധ്യ­വര്‍­ഗ്ഗ­ത്തി­ന്റെ പ്ര­ധാന ഉപ­ജീ­വന മാര്‍­ഗ്ഗ­മായ ബി­.­പി­.ഓ ജോ­ലി­യും മറ്റു­മാ­ണ് ഇന്ന് ഏറ്റ­വും അധി­കം ഔട്ട് സോ­ഴ്സ് ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. ഇവി­ടെ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന ഓരോ ജോ­ലി­ക്ക് പി­ന്നി­ലും ഒരു സര്‍­വ്വ­രാ­ജ്യ­ത്തൊ­ഴി­ലാ­ളി­സ­ഖാ­വി­ന്റെ കണ്ണു­നീ­രി­ന്റെ മണ­മു­ണ്ട്. അത്ത­ര­ത്തി­ലു­ള്ള ഒരു തൊ­ഴില്‍ വരാ­നാ­യി ഐ.­ടി പാര്‍­ക്കു­ക­ളോ സ്മാര്‍­ട്ട് സി­റ്റി­ക­ളോ ഒരു തൊ­ഴി­ലാ­ളി വര്‍­ഗ്ഗ­പ്പാര്‍­ട്ടി­ക്ക് കൊ­ണ്ടു­വ­രാന്‍ കഴി­യു­മോ? വി­ജ­യ­ന്മാ­ഷ് ജീ­വി­ച്ചി­രു­ന്ന­പ്പോള്‍‌ ഈ വി­ഷ­യം പറ­ഞ്ഞി­ട്ടി­ല്ലാ­ത്ത­തി­നാല്‍ ഫാന്‍­സ് എന്ത് പറ­യും എന്ന­റി­യാന്‍ ആഗ്ര­ഹം ഉണ്ട്.&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="background-color: white; font-family: arial, sans-serif; font-size: 13px;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="background-color: white; font-family: arial, sans-serif; font-size: 13px;"&gt;&lt;a href="http://malayal.am/"&gt;malayal.am&lt;/a&gt;&amp;nbsp;ന്‌ വേണ്ടി എഴുതിയത് &lt;a href="http://malayal.am/node/12628"&gt;പൂര്‍ണ്ണ രൂപം വായിക്കുക&lt;/a&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-446399213783418823?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/446399213783418823/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=446399213783418823' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/446399213783418823'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/446399213783418823'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post_31.html' title='അമേരിക്കയില്‍ നിന്നുള്ള ഐറ്റി ജോലികള്‍ക്കു വിലക്കുണ്ടോ?'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-2130306664980067643</id><published>2011-08-29T12:49:00.000+05:30</published><updated>2011-08-29T12:49:03.813+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്വയാശ്രയം'/><title type='text'>സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌</title><content type='html'>സ്വാശ്രയ കോളേജുകളുടെ വരവു ചിലവുകളുടെ &amp;nbsp;കണക്കുകളെ അടിസ്ഥാനപ്പെടുത്തി സമകാലിക മലയാളം വാരികയിൽ &amp;nbsp;ബെഞ്ചമിൻ ജോസഫ് എഴുതിയ ലേഖനം.PDF രൂപത്തിൽ വായിക്കുക&lt;br /&gt;&lt;a href="http://www.malayalamvarikha.com/2011/August/26/essay3.pdf"&gt;സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-2130306664980067643?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/2130306664980067643/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=2130306664980067643' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2130306664980067643'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2130306664980067643'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post_29.html' title='സ്വാശ്രയക്കാരുടെ പങ്കപ്പാടുകൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-2978003954473912442</id><published>2011-08-19T12:43:00.001+05:30</published><updated>2011-08-19T12:44:57.104+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>വിഎസ് എന്ന ടൂള്‍</title><content type='html'>വിഎസ് മാ­ത്ര­മാ­ണ് ശരി­ എന്ന തല­ക്കെ­ട്ടില്‍ ബര്‍­ലിന്‍ കു­ഞ്ഞ­ന­ന്തന്‍ നാ­യ­രു­മാ­യി മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പില്‍ എന്‍ കെ ഭൂ­പേ­ഷ് നട­ത്തിയ അഭി­മു­ഖം വാ­യി­ച്ച­പ്പോള്‍ ചില ചി­ന്ത­കള്‍ പങ്കു­വ­യ്ക്കാന്‍ തോ­ന്നി. അഭി­മു­ഖം നട­ത്തിയ ഭൂ­പേ­ഷ് ഒരു അഭി­മു­ഖ­കാ­ര­ന്റെ ഉത്ത­ര­വാ­ദി­ത്വം നിര്‍­വ്വ­ഹി­ച്ചി­ട്ടു­ണ്ടോ എന്ന് തോ­ന്നി­പ്പോ­കു­ന്ന ചില ഭാ­ഗ­ങ്ങള്‍ കാ­ണാന്‍ കഴി­യും......................&lt;br /&gt;....................................&lt;br /&gt;വി­.എ­സ് പക്ഷ­മെ­ന്ന് നമ്മള്‍ കരു­തു­ന്ന­വ­രില്‍ ബഹു­ഭൂ­രി­പ­ക്ഷ­വും വി­.എ­സി­നെ വ്യ­ക്തി­പ­ര­മാ­യി ഇഷ്ട­പ്പെ­ടു­ന്നി­ല്ല എങ്കി­ലും ആശയ സമ­ര­ത്തി­ന്റെ ടൂ­ളാ­യി കാ­ണു­ന്നു. അത്ത­ര­ത്തി­ലു­ള്ള ഒരാ­ളാ­യി വേ­ണം നമു­ക്ക് ഭൂ­പേ­ഷി­നെ­ക്കാ­ണാന്‍. ഭൂ­പേ­ഷി­ന്റെ മുന്‍­കാല ലേ­ഖ­ന­ങ്ങ­ളില്‍ നി­ന്ന് അദ്ദേ­ഹ­ത്തി­ന്റെ പക്ഷം നമു­ക്ക് വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­താ­ണ്‌. അതു­കൊ­ണ്ട് തന്നെ വി­.എ­സി­നെ സം­ര­ക്ഷി­ക്കു­ന്ന ഉത്ത­ര­വാ­ദി­ത്വം ഇദ്ദേ­ഹ­ത്തി­നു­ണ്ട്. അത് ചി­ല­പ്പോള്‍ വ്യ­ക്തി­പ­ര­മ­ല്ല ആശ­യ­പ­ര­മാ­യി ആകാം­&lt;br /&gt;&lt;br /&gt;&lt;a href="http://malayal.am/"&gt;malayal.am &lt;/a&gt;ഇൽ എഴുതിയ &lt;a href="http://malayal.am/node/12492"&gt;കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കുക&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-2978003954473912442?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/2978003954473912442/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=2978003954473912442' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2978003954473912442'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2978003954473912442'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post_19.html' title='വിഎസ് എന്ന ടൂള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8654900823800781012</id><published>2011-08-11T14:27:00.001+05:30</published><updated>2011-08-11T15:43:54.957+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാമോലിന്‍'/><title type='text'>പാമോലിൻ കേസിൽ കേൾക്കാതെ പോയത്</title><content type='html'>കോടതി പരാമർശത്തോടെ പാമോലിൻ കേസ് പുതിയ തലങ്ങളിലേക്ക് എത്തി നിൽക്കുകയാണ്. എന്നാൽ ഈ വിഷയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ‌ കൈകാര്യം ചെയ്യുന്നത് കണ്ടാൽ ആർക്കും അത്ഭുതം തോന്നിപ്പോകും. കഴിഞ്ഞ സർക്കാരിന്റ് കാലത്ത് സംഭവിച്ച പിഴവുകളും കേസുകളും ഒക്കെ റിപ്പോ‌ടർട്ട് ചെയ്യുന്ന ആവേശം എങ്ങും കാണാനില്ല. മൂന്നാം ദിവസം വാർത്തകളൊക്കെ മുങ്ങി. ഉപ കഥകളോ വെളിപ്പെടുത്തലുകളോ ഇല്ല എന്ന് മാത്രമല്ല വെള്ളയടിക്കൽ നന്നായി നടക്കുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;ലാവ്ലിൻ കേസ് &amp;nbsp; മാധ്യമങ്ങൾ‌ &amp;nbsp;കൈകാര്യം ചെയ്ത രീതി വച്ച് ഈ കേസ് പരിശോധിച്ചാൽ നമുക്ക് പല രസകരമായ കാര്യങ്ങളും കണ്ടെത്താൻ കഴിയും.ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ട് &amp;nbsp;എങ്ങനെയാണോ ലാവ്ലിൻ കേസിൽ &amp;nbsp; മാധ്യമങ്ങൾക്ക് &amp;nbsp;പ്രസക്തമാകുന്നത് അത് പോലെ തന്നെ പ്രസക്തമാണ് പാമോലിൻ ഇടപാടിൽ എം.എം ഹസനും തിരുവഞ്ചൂർ രാധാകൃഷ്ണനും അടങ്ങുന്ന PUC &amp;nbsp;സമിതിയുടെ റിപ്പോർട്ട്.വരദചാരിയുടെ തല &amp;nbsp; പരിശോധന വിവാദമാക്കിയത് പോലെ പോലെ പ്രസക്തമാണ് സക്കറിയ മാത്യുവിന്റെയും അഡീഷനൽ സെക്രട്ടറിമാരുടെയും കുറിപ്പുകൾ‌&amp;nbsp;വിജിലൻസ് &amp;nbsp;പിണറായിയെ കുറ്റ വിമുക്തനാക്കിയിട്ടും സി.ബി.ഐ പിണറായിയെ പിന്നീട് പ്രതിയാക്കി. സമാന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. അതായത് തുടർ‌ അന്വേഷണത്തില്‍ &amp;nbsp; ചിലപ്പോൾ‌ ഉമ്മൻ ചാണ്ടി കുറ്റക്കാരനായേക്കാം. പക്ഷെ അതിന്റെ സാധ്യതകളൊന്നും ഒരു മാധ്യമവും തിരയുന്നില്ല&lt;br /&gt;&lt;br /&gt;ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാന്‍ പരിശ്രമിക്കുന്ന മാധ്യമങ്ങളെല്ലാം ഉന്നയിക്കുന്ന പ്രധാന പോയന്റ് ആദ്യ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമ്മന്‍ ചാണ്ടി ഈ വിഷയം അറിഞ്ഞിട്ടേ ഇല്ലാ &amp;nbsp;എന്ന പരാമര്‍ശമാണ്‌ &amp;nbsp;. അപ്പോള്‍ വാദത്തിന്‌ ഉമ്മന്‍ ചാണ്ടി പ്രതിയല്ല എന്ന് വാദിച്ചാല്‍ തന്നെ സ്വാഭാവികമായും മറ്റൊരു കാര്യം ഉയര്‍ന്നു വരും ആരെങ്കിലും ഈ കേസില്‍ പ്രതിയാണോ അതായത് കരുണാകരനോ, പി.ജെ. തോമസോ മുസ്തഫയോ അങ്ങനെ ആരെങ്കിലും പ്രതിയാണോ? &amp;nbsp;അതോ ഉമ്മന്‍ ചാണ്ടി മാത്രം നിരപരാധി എന്നാണോ? അപ്പോഴും ഉണ്ട് പ്രശ്നം 2005 ഇല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ &amp;nbsp;കരാറിനെപ്പറ്റി &amp;nbsp; എനിക്കെല്ലാം അറിയാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത് മാത്രമല്ല ഇത് സര്‍ക്കാരിന്‌ ലാഭമുണ്ടാക്കിയ കരാറാണ്‌ എന്നും അവകാശപ്പെട്ടു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതും 2005 ഇല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ നിലപാടാണ്‌. അപ്പോള്‍ പാമോലിന്‍ കേസില്‍ അഴിമതി നടന്നിട്ടില്ല എന്നതാണ്‌ കോണ്‍ഗ്രസ് നയം. പക്ഷെ അത് എന്തുകൊണ്ട് മാധ്യമങ്ങള്‍ കൂട്ടി വായിക്കുന്നില്ല എന്നിടത്തേക്കാണ്‌ നാം നോക്കേണ്ടത്. സാധാരണ ഗതിയില്‍ ഇങ്ങനെ ഒരു കേസ് ഇടതുപക്ഷത്ത് ഉണ്ടായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കറിയാം ഇടതുപക്ഷത്തെ നന്നാക്കനിറങ്ങുന്നവരുടെ കൂടാരമായ മാതൃഭൂമി പത്രത്തില്‍ അത്തരത്തിലുള്ള ഒരാളുടെ കോളം കാണാം. അത് അഡ്വ. കാളീശ്വരം രാജാണ്‌. അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ &amp;nbsp;എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു&lt;br /&gt;&lt;br /&gt;&lt;b&gt;ക്രിമിനല്‍ നടപടിക്രമത്തിലെ 173 (8) വകുപ്പനുസരിച്ചുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ അവയ്ക്ക് ആധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിലോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന്് പറയുന്നത് നിയമതത്ത്വങ്ങള്‍ക്കും ജനാധിപത്യതത്ത്വങ്ങള്‍ക്കും വിരുദ്ധമാണ്&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഇതേ ഉമ്മന്‍ ചാണ്ടി 2005 ഇല്‍ ശ്രമിച്ചിരുന്നു എന്ന കാര്യം മനപൂര്‍വ്വം കാളീശ്വരം രാജ് വിട്ടുകളയുന്നു. &amp;nbsp;ഈ മുഖ്യമന്ത്രി പൊതുഭരണം കൈകാര്യം ചെയ്യുമ്പോള്‍ നീതി നടപ്പിലാകുമോ എന്ന ആശങ്ക പോലും നിയമ വിദഗ്തന്‌ ബാധകമല്ല. കാരണം ചിലപ്പോള്‍ ചിലര്‍ ഇങ്ങനെയാണ്‌.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;ഈ വിഷയം ചര്‍ച്ച ചെയ്ത എല്ലാ മാധ്യമങ്ങളും മനപ്പൂര്‍വ്വം വിട്ടുകളഞ്ഞ ചോദ്യങ്ങളൊക്കെ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് ഹവര്‍ ചര്‍ച്ചയില്‍ വേണു ചോദിച്ചു. എം.എം ഹസനും ഐസക്കും പങ്കെടുത്ത ആ ചര്‍ച്ച ഈ വിഷയത്തിലെ സമഗ്രത ഉറപ്പ് വരുത്തുന്നു. അതിനെ യൂട്യൂബ് വീഡിയോ കാണുക&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://0.gvt0.com/vi/jb50_Remcog/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/jb50_Remcog&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/jb50_Remcog&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://3.gvt0.com/vi/WhGtF_4FgNc/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/WhGtF_4FgNc&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/WhGtF_4FgNc&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://0.gvt0.com/vi/o9l3XQV_bgA/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/o9l3XQV_bgA&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/o9l3XQV_bgA&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://0.gvt0.com/vi/WwkuvAZzBCw/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/WwkuvAZzBCw&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/WwkuvAZzBCw&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8654900823800781012?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8654900823800781012/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8654900823800781012' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8654900823800781012'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8654900823800781012'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post_11.html' title='പാമോലിൻ കേസിൽ കേൾക്കാതെ പോയത്'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8948916193388139146</id><published>2011-08-05T10:12:00.000+05:30</published><updated>2011-08-05T10:12:54.414+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബാബു ഭരദ്വാജ്'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='Dool news'/><title type='text'>അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌</title><content type='html'>&lt;div&gt;അൺ‌ പെയിഡ് ട്രെയിനി എന്ന് കേട്ടാൽ എനിക്ക് ഓർ‌മ്മവരിക 1999 &amp;nbsp;ഇൽ ചെന്നൈയിൽ &amp;nbsp;വെബ് ഡവലപ്പ്മെന്റ് കോഴസ് &amp;nbsp;പഠിച്ചിരുന്ന കാലത്ത് ഒരു സ്ഥാപനത്തിൽ വെബ് &amp;nbsp;പ്രോഗ്രാമറായി പണിയെടുത്തതാണ്. രാവിലെ ക്ലാസ് കഴിഞ്ഞാൽ ഉടനെ ബസ് പിടിച്ച് പ്രസ്തുത സ്ഥാപനത്തിലെത്തുക അവിടെ ഇരുന്ന് അവരുടെ ആപ്ലിക്കേഷനിൽ &amp;nbsp;വൈകിട്ട് വരെ ജോലി ചെയ്യുക. പിന്നെ വീണ്ടും വൈകിട്ടത്തെ ക്ലാസിനായി ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അങ്ങനെ മൊത്തം ബിസി ഷെഡ്യൂൾ‌.&amp;nbsp;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അൺ‌ പെയിഡ് ട്രെയിനിയായി അവിടെ തുടരുമ്പോൾ‌ വിഷമം ഒന്നും ഉണ്ടായിരുന്നില്ല മറിച്ച് നിറയെ പ്രതീക്ഷയായിരുന്നു. ഈ പ്രോജക്റ്റ് ചെയ്തുകഴിഞ്ഞാൽ അത് ബയോഡാറ്റയിൽ വച്ചാൽ ലഭിക്കുന്ന &amp;nbsp;ജോലിയെപ്പറ്റിയുള്ള പ്രതീക്ഷകളായിരുന്നു മൊത്തം. ഈ പ്രോജകറ്റ് എനിക്ക് തന്നത് തന്നെ ആ സ്ഥാപനത്തിന്റെ വിശാല മനസ്ക്കതയായി ആണ് ഞാൻ മനസിലാക്കിയത്. എന്നാൽ പിന്നീട് &amp;nbsp;വലിയ &amp;nbsp; സ്ഥാപനങ്ങളിൽ എത്തിയ ശേഷമാണ് മുതലാളിത്ത സ്വഭാവമൊക്കെയാണ് എങ്കിലും അൺപെയിഡ് എന്നൊരു പരിപാടിയൊന്നും അവിടങ്ങളിൽ ഇല്ല എന്ന് മനസിലായത്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇപ്പോൾ‌ ഇതൊക്കെപ്പറയാൻ എന്താണ് കാരണം‌ എന്ന് ചോദിച്ചാൽ &amp;nbsp;ഇടതുപക്ഷ ബുദ്ധിജീവിയും &amp;nbsp;മൂല്യാധിഷ്ടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വേണ്ടി നിരന്തരം എഴുതുകയും പ്രവർ‌ത്തിക്കുകയും ചെയ്യുന്ന ബാബു ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന &lt;a href="http://www.doolnews.com/" target="_blank"&gt;Dool News&lt;/a&gt;&amp;nbsp;ഇലെ&amp;nbsp;ഇന്റേണ്‍ ജേണലിസ്റ്റ് പ്രോഗ്രാമിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത് കണ്ടപ്പോഴാണ്.&lt;a href="http://www.doolnews.com/doolnews-com-intern-journalist-program-123.html" target="_blank"&gt; അതിലെ നിബദ്ധനകൾ‌ പലതും കണ്ടപ്പോൾ‌ &lt;/a&gt;പഴയ അൺപെയിഡ്&amp;nbsp;ട്രെയിനിക്കാലം ഓർമ്മ വന്നു. ഇതിലെ പ്രധാന നിബന്ധനകൾ ഇവയാണ്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;O ഇന്റേണ്‍ ജേണലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.&lt;/div&gt;&lt;div&gt;O &lt;b&gt;ഈ കാലയളവില്‍ ഡൂള്‍ന്യൂസിനുവേണ്ടി വാര്‍ത്തകളും അസൈന്‍മെന്റുകളും ചെയ്യാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.&lt;/b&gt;&lt;/div&gt;&lt;div&gt;O &lt;b&gt;പ്രതിഫലം ഒന്നും നല്‍കാതെയുള്ള (അണ്‍ പെയ്ഡ്) പരിശീലനപ്രോഗ്രാം ആയിരിക്കും ഇത്.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;O അതേസമയം എല്ലാ മാസവും മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു ഇന്റേണ്‍ ജേണലിസ്റ്റിനെ കണ്ടെത്തി കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;O ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ഡൂള്‍ന്യൂസ്. കോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതോ ബാധിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയില്‍ ഇന്റേണ്‍ ജേണലിസ്റ്റ് ഉള്‍പ്പെട്ടതായി കണ്ടാല്‍ കാരണം കാണിക്കാതെതന്നെ ഇന്റേണ്‍ഷിപ്പ് റദ്ദാക്കുന്നതായിരിക്കും.&lt;/div&gt;&lt;div&gt;O &lt;b&gt;ഡൂള്‍ന്യൂസ് ഡോട് കോമിന്റെ ഇംഗ്ലീഷ്/ മലയാളം എഡിറ്റോറിയല്‍ സ്റ്റാഫില്‍പെട്ട ആര്‍ക്കും ഇന്റേണ്‍ ജേണലിസ്റ്റുകള്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കാന്‍ അധികാരമുണ്ട്.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;O ഡെഡ്‌ലൈന്‍ പാലിക്കാന്‍ ഓരോ ഇന്റേണ്‍ ജേണലിസ്റ്റും ബാധ്യസ്ഥനാണ്&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;പ്രത്യക്ഷത്തിൽ ഇത് ഒരു ട്രെയിനിങ്ങായി തോന്നുമെങ്കിലും ബോൾഡിൽ കൊടുത്ത നിബന്ധനകൾ‌ സൂചിപ്പിക്കുന്നത് ഇതൊരു &amp;nbsp;വേതന രഹിത ഉദ്യോഗമാണ്. വെബ് പോർട്ടൽ പോലുള്ള സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി കണ്ടന്റെ സേർച്ച് തുടങ്ങിയ പണികൾക്ക് വലിയൊരു വർക്ക് ഫോഴ്സിനെ സൗജന്യമായി ലഭിക്കാനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്. ഇനി തിരഞ്ഞെടുക്കപ്പെടുന്നവർ മിടുക്കന്മാരാണെങ്കിൽ അവരുടെ സേവനവും&amp;nbsp;സൗജന്യമായി &amp;nbsp;പോർട്ടലിന് ലഭിക്കുന്നു എന്ന വസ്തുതയും വിസ്മരിച്ച് കൂടാ.&lt;br /&gt;&lt;br /&gt;ഈ &amp;nbsp;പരിപാടി &amp;nbsp;വർഷാ വർഷം തുടർന്നു പോകും എന്നതിനാൽ ഈ ആനുല്യങ്ങൾ‌ സ്ഥാപനത്തിന് കാലാകാലം ലഭിക്കും. ഇങ്ങനെ&amp;nbsp;അൺ‌ പെയിഡ് ട്രെയിനിയായി ആളുകളെ കിട്ടാനുണ്ടാകുമ്പോൾ‌ അത് ആ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ ശമ്പള വർദ്ധന പോലുള്ള കാര്യങ്ങൾ‌ വരുമ്പോൾ‌ അവരുടെ വിലപേശൽ ശക്തിയെ ക്ഷയിപ്പിക്കാനും ഉപകരിക്കുകയും ചെയ്യും. &amp;nbsp;ഒരു തൊഴിലാളിയുടെ പകരക്കാരനെ വളർത്തിയെടുക്കാൻ ഒരു വർഷം ലഭിക്കുമെന്ന് മാത്രമല്ല അതിന് ചിലവുകളൊന്നുമില്ല എന്നതാണ് ഇതിലെ മുതലാളിത്ത യുക്തി ( ഇതൊക്കെ എഴുതുന്നത് &amp;nbsp;ഈ സ്ഥാപനത്തിന്റെ നായകർ‌ മറ്റുള്ളവരെ വിലയിരുത്തുന്ന യുക്തി വച്ചാണ് ).&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കോഴ്സ് കഴിഞ്ഞാലും നല്ല ജോലി കിട്ടുമെന്ന് ഉറപ്പില്ലാത്ത &amp;nbsp;ഒരു സാഹചര്യത്തിൽ &amp;nbsp;ഒരു വിദ്യാർത്ഥി തനിക്ക് കിട്ടുന്ന ഫ്രീ ടൈം നാളെ മികച്ച ജോലി ഉറപ്പിക്കാൻ&amp;nbsp;സൗജന്യമായി &amp;nbsp;കൊടുക്കുന്നതിൽ എന്താണ് തെറ്റ് എന്ന് മുതലാളിത്ത യുക്തിയാകും നമുക്ക് പെട്ടെന്ന് മനസിൽ വരിക. പക്ഷെ ആ സാധ്യത ഉപയോഗിക്കാൻ അർഹതയുള്ളത് മുതലാളിത്തത്തെ താലോലിക്കുന്നവർക്കും ജീർണ്ണിച്ച ഇടത് പ്രസ്ഥാനങ്ങൾക്ക് മാത്രമാണ്. &amp;nbsp;ഇന്നത്ത് മുഖ്യധാര ഇടതുപക്ഷം മുതലാളിത്തതോട് സന്ധി ചെയ്തു എന്ന് വിലപിക്കുകയും &amp;nbsp;മുതലാളിത്തത്തോട് പൊരുതാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് &amp;nbsp; നടത്തുന്നവരുടെ സ്ഥാപനങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് കാണുന്നത് രസാവഹമായി തോന്നുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പണ്ട് &amp;nbsp;കൈരളി ചാനലിൽ കരാർ തൊഴിലാളി നിയമനവും കൂട്ടപ്പിരിച്ചുവിടൽ നടന്നപ്പോൾ‌ സി.പി.എം പ്രതിക്കൂട്ടിലായിരുന്നു. അന്ന് അവർ‌ നമ്മളുടേതും നമ്മൾ‌ അവരുടേതും എന്ന് പറയുന്ന ചാനൽ എന്ന യുക്തിയാണ് സി.പി.എം ഉപയോഗിച്ചത്. അതായത് ഇത് പാർട്ടി ചാനൽ അല്ല എന്ന് നമ്മളും ആണ് എന്ന് മറ്റുള്ളവരും കരുതുന്നു എന്നതിനാൽ പാർട്ടിയുടേതല്ലാത്ത ചാനലിൽ കരാർ നിയമനം ഒക്കെ ആകാം എന്ന്. ഇന്ന് സി.പി.എമിനെക്കാൾ‌ ആഗോളികരണ ഉദാരവൽക്കരണ നയങ്ങളോട് പടപൊരുതുന്ന പല സംഘടനകളും കരാർ‌ നിയമനം എന്ന ഉദാരവൽക്കരണത്തിന്റെ ആനുകൂല്യങ്ങളേ മാറോട് ചേർക്കുന്നവരാണ് എന്നതും ഈ അവസരത്തിൽ പ്രസക്തമാണ്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8948916193388139146?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8948916193388139146/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8948916193388139146' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8948916193388139146'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8948916193388139146'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post_05.html' title='അൺ‌ പെയിഡ് ട്രെയിനികളേ ക്ഷണിക്കുമ്പോൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-5013392138167707292</id><published>2011-08-02T15:31:00.000+05:30</published><updated>2011-08-02T15:31:09.460+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><title type='text'>ഇനി  ഒളിക്യാമറ യുദ്ധത്തിന്റെ  നാളുകള്‍</title><content type='html'>മുതലാളിത്തത്തിന്റെ ദത്തുപുത്രന്റെ 16 വർഷത്തെ ദുർഭരണത്തിൽ നിന്നും പാർട്ടിയെ മോചിപ്പിക്കുമെന്ന ബർളിൻ കുഞ്ഞനന്തൻ നായരുടെ പ്രസ്താവനയിൽ സംശയം തോന്നിയവർക്ക് &amp;nbsp;ആവേശം പകരുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;സ്വഭാവ ദൂഷ്യ ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിന്റെ സെക്രട്ടറി സ്ഥാനം &amp;nbsp;ഇന്നലെ തെറിച്ചതോടെ ഇനി എന്തൊക്കെ &amp;nbsp;സംഭവിക്കുമെന്ന ആശങ്ക പാർട്ടിക്കാർക്കും, &amp;nbsp;ഹൊ ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത് എന്ന ആവേശം മാധ്യമപ്രവർത്തകർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന്റെ സാമ്പിൾ‌ വെടിക്കെട്ടാണ് ഇന്നലത്തെ ചാനൽ ചർച്ചകളിൽ നടന്നത്. &lt;br /&gt;&lt;br /&gt;ലൈംഗീക അപവാദം നേരിട്ട പി.ശശിയെ പുറത്താക്കൂ &amp;nbsp;എന്ന ആക്രോശിച്ച പല മുൻ‌ കമ്യൂണിസ്റ്റുകളും ഗോപി കോട്ടമുറിക്കലിന്റെ കാര്യമായപ്പോഴേക്കും നിലപാടുകളിൽ അയവ് വരുത്തി&amp;nbsp;എർണ്ണാകുളം ജില്ലയിലെ പ്രമുഖ മുൻ‌ കമ്യൂണിസ്റ്റ് &amp;nbsp;പിയേഴ്സൺ‌ പറഞ്ഞത് ഇങ്ങനെ ഒളി ക്യാമറയില്‍ പകര്‍ത്തി സഖക്കാള്‍ പരസ്പരം കുടുക്കാന്‍ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ല എന്നാണ്‌. വഴി പിഴച്ച് പോകുന്ന സഖാവിനെ തിരുത്താന്‍ ശ്രമിക്കണമായിരുന്നു എന്നും അതാണ്‌ കമ്യൂണിസ്റ്റ് രീതിയെന്നുമായിരുന്നു പിയേഴ്സന്റെ പക്ഷം. ഈ സംസ്ഥാന സമ്മേളനം ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ക്കൊണ്ട് ചന്ത നിലവാരത്തിലെത്തുമെന്നും പീയേഴ്സണ്‍ പ്രവചിച്ചു. ഒപ്പം തന്റെ ചിരകാല വൈരിയായ എസ്.ശര്‍മ്മക്കെതിരെ 60 കോടി രൂപയുടെ എ.പി വര്‍ക്കി ആശുപത്രി വിവാദം ഉടന്‍ പുറത്തുവരുമെന്ന് പ്രവചിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;എന്തൊക്കെ ആയാലും കാര്യങ്ങളുടെ പോക്കു കണ്ടിട്ട് ഇത്തവണത്തെ സമ്മേളനങ്ങള്‍ എരിവും പുളിയും കലര്‍ന്നതാകും എന്നുറപ്പിക്കാവുന്ന രീതിയിലാണ്‌. മലപ്പുറം സമ്മേളനത്തില്‍ പ്രത്യേശാസ്ത്ര വിവാദങ്ങളില്‍ ഉന്നിയാണ്‌ ചര്‍ച്ചകള്‍ മുന്നോട്ട് നിങ്ങിയതെങ്കില്‍ ഈ സമ്മേളനം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളാകും എന്നുറപ്പിക്കുന്ന സൂചനകളാണ്‌ പുറത്തുവരുന്നത്. സമ്മേളന വിവാദത്തിന്‌ വി.എസ് തുടക്കമിട്ട ബ.കു.ന സന്ദര്‍ശനത്തില്‍ തുടങ്ങി നമുക്കിത് ദര്‍ശിക്കാന്‍ കഴിയും . വി.എസ് പോയതിന്‌ ശേഷം ബകുന നടത്തിയ പത്രസമ്മേളനം തന്നെ അതിന്‌ തെളിവാണ്‌. ഇന്ന് ബകുന അതില്‍ നിന്ന് ഒരുപടി കടന്ന് അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ പൊളിച്ചെഴുത്ത് പുസ്തകത്തിന്റെ രണ്ടാം ഭാഗം വരുന്നു &amp;nbsp;എന്നറിയിക്കുന്നു. അതിനെപ്പറ്റി ഇന്നത്തെ മനോരമയില്‍ വന്ന വാര്‍ത്തയിലെ ചിലഭാഗങ്ങള്‍ വായിക്കുക&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&amp;nbsp;പാര്‍ട്ടി അംഗമായിരിക്കെ താന്‍ കണ്ടറിഞ്ഞതും ഉള്‍പ്പെട്ടതുമായ വിവാദസംഭവങ്ങള്‍ കോര്‍ത്തിണക്കി ആത്മകഥയായ പൊളിച്ചെഴുത്തിനു ബെര്‍ലിന്‍ രണ്ടാം ഭാഗം ചമയ്ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന പൊളിച്ചെഴുത്ത് രണ്ടാം ഭാഗത്തിന്റെ ആദ്യഅധ്യായം പൂര്‍ത്തിയായി.&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;പിണറായി വിജയന്റെ മകള്‍ക്കു തമിഴ്നാട്ടിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ സീറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യഅധ്യായം. വി.എസ്. വിഭാഗം വെട്ടിനിരത്തപ്പെട്ട മലപ്പുറം സമ്മേളനത്തിന്റെ അണിയറക്കഥകള്‍, പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനം, ചില 'വെറുക്കപ്പെട്ട വ്യവസായികളുമായി പാര്‍ട്ടിയിലെ ഉന്നതര്‍ക്കുള്ള ബന്ധം തുടങ്ങിയവ വരും അധ്യായങ്ങളിലുണ്ടാകുമെന്നു കുഞ്ഞനന്തന്‍ നായര്‍ മനോരമയോടു പറഞ്ഞു. പ്രമുഖ വാരികയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകമാക്കാനാണു പരിപാടി.&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;ആത്മകഥയ്ക്കു രണ്ടാംഭാഗമെഴുതുന്ന കാര്യം നേരത്തേ ആലോചിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ വിവാദത്തോടെയാണു ധൃതിവച്ച് ആദ്യ അധ്യായം പൂര്‍ത്തിയാക്കിയത്. ആദ്യ പൊളിച്ചെഴുത്ത് കുഞ്ഞനന്തന്‍ നായര്‍ നടത്തിയ യാത്രകളും രാഷ്ട്രീയനേതാക്കളുമായുള്ള ബന്ധങ്ങളുമാണു പ്രതിപാദിച്ചിരുന്നതെങ്കില്‍, രണ്ടാമത്തേതു പൂര്‍ണമായും സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം മാത്രം പറയുന്നതായിരിക്കും.&amp;nbsp;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോള്‍ കാര്യങ്ങള്‍ ഇത്തവണ വ്യക്തിപരമാകുമെന്ന് ഉറപ്പായിക്കൊണ്ടിരിക്കുന്നു. പ്രത്യേശാസ്ത്ര വിവാദങ്ങള്‍ക്ക് അവധി നല്‍കി ഇനി വ്യക്തിഹത്യയുടെ നാളുകളേ കാത്തിരിക്കാം. കഴിഞ്ഞ തവണ കൃഷ്ണദാസ് വിഭാഗിയതക്ക് തെളിവ് നിരത്താനായി എ.കെ ബാലന്റെ ഫോണ്‍ ചോര്‍ത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തുന്നതിലെ ധാര്‍മ്മികത ഇല്ലായ്മ ചൂണ്ടിക്കാട്ടി കൃഷ്ണദാസിനെതിരെ നടപടി ഉണ്ടായി എന്നതാണ്‌ ചരിത്രം. അതുകൊണ്ടാകണം ഇത്തവണ ഒളിക്യാമറ ആയുധമാക്കപ്പെട്ടത്.&lt;br /&gt;&lt;br /&gt;ഗോപിക്കെതിരെ ഉണ്ടായ പരാതി ക്ലിക്കായതോടെ ആര്‍ക്കും ആര്‍ക്കെതിരെയും സദാചാര പ്രശ്നം ഉന്നയിക്കാനുള്ള സാധ്യത തെളിയുന്നു. ശശി മോഡല്‍ കേസുണ്ടാക്കാന്‍ ഒരു പരാതിക്കാരി വേണ്ടിയിടത്ത് ഇപ്പോള്‍ ഒളിക്യാമറ ദൃശ്യങ്ങളുപയോഗിച്ച് ആര്‍ക്കും ആര്‍ക്കുമെതിരെയും പരാതി നല്‍കാമെന്നായി. നടപടി ഉണ്ടായില്ല എങ്കില്‍ ഇത്തരം ദൃശ്യങ്ങള്‍ മൊബൈലുകളിലൂടെയും പോണോഗ്രാഫിക്ക് സൈറ്റുകളിലൂടെയും കത്തിപ്പടരും. പാര്‍ട്ടി പിന്നെയും നാറും.&lt;br /&gt;&lt;br /&gt;സമ്മേളന കാലത്ത് ഒളിക്യാമറ ദൃശ്യങ്ങള്‍ക്ക് മറ്റുചില &amp;nbsp;ഉപയോഗങ്ങള്‍ക്കൂടി ഉണ്ട്. ആദ്യം ഇത് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാം. പക്ഷം മാറിയാല്‍ ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാം എന്ന സന്ദേശം ആരോപിതനെ മറുകണ്ടം ചാടാന്‍ പ്രേരിപ്പിക്കുമെന്നുറപ്പ്. ചെറിയ മീനുകള്‍ മാറുന്നത് നാം അറിയില്ല പക്ഷെ വലിയ മീനുകള്‍ ചാടിത്തുടങ്ങിയാല്‍ മനസിലാക്കിക്കോ ഇത് കളി വേറേയാണ്‌ നാരായണ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-5013392138167707292?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/5013392138167707292/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=5013392138167707292' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5013392138167707292'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5013392138167707292'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post_02.html' title='ഇനി  ഒളിക്യാമറ യുദ്ധത്തിന്റെ  നാളുകള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-6943859408280193058</id><published>2011-08-01T11:23:00.000+05:30</published><updated>2011-08-01T11:23:18.983+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><category scheme='http://www.blogger.com/atom/ns#' term='ബ.കു.ന'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരേപ്പറ്റി</title><content type='html'>ഏറെ വിവാദങ്ങൾ‌ സൃഷ്ടിച്ച &amp;nbsp;വി.എസിന്റെ ബർളിൻ‌ കുഞ്ഞനന്തൻ നായരുടെ &amp;nbsp;(ബ.കു.ന) ഭവന സന്ദർശനത്തിന് &amp;nbsp;ശേഷം &amp;nbsp;&lt;a href="http://www.youtube.com/watch?v=bBfzCm6Bm_s&amp;amp;feature=player_detailpage" target=_blank&gt;ബ.കു.ന നടത്തിയ വാർത്ത സമ്മേളനത്തിൽ&amp;nbsp;&lt;/a&gt;&amp;nbsp;അദ്ദേഹം വി.എസ് പക്ഷ ഇതര നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. അദ്ദേഹം നടത്തിയ ആരോപണങ്ങളിലെ പ്രധാന പ്രശ്നം സി.പി.എമിന്റെ ഇപ്പോഴത്തെ നേതൃത്വം നയ വൈകല്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ സമ്മേളനത്തോടെ മുതലാളിത്തത്തിന്റെ ദത്തു പുത്രനായ പിണറായി വിജയന്റെ കൈകളിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കും എന്നൊക്കെ ആയിരുന്നു.&lt;br /&gt;&lt;br /&gt;പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനെതിരെ കുറേ നാളുകളായി അദ്ദേഹം പോരാട്ടം നടത്തി വരികയായിരുന്നു. അതിൽ‌ അദ്ദേഹത്തിന്റെ ടാർഗറ്റും പിണറായി വിജയനായിരുന്നു. പിന്നെ പിണറായിയെ പിൻതുണച്ചിരുന്ന പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ നിരന്തര വിമർശനങ്ങൾക്ക് പാത്രമായി.പിണറായി വിജയനും കൂട്ടർക്കുമെതിരെ നിരന്തരം ആരോപണങ്ങൾ‌ ഉന്നയിച്ചിരുന്ന ജനശക്തി വാരികയുടെ കോളമിസ്റ്റുമായിരുന്നു അദ്ദേഹം. അവർ‌ പാർട്ടിയിൽ കടന്നു കൂടിയ മുതലാളിത്ത ഭൂതത്തിനെതിരെ പോരാട്ടം നടത്തുകയായിരുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്&lt;br /&gt;&lt;br /&gt;ഇത്തരത്തിലുള്ള മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങളിൽ അവർ‌ ചൂണ്ടിക്കാണിച്ചിരുന്നതിൽ പ്രധാനപ്പെട്ട സംഗതി വിവിധ നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. പിണാറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസം, കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ജോലി വിവാഹം ജീവിത രീതി, പി.കെ ശ്രീമതി ടിച്ചറുടെ മകന്റെ ഭാര്യയുടെ പ്രമോഷൻ,എം‌.എ. ബേബിയുടെ സാംസ്ക്കാരിക ജാഡകൾ‌, തോമസ് ഐസക്കിന്റെ അമേരിക്കയിൽ ഉള്ള മക്കൾ‌ വിവാഹ മോചിതയായ ഭാര്യയുടെ ജോലി &amp;nbsp;ഒപ്പം റിച്ചാഡ് ഫ്രാങ്കി വഴി ഉള്ള ചാര ബന്ധവും, ഇ.പി. ജയരാജന്റെ മകന്റെ &amp;nbsp;വിദേശ ജോലി എന്നിങ്ങനെ മുതലാളിത്ത ബന്ധം നേതാക്കളിൽ ചൂണ്ടിക്കാണിക്കാൻ കുടുംബാഗംങ്ങളുടെ ജീവിത രീതികളാണ് പ്രധാനമായും വിലയിരുത്തപ്പെട്ടിരുന്നത്&lt;br /&gt;&lt;br /&gt;മുകളിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളേപ്പറ്റി ഒരുപാട് ലേഖനങ്ങൾ‌ ജനശക്തി ,പാഠം, ക്രൈം തുടങ്ങിയ മാസികകളിൽ നിരന്തരം വന്നുകൊണ്ടിരുന്നു.എന്നാൽ ഇതിൽ ഏറ്റവും വിവാദമായത് പിണറായുടെ മകന്റെ വിദ്യാഭ്യാസമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. ഈ വിഷയത്തിൽ ഒരു പ്രത്യേക ലക്കം തന്നെ ജനശക്തി ഇറക്കുകയുണ്ടായി&lt;a href="http://archivekiran.blogspot.com/2011/07/blog-post.html" target=_blank&gt;. അതിൽ ബ.കു.നായുടെ ഒരു ലേഖനവും ഉണ്ടായിരുന്നു&lt;/a&gt;. ഈ ലേഖന പ്രകാരം വിദേശത്ത് പോയി പഠിക്കുന്നത് തന്നെ വലിയ അപരാധമാണ്. അത് പ്രതി വിപ്ലവത്തിനുള്ള അവസരം സൃഷ്ടിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. മുൻകാല തെറ്റുകളിൽ നിന്ന് പഠിക്കാതെ ചൈന പോലുള്ള രാജ്യങ്ങൾ‌ ഇപ്പോഴും വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിന്റെ ഫലം ഒരു ദശാബ്ദത്തിനുള്ളിൽ ചൈന അനുഭവിക്കുമെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട് ബ്.കു.ന. ഒപ്പം അദ്ദേഹം സി.പി.എമിലെ നേതക്കളേപ്പറ്റി ഇങ്ങനെ ഒരു ആരോപണവും മുന്നോട്ട് വയ്ക്കുന്നുണ്ട്&lt;br /&gt;&lt;br /&gt;&lt;b&gt;പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തിലെ നിയോ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും സ്വാധീനവലയത്തിലകപ്പെട്ട്‌ സ്വന്തം സന്തതികളെ അരാഷ്‌ട്രീയവത്‌കരിച്ചും ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുകയുമാണ്‌ ചെയ്യുന്നത്‌.&lt;/b&gt;&lt;br /&gt;&lt;br /&gt;ബകു.നായുടെ വാദഗതികൾ‌ പരിശോധിക്കുമ്പോൾ‌ അദ്ദേഹം ഉന്നയിക്കുന്ന ആശങ്കകൾ‌ സത്യസന്ദ&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp;മായി അവതരിപ്പിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇന്ന് അദ്ദേഹത്തെ കൊണ്ടടുന്ന മാധ്യമങ്ങളും ചർച്ചിതരും സൂചിപ്പിക്കുന്നതും അതാണ്. എന്നാൽ പ്രശ്നം എവിടെയാണ് എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ വിരൾ‌ ചൂണ്ടൽ മുഴുവൻ ഒരു പക്ഷത്തേക്ക് &amp;nbsp;മാത്രം ആയിപ്പോകുന്നു എന്നിടത്താണ്. അദ്ദേഹം വി.എസിനെ &amp;nbsp;അവതരിപ്പിക്കുന്നത് ഇത്തരത്തിലുള്ള മുതലാളിത്ത അധിനിവേശത്തിനെതിരെ ഉള്ള ഒറ്റ മൂലി ആയിട്ടാണ്. എന്നാൽ വി.എസും ഈ വിമർശങ്ങൾക്ക് അതീതനാണോ എന്നതും പരിശോധിക്കേണ്ടതല്ലെ&lt;br /&gt;&lt;br /&gt;വി.എസിന്റെ മകനും മകളും എങ്ങനെയാണ് ഇന്ന് അവർ‌ ഉള്ള ജോലികളിൽ എത്തിയത്. കേവലം 30 ആം വയസിൽ എങ്ങനെയാണ് വി.എസിന്റെ മകൻ‌ കയർ ഫെഡ് എം‌.ഡി ആയത്. പിണറായി വിജയന്റെ മകന്റെ അക്കാദമിക്ക് പശ്ചാത്തല പ്രകാരം&lt;a href="http://archivekiran.blogspot.com/2011/07/blog-post_31.html" target=_blank&gt; എം.ബി.എ ക്ക് വിടാതെ മാനവീക വിഷയങ്ങൾ‌ പഠിക്കാൻ അയക്കേണ്ടതല്ലായിരുന്നോ&lt;/a&gt; എന്ന് ചോദിച്ച ജനശക്തിക്കാർ‌ എന്തുകൊണ്ട് വി.എസിന്റെ മക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലവും അവർ‌ തിരഞ്ഞെടുത്ത കോഴ്സുകളേപ്പറ്റിയും ആശങ്കപ്പെട്ടില്ല. പിണറായുടെ മകൻ ഉന്നത് വിദ്യാഭ്യാസത്തിന് വ്യാജ തൊഴിൽ സർട്ടിഫിക്കേറ്റ് കൊടുത്തു എന്ന് ആശങ്കപ്പെട്ടവർ‌ എന്തുകൊണ്ട് പി.എച്.ഡിക്ക് വി.എസിന്റെ മകൻ നൽകിയ വ്യാജ സർട്ടിഫിക്കേറ്റിനെപ്പറ്റി ആശങ്കപ്പെട്ടില്ല.&lt;br /&gt;&lt;br /&gt;പോട്ടേ ഇതൊക്കെ വി.എസ് തോമസ് ഐസക്കനും ബേബിക്കും പിണറായിക്കും ഒക്കെ ഒപ്പം ഉണ്ടായിരുന്നപ്പോൾ‌ ചെയ്ത അപരാധങ്ങളാണ് എന്ന് നമുക്ക് കരുതാം. എന്നാൽ വി.എസ് ആദർശ ധീരനാണ് എന്ന് വാഴ്ത്തപ്പെട്ട കാലത്താണ് അദ്ദേഹത്തിന്റെ മകൻ ( അക്കാഡമിക്ക് പശ്ചാത്തലം കമ്മി) പ്രമോഷനുകൾ‌ വാരിക്കൂട്ടിയത്. അന്ന് നടന്ന് ടെസ്റ്റിലെല്ലാം അദ്ദേഹം ടോപ്പറായി എന്നാണ് പറയുന്നത്. അദ്ദേഹം ഇപ്പോൾ‌ ഐ.എച്.ആർ‌.ഡിയുടെ &amp;nbsp;തലപ്പത്ത് എത്തിയിരിക്കുന്നു. മാത്രവുമല്ല അദ്ദേഹം പി.എച്.ഡിക്ക് നൽകിയ വ്യാജ സർട്ടിഫിക്കേറ്റുകളേപ്പറ്റി കോടതി വിധി ഉണ്ടായപ്പോൾ‌ അതിനെ&amp;nbsp;ന്യായീകരിക്കാന്‍ വി.എസ് മുന്നിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ആർഭാട ജീവിതം ആർഭാട വിവാഹം ഇവയൊക്കെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യപ്പെടുമ്പോഴും നിരന്തം വിദേശ യാത്ര നടത്തി അവധിക്കാലം ആഘോഷിക്കുന്ന &amp;nbsp;വി.എസിന്റെ മകനെപ്പറ്റി ഒരു ജനശക്തിയോ ഒരു ബ.കു.നായോ വേവലാതിപ്പെടുന്നില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. സമ്പന്നരുടെ ക്ലബുകളിൽ മെമ്പർഷിപ്പുള്ള &amp;nbsp;&lt;a href="http://www.youtube.com/watch?v=DlBsq7tin0g&amp;amp;feature=player_detailpage" target=_blank&gt;വി.എസിന്റെ മകനെ അദ്ദേഹം പരസ്യമായി ന്യായികരിച്ചത് &amp;nbsp; &lt;/a&gt;നാം എല്ലാവരും കണ്ടതാണ്. &lt;br /&gt;&lt;br /&gt;അപ്പോൾ‌ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട് മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരുടെ ഗണത്തിലായിരിക്കുമോ അരുൺ‌ കുമാർ‌ വരിക. അരുൺ‌ കുമാറിന്റെ മുതലാളിത്ത രീതികളെ പിൻതുണക്കുന്ന വി.എസ് &amp;nbsp;ഏത് ഗണത്തിൽ വരുമെന്ന മറു ചോദ്യം ബ.കു.നായോട് ചോദിക്കാൻ പക്ഷെ ആരും ഇവിടെ തയ്യാറായിട്ടില്ല. ഇവിടെയാണ് വ്യാജ നിർമ്മിതിയുടേ പ്രശ്നം ഉണ്ടാകുന്നത്. ബ.കു.നാ പിണറായിയെയും കൂട്ടരെയും മതലാളിത്തത്തിന്റെ ദത്ത് പുത്രന്മാർ എന്ന് വിളിച്ച് തുടങ്ങിയത് ഈയിടെ അല്ല കഴിഞ്ഞ സമ്മേളന കാലം മുതൽ തുടരുന്നതാണ് അത്. അതുകൊണ്ട് തന്നെ മറുപക്ഷത്തെ അളക്കാൻ ഉപയോഗിക്കുന്ന മുതലാളിത്ത കോലുകൾ‌ വി.എസിനും ബാധകമാകുമോ എന്ന് പറയേണ്ട ഉത്തരവാദിത്തം ബ.കു.നായുക്കും മറ്റ് യഥാർത്ഥ ഇടതർക്കും ഉണ്ട് എന്നത് വിസ്മരിക്കരത്. അവർ അത് പറയുന്നില്ല എങ്കിൽ ആ ചോദ്യങ്ങൾ‌ ചോദിക്കാനുള്ള ബാധ്യത കേരളത്തിൽ വാർ‌ത്താ അവതാരകർക്ക് ഉണ്ട് .&lt;br /&gt;&lt;br /&gt;&lt;b&gt;വാൽക്കഷ്ണം‌&lt;/b&gt;&lt;br /&gt;ഇനി നമുക്ക് ബ.കു.ന മുന്നോട്ട് വയ്ക്കുന്ന സദാചാര പ്രശ്നം പരിശോധിക്കാം. ശശിക്കെതിരെ മാത്രമല്ല ഗോപിക്കെതിരെയും സദാചാര വിരുദ്ധപ്രവർത്തങ്ങൾ‌ നടത്തി എന്ന പരാതി വരുന്നു എന്ന വിഷയം അദ്ദേഹം ചാനലുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പരാതി കിട്ടിയാൽ ഉടൻ പുറത്താക്കണം‌ എന്നൊക്കെപ്പറയുന്ന ബ.കു.ന വരദരാജനെ സമാനമായ ആരോപണത്തിൻ‌ മേൽ &lt;a href="http://veekshanam.com/content/view/3146/" target=_blank&gt;കേന്ദ്രക്കമ്മറ്റി പുറത്താക്കിയപ്പോൾ‌ പറഞ്ഞ് എന്താണ് &amp;nbsp;അറിയുമോ&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ആദ്യ ഭാര്യ മരിച്ച ശേഷം ബ്രഹ്മണനായ വരദരാജന്‍ ഒരു ദളിത്‌ സ്ത്രീയേയാണ്‌ വിവാഹം കഴിച്ചത്‌. പലതരം അപകര്‍ഷത ബോധങ്ങള്‍ക്ക്‌ അടിമപെട്ട ഈ സ്ത്രീ വരദരാജന്‌ എതിരെ പാര്‍ട്ടിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും മറ്റ്‌ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്‌. മറ്റൊരു സ്ത്രീയുമായി വരദരാജന്‌ ബന്ധമുണ്ടായിരുന്നുവെന്നാണ്‌ പരാതി. ഇതിന്‌ തെളിവായി വരദരാജന്റെ ഭാര്യ ഹാജരാക്കിയത്‌ ചില ഇ.മെയില്‍ സന്ദേശങ്ങളാണ്‌.ലോകത്ത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഒരു നേതാവിന്‌ എതിരെയും ഇത്തരം രേഖകള്‍ തെളിവായി സ്വീകരിച്ച്‌ നടപടി എടുത്തിട്ടില്ല. വരദരാജന്‌ എതിരെ നടപടിക്ക്‌ പോളിറ്റ്‌ ബ്യൂറോയില്‍ വീറോടെ വാദിച്ചത്‌ വൃന്ദാകാരാട്ടാണ്‌. പല കാര്യങ്ങളിലും സ്ത്രീ പക്ഷ മൗലിക വാദിയാണ്&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-6943859408280193058?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/6943859408280193058/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=6943859408280193058' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6943859408280193058'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6943859408280193058'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/08/blog-post.html' title='മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരേപ്പറ്റി'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8038099931024714776</id><published>2011-07-29T12:01:00.000+05:30</published><updated>2011-07-29T12:01:34.490+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><category scheme='http://www.blogger.com/atom/ns#' term='UDF'/><category scheme='http://www.blogger.com/atom/ns#' term='ഫാരിസ്'/><title type='text'>ഫാരിസ് വീണ്ടും വരുമ്പോൾ‌</title><content type='html'>ഒരു കാലത്തെ മാതൃഭൂമി പത്രത്തിലൂടെയും‌ ദീപിക പത്രത്തിലൂടെയും ചാനലുകളായ ചാനലുകളിലൂടെയും ഒരു ജനതയെ പുളകം കൊള്ളിച്ച ഫാരിസ് അബൂബക്കർ‌ വീണ്ടും വരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ‌ സി.പി.എമിലും കത്തോലിക്ക സഭയിലുമാണ് ഫാരിസ് ഇടർച്ചകൾ‌ ഉണ്ടാക്കിയെങ്കിൽ ഇത്തവണ അത് കോൺഗ്രസിലും മുസ്ലിം ലീഗിലുമായിരിക്കും‌ സംഭവിക്കുക. പക്ഷെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ യുഡിഎഫിലേക്ക് കൂറുമാറിയതിനാൽ ഫാരിസ് ഇത്തവണ പ്രതീക്ഷിക്കപ്പെട്ടത് പോലെ ക്ലിക്കായില്ല.&lt;br /&gt;&lt;br /&gt;ഒരുകാലത്ത് ഫോട്ടോ പോലും‌ കിട്ടാനില്ലാത്ത ഭീകരനാണ് എന്ന് &amp;nbsp;മാതൃഭൂമി മുദ്രകുത്തിയ ഫാരിസ് &amp;nbsp;പങ്കെടുത്ത ചടങ്ങിൽ അക്കാലത്ത് ഫാരിസ് വിരുദ്ധനായ ഒരു കോൺഗ്രസ് നേതാവ് ഫാരിസിനെ പുകഴ്ത്തി പറഞ്ഞിട്ട് വരെ മിതത്വത്തോ&lt;a href="http://www.mathrubhumi.com/online/malayalam/news/story/1073504/2011-07-27/india" target="_blank"&gt;ടെ വാർത്ത നൽകി മാതൃഭൂമി മാതൃക കാണിച്ചു.&lt;/a&gt; ചില്ലിട്ട് വയ്ക്കേണ്ട ആ വചനങ്ങൾ‌ ഇങ്ങനെയയൈരുന്നു.....&lt;br /&gt;&lt;br /&gt;&lt;b&gt;വിഭാഗീയത, വിവാദം എന്നീ കാര്യങ്ങളില്‍ ലോകത്തു തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മലയാളികളാണെന്നും എന്നാല്‍, ഈ ദൂഷ്യവശമില്ലാത്ത സംഘടനയാണ് മലബാര്‍ മുസ്‌ലിം അസോസിയേഷനും ഇതിന്റെ പ്രവര്‍ത്തകരുമെന്ന് കേരള മുന്‍ മന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു. കേരളം വിട്ടാല്‍ മലയാളികള്‍ മര്യാദക്കാരും കൃത്യനിഷ്ഠയുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ. കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എം.എ. ഫാരിസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.&amp;nbsp;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;എന്നാൽ ഏഷ്യനെറ്റ് അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരുന്നതിനാൽ ഈ എം‌.എ. ഫാരിസ് നമ്മുടെ പഴയ വിവാദ നായകൻ ഫാരിസ് അബൂബക്കർ തന്നെയെന്ന് തിരിച്ചറിഞ്ഞു&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://3.gvt0.com/vi/iFXg8hpLqiM/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/iFXg8hpLqiM&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/iFXg8hpLqiM&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;d&lt;/div&gt;&lt;br /&gt;കോൺഗ്രസിലെ കുത്തിത്തിരിപ്പ് ലോബി ഈ വിഷയം ഏറ്റെടുത്തു. അതിന്റെ സമാരാധ്യനായ നേതാവും കേന്ദ്ര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ കിട്ടിയ അവസരം മുതലാക്കി ഒരു ഗോളടിച്ചു.&lt;br /&gt;&lt;b&gt;&lt;br /&gt;സംസ്ഥാനത്ത് ഇന്നലെ ഭരിച്ചവരും ഇന്ന് ഭരിക്കുന്നവരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിക്കാര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് താന്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ്‌ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.&lt;br /&gt;ഈ ബന്ധം തകര്‍ക്കാര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഏഷ്യനെറ്റ് ചാനൽ ചർച്ചയിൽ കേരള കോൺഗ്രസ് നേതാവും പഴയ ഫാരിസ് വിരുദ്ധ പോരാട്ട നായകൻ‌ പി.സി ജോർജ്ജും  ഫാരിസിനെതിരെയും ഹസനെതിരെയും  ആഞ്ഞടിച്ചു . പണത്തിന് മീതെ പരുന്തും പറക്കില്ല എന്നായിരുന്നു ജോർജ്ജ് സാർ‌ പറഞ്ഞത്. &lt;br /&gt;&lt;br /&gt;ഒരാഴ്ചത്തെ വിവാദ കോലാഹലങ്ങൾക്ക് പണ്ട് ഇത്രയൊക്കെ മതിയായിരുന്നു. ഫാരിസ് ബന്ധം യുഡിഎഫിൽ പൊട്ടിത്തെറി എന്നൊക്കെ എഴുതാൻ ഈ സംഭവവികാസങ്ങൾ‌ ധാരാളം‌. പണ്ട് വലിയ ഫാരിസ് വിരുദ്ധ പത്രമായിരുന്ന മാതൃഭൂമിയിലൊന്നും ഇപ്പോൾ‌ ഒന്നും കാണുന്നില്ല. അക്കാലത്ത് ഫാരിസിനെതിരെ തെളിവുകൾ‌ നിരത്തിയ ഇന്ത്യാവിഷനിലെ പുലി മാധ്യമ പ്രവർത്തകർക്കോ അവിടെ നിന്ന് പിരിഞ്ഞ് പുതുതായി തുടങ്ങിയ വീറും വാശിയുമുള്ള റിപ്പോർട്ടർ‌ ചാനലിലെ  പുലികൾക്കോ ഒന്നും ഇത് വാർത്തയാകുന്നില്ല.അങ്ങനെ &lt;a href="http://malayalam.webdunia.com/newsworld/news/keralanews/1107/28/1110728030_1.htm"&gt;ഇരിക്കെ ചടങ്ങിൽ പങ്കെടുത്ത കുഞ്ഞാലിക്കുട്ടി സാഹിബ് ഇങ്ങനെ പറഞ്ഞു&lt;/a&gt;........&lt;br /&gt;&lt;br /&gt;&lt;b&gt;ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്നത് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണെന്ന് വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിഎസ്‌ ആര്‍ക്കൊക്കെയാണ് സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതെന്ന് തനിക്ക്‌ നോക്കേണ്ട കാര്യമില്ല. അത് നോക്കിയല്ല താന്‍ ആരോടും പെരുമാറുന്നത്.&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;പക്ഷെ ഇത് പ്രതിപക്ഷ നേതാവ് വി.എസിന്റെ മാത്രം അഭിപ്രായമായിരുന്നോ എന്ന് പഴയ കാര്യങ്ങൾ‌ ഓർമ്മയുള്ളവർക്ക് പറയാൻ കഴിയുമോ. &lt;a href="http://malayalam.webdunia.com/newsworld/news/keralanews/0707/31/1070731082_1.htm"&gt;ലീഗിലെ ഗർജിക്കുന്ന സിംഹം &amp;nbsp;കെ.എം‌ ഷാജിയുടെ പഴയ വാക്കുകൾ‌ കേൾക്കുക&lt;/a&gt;...........&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-family: Kartika, WDML03-OTF, 'Arial Unicode MS', Arial; font-size: 16px; line-height: 20px;"&gt;ഫാരിസ് എന്ന അജ്ഞാതനായ ഈ മനുഷ്യന് ആയുധക്കടത്തുമായി ബന്ധമുള്ളയാളാണ്.&lt;/span&gt;&lt;span class="Apple-style-span" style="font-family: Kartika, WDML03-OTF, 'Arial Unicode MS', Arial; font-size: 16px; line-height: 20px;"&gt;&amp;nbsp;..........................&lt;/span&gt;&lt;span class="Apple-style-span" style="font-family: Kartika, WDML03-OTF, 'Arial Unicode MS', Arial; font-size: 16px; line-height: 20px;"&gt;ഇന്ത്യയില്‍ ചെന്നൈയാണ് ഫാരിസിന്‍റെ വാണിജ്യകേന്ദ്രം. ചെന്നൈയില്‍ വച്ചാണ് പിണറായി വിജയന്‍റെ പക്കല്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുന്നത്. ഈ വെടിയുണ്ട എവിടെനിന്നും വന്നുവെന്നത് ഇതുവരെയും വ്യക്തമല്ല.&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-family: Kartika, WDML03-OTF, 'Arial Unicode MS', Arial; font-size: 16px; line-height: 20px;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Kartika, WDML03-OTF, 'Arial Unicode MS', Arial; font-size: 16px; line-height: 20px;"&gt;അപ്പോൾ ആയുധക്കടത്തുമായി ബന്ധമുള്ള ആളാണ് എന്ന് ഷാജി ആണയിട്ട് പറഞ്ഞ ആൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സർട്ടിഫിക്കേറ്റ് കിട്ടിയിരിക്കുന്നു. എന്നിട്ടും ഇതൊന്നും വാർത്തയാകുന്നതെ ഇല്ല&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8038099931024714776?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8038099931024714776/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8038099931024714776' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8038099931024714776'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8038099931024714776'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/07/blog-post_29.html' title='ഫാരിസ് വീണ്ടും വരുമ്പോൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-6114422268798260418</id><published>2011-07-25T08:20:00.002+05:30</published><updated>2011-07-25T08:20:51.155+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്വാശ്രയം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും</title><content type='html'>കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ മുൻകൈയെടുത്ത യുഡിഎഫ് സർക്കാരിന്റെ അടുക്കലേക്ക് വീണ്ടും സ്വാശ്രയ &amp;nbsp;പ്രശ്നം എത്തി നിൽക്കുമ്പോൾ‌ ഈ വിഷയത്തിൽ പണ്ട് ഒരുപാട് പോസ്റ്റുകൾ‌ എഴുതിയ എനിക്ക് ഒരെണ്ണം എഴുതാൻ കഴിഞ്ഞില്ല . എന്നാൽ ഈ വിഷയത്തിൽ എന്റെ പഴയ ബ്ലോഗുകളിൽ സജീവമായി ഇടപെട്ട ജോജുവിന്റെ ചില പോസ്റ്റുകൾ‌ കണ്ടപ്പോൾ‌ ഒരെണ്ണം എഴുതാം എന്ന് തോന്നി.&lt;br /&gt;&lt;br /&gt;സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തോളമായി നടക്കുന്ന പല ചർച്ചകളിലും മറ്റും നിരന്തരം ഉന്നയിക്കപ്പെടുന്ന പല മിത്തുകളും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കേണ്ടതാണ് എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അവ ഓരോന്നായി നമുക്ക് പരിശോധിക്കാം&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് &amp;nbsp;1 : &amp;nbsp;50:50 എന്നത് &amp;nbsp;സാമൂഹിക നീതി ഉറപ്പ് വരുത്തും&lt;/b&gt;&lt;br /&gt;എന്താണ് ഇതിലെ യഥാർത്ഥ്യം എന്ന് നോക്കാം. എ.കെ ആന്റണി സർക്കാർ സ്വാശ്രയ കോളേജ് അനുവദിക്കുമ്പോൾ‌ അന്ന് പറഞ്ഞിരുന്നത് 2 സ്വാശ്രയ കോളേജ് സമം ഒരു സർക്കാർ‌ കോളേജ് എന്നാണ്. അതായത് 50 % സീറ്റ് സർക്കാർ‌ പ്രവേശന പരീക്ഷയുടെ ലിസ്റ്റിൽ നിന്നും ബാക്കി 50% സ്വകാര്യ മാനേജ്മെന്റുകൾക്ക് പ്രവേശനം നൽകുവാനും അനുവാദം നൽകി.&lt;br /&gt;&lt;br /&gt;എന്നാൽ ഈ ഫോർമുലക്ക് ഗുരുതരമായ ഒരു തകരാറുണ്ട് 50% സർക്കാർ‌ എൻട്രൻസ് ലിസ്റ്റിൽ വരുന്ന ആദ്യ റാങ്കുകാർക്കാണ് സർക്കാർ‌ ഫീസിന്റെ ആനുകൂല്യം ലഭിക്കുക. ആരാണ് സർക്കാർ‌ ലിസ്റ്റിൽ ടോപ്പർഴ്സായി വരുന്നത്. &amp;nbsp;പി.സി തോമസ് നടത്തുന്നത് പോലുള്ള &amp;nbsp; പ്രവേശന പരീക്ഷ കോച്ചിങ്ങ് സെന്ററുകളിൽ 2 വർഷത്തോളം നല്ല ഫീസ് നൽകി പഠിക്കുന്ന അത്യാവശ്യം സാമ്പത്തീക ശേഷിയുള്ള കുട്ടികളാണ് പ്രവേശന പരീക്ഷയിൽ മുന്നിൽ വരിക.&lt;br /&gt;&lt;br /&gt;ഇങ്ങനെ മുന്നിൽ വരുന്നവരിൽ ഭൂരിഭാഗവും സ്വാകര്യ വിദ്യാലയങ്ങളിൽ സി.ബി.എസ്.സി സിലബസ് പഠിച്ചവരും 10 ആം ക്ലാസ് വരെ നല്ല ഫീസ് നൽകി പഠിച്ചവരുമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന സർക്കാർ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണ്. ഇവരാണ് &amp;nbsp;ഫ്രീസീറ്റ് നേടുന്നത്. ഈ വർഷം +2 പരീക്ഷയിൽ 1200 ഇൽ 1200 മാർക്കും നേടിയ സംസ്ഥാന സർക്കാർ സിലബസിലെ വിദ്യാർത്ഥിക്ക് &amp;nbsp;മെഡിക്കൽ പ്രവേശന പരീക്ഷയിൽ കിട്ടിയ റാങ്ക് 3500 ആണ്. ചുരുക്കം പറഞ്ഞാൽ സർക്കാർ സീറ്റ് ലഭിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തീകമായി മുന്നോക്കം നിൽക്കുന്നവർ തന്നെ. സ്വാശ്രയ സ്ഥാപനത്തിലും ഈ 50% ഫ്രീ സീറ്റ് കൊടുക്കുമ്പോൾ‌ ഇതിന്റെയും ഗുണഭോക്താക്കാൾ‌ പാവപ്പെട്ടവരല്ലാതാകുന്നു&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് 2 : 50% സീറ്റ് &amp;nbsp;സർക്കാരിന് &amp;nbsp;കൊടുക്കുന്ന മാനേജ്മെന്റുകൾ‌ നല്ലവരാകുന്നു&lt;/b&gt;&lt;br /&gt;50% സീറ്റ് സർക്കാരിന് നൽകുന്ന മാനേജ്മെന്റുകൾ‌ സാമുഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാൽ ബാക്കി 50% സീറ്റിൽ ഇവർ‌ എങ്ങനെ പ്രവേശനം നൽകുന്നു എന്നതാണ് പ്രസക്തമായ മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം കാരക്കോണം‌ മെഡിക്കൽ കോളേജിൽ ഈ 50% സീറ്റ് എങ്ങനെ നൽകപ്പെടുന്നു എന്നതിന്റെ കഥ പുറത്ത് കൊണ്ടുവന്നു. 50% സീറ്റിലും ഇവർ‌ വൻതുക കോഴ വാങ്ങീയിരിക്കുന്നു. മാത്രവുമല്ല ഈ വിദ്യാർത്ഥികൾ‌ മുഹമ്മദ് &amp;nbsp;കമ്മിറ്റി &amp;nbsp;അനുവദിച്ച ഫീസും വർഷ വർഷം നൽകേണ്ടി വരും. അപ്പോൾ‌ 50% സർക്കാരിന് സീറ്റുകൾ‌ വിട്ട് കൊടുത്തത് സാമൂഹിക നീതി ഉറപ്പിക്കാനല്ല മറിച്ച് 50% സീറ്റികളിലും നിരോധിത കോഴ വാങ്ങി ലാഭം ഉറപ്പുവരുത്താനാണ്&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് 3 : ആന്റണി സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളുമായി ഒരു കരാറും ഉണ്ടാക്കിയിരുന്നില്ല&lt;/b&gt;&lt;br /&gt;മാനേജ്മെന്റുകൾ‌ സർക്കാരുമായി കരാർ‌ ഒപ്പിട്ടില്ലാ എന്നേ ഉള്ളൂ. അഫിലിയേഷൻ നൽകുന്ന യൂണിവേഴ്സിറ്റിയുമായി ഇവർ 50:50 എന്ന രീതിയിൽ പ്രവേശനം നൽകാം എന്ന് കരാർ‌ ഒപ്പു വച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അക്കാലത്ത് 50:50 പ്രകാരം പ്രവേശനം നടന്നത്. ഈ കരാർ‌ ഉപയോഗിച്ച് എം‌.എ ബേബിയുടെ കാലത്ത്&amp;nbsp;ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഫിലിയേഷൻ റദ്ദാക്കാൻ നോക്കി എങ്കിലും കോടതി അത് തടഞ്ഞു. അതായത് എല്ലാ സ്ഥാപനങ്ങളെക്കൊണ്ടും സർക്കാർ‌ കരാർ &amp;nbsp;വഴി ഉറപ്പ് നേടിയിരുന്നു എങ്കിലും പിന്നീട് ഉണ്ടായ കോടതി വിധികൾ‌ മാനേജ്മെന്റുകളുമായി &amp;nbsp; &amp;nbsp;ഉണ്ടാക്കിയ കരാറിന്റെ &amp;nbsp;സത്ത ചോർത്തിക്കളഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് 4 : &amp;nbsp;ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ എക്കാലത്തും സുതാര്യമായ പ്രവേശന രീതിയായിരുന്നു&lt;/b&gt;&lt;br /&gt;കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ പിടിക്കപ്പെടുമ്പോൾ‌ ഇന്റർ‌ ചർച്ച് കൗൺസിലിന്റെ &amp;nbsp;ജോർജ്ജ് പോൾ‌ അവർക്കെതിരെ നിയമ നടപടികൾ‌ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുക ഉണ്ടായി. ഈ നിലപാട് പൂർണ്ണമായും ശരിയാണെങ്കിലും ഇന്റർ‌ ചർച്ച് കൗൺസിലിന്റെ പഴയ ചരിത്രം ഇതൊക്കെ തന്നെയാണ്. കെ.ടി തോമസ് കമ്മിറ്റിയുടെ ഫീസ് നിലനിൽക്കുന്ന കാലത്ത് ഇന്റെർ‌ ചർച്ച് കൗൺസിലും മാനേജ്മെന്റ് അസോസിയേഷന്റെ ഭാഗമായിരുന്നു. അന്ന് അവരും കോഴവാങ്ങിയാണ് പ്രവേശനം നടത്തിയിരുന്നത് . എന്ന് മാത്രമല്ല അന്ന് നില നിന്നുരുന്ന നിയമ പ്രകാരം 1.4 ലക്ഷം മാത്രമെ ഫീസ് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ 50% സീറ്റിലെ പ്രവേശനത്തിന് അപേക്ഷ &amp;nbsp;ഫോറം &amp;nbsp;ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ വരെ അഡ്വാൻസ് നൽകണമായിരുന്നു. 2006 ഇലെ മെഡിക്കൽ പരീക്ഷയിൽ എല്ലാ സ്വാശ്രയ മാനേജ് മെന്റ് &amp;nbsp;സീറ്റുകളിലേക്കും കൂടി ആകെ പരീക്ഷ എഴുതിയത് 525 വിദ്യാർത്ഥികൾ‌ മാത്രം. &amp;nbsp;അപേക്ഷ ക്ഷണിച്ച് മാനേജ് മെന്റുകൾ‌ &amp;nbsp;പരസ്യം നൽകിയത് ദീപികയിലും ചന്ദ്രികയിലും മാത്രം.&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് 5 : ഇപ്പോഴത്തെ ഏക പ്രശ്നം ഇന്റർ‌ ചർച്ച് കൗൺസിലിന്റെ നിലപാടാണ്&lt;/b&gt;&lt;br /&gt;പണ്ട് കോഴവാങ്ങിയും സുതാര്യമല്ലാതെയും ഇന്റർ‌ ചർച്ച് കൗൺസിൽ പ്രവേശനം നടത്തിയിട്ടുണ്ട് എങ്കിലും ഇപ്പോൾ‌ ഈ കോളേജുകളിൽ സുതാര്യമായ പ്രവേശനമാണ് നടക്കുന്നത് എന്ന വസ്തുത കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇന്റർ‌ ചർച്ച് കൗൺസിലിന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോറവും &lt;a href="http://kcpcmf.in/Prospectus2011.pdf" target="_blank"&gt;പ്രോസ്പ്കറ്റസും &lt;/a&gt;ഡൗൺലോഡ് ചെയ്യാനും +2 വിന്റെയും പൊതുപ്രവേശന പരീക്ഷയുടെയും മാർക്കുകളേ ആധാരമാക്കി ഉള്ള റാങ്ക് ലിസ്റ്റിൽ നിന്നും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് ഈ കോളേജുകളിൽ പ്രവേശനം നടത്തുന്നത്. പിന്നെ ഉള്ളത് 3.5 ലക്ഷം രൂപ ഫീസ് ആണ്. ഈ ഫീസ് വാങ്ങാൻ കോടതി ഇവർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. പക്ഷെ ഇവിടെ മെറിറ്റ് ഉണ്ട് എന്നത് വിസ്മരിച്ച് കൂടാ. 10% സീറ്റിൽ ഇവർ സൗജന്യ വിദ്യാഭ്യാസവും നൽകുന്നുണ്ട് .&lt;br /&gt;&lt;br /&gt;എന്നാൽ സർക്കാരുമായി കരാർ ഏർപ്പെട്ട കോളേജുകൾ‌ 50% സീറ്റ് സർക്കാരിന് കൊടുത്ത് ബാക്കി സീറ്റിലേക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്തി ആളേ എടുക്കുന്നു. പണ്ട് ഈ പരീക്ഷയെ &amp;nbsp;സംബന്ധിച്ച് ആശങ്കകൾ‌ പങ്കുവച്ചവർ‌ 50% സീറ്റ് സർക്കാരിന് നൽകിയാൽ ബാക്കി 50% ഇൽ എന്തുമായിക്കോ എന്ന നിലപാട് എടുക്കുന്നു . 50% സീറ്റിൽ കോഴ വാങ്ങി പ്രവേശനം നേടാനുള്ള വലിയ സാധ്യത ഇവിടെ നിലനിൽക്കുന്നു എന്ന് മാത്രമല്ല കാരക്കോണത്ത് അത് സംഭവിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് 6 : 50% സീറ്റ് സർക്കാരിന് നൽകാത്തത് &amp;nbsp;&lt;/b&gt;&lt;b&gt;ന്യൂനപക്ഷ അവകാശത്തെ ഹനിക്കുന്നതിനാലാണ്&amp;nbsp;&lt;/b&gt;&lt;br /&gt;&lt;br /&gt;50:50 &amp;nbsp;എന്നത് ഭരണഘടന വിരുദ്ധമാണ് എന്ന് വിവിധ കോടതി വിധികളേ ഉദ്ധരിച്ച് കൊണ്ട് &amp;nbsp;ഇന്റർ‌ ചർച്ച് കൗൺസിലിലെ പലരും വികാരം കൊള്ളാറുണ്ട് 50% സീറ്റ് MES &amp;nbsp;സർക്കാരിന് വിട്ട് നൽകിയതിനെപ്പറ്റി പറയുമ്പോൾ‌ &amp;nbsp;അവർ &amp;nbsp;സമുദായത്തിന്റെ അവകാശത്തെ ബലികൊടുത്തു എന്നും മറ്റ് സമുദായങ്ങളേ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നുമൊക്കെയാണ് &amp;nbsp;MES നെതിരെ ആരോപിക്കുന്നു.&lt;br /&gt;&lt;br /&gt;&amp;nbsp;എന്നാൽ ഇന്റർ‌ ചർച്ച് കൗൺസിൽ തന്നെ അടുത്തിടെ മെഡിക്കൽ പി.ജി അഡ്മിഷനുമായി ബന്ധപ്പെട്ട് 50% സീറ്റും സർക്കാരിന് നൽകാം എന്ന് കരാറിൽ ഒപ്പിടുകയുണ്ടായി. സർക്കാരിന് എമ്പാരസ്മെന്റ് ഉണ്ടാക്കേണ്ട എന്ന് കരുതിയാണത്രെ 50% നൽകാം എന്ന് പറഞ്ഞത് എന്നാണ് ജോർജ് പോൾ‌ പറയുന്നത്. അതായത് 50% സീറ്റ് സർക്കാരിന് നൽകണം‌ എന്ന മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡം ഉള്ളതിനാൽ 50% &amp;nbsp;നൽകാൻ ഇവർ തയ്യാറായി. അപ്പോൾ‌ &amp;nbsp;ന്യൂനപക്ഷ അവകാശത്തെപ്പറ്റി വാദിക്കാനോ കേസിനോ പോയില്ല.&lt;br /&gt;&lt;br /&gt;കോടതി വിധികൾ‌ പ്രകാരം&amp;nbsp;ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് 100% സീറ്റിലും പ്രവേശനം ഉണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും എങ്ങനെയാണ് മെഡിക്കൽ പി.ജിയിൽ അങ്ങനെ അല്ലാത്ത ഒരു വിധി ഉണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത് മെഡിക്കൽ കൗൺസിൽ 50% സർക്കാരിന് നൽകാൻ പറഞ്ഞാൽ അത് നൽകിയെ മതിയാകൂ എന്ന് ഈ കോടതി വിധി പ്രകാരം വ്യാഖ്യാനിക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം&lt;br /&gt;&lt;br /&gt;&lt;b&gt;മിത്ത് 7 : ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ആ സമുദായത്തില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;മിക്ക&amp;nbsp;ന്യൂനപക്ഷ സ്ഥാപനങ്ങളിലും 40% ഓളം കമ്യൂണിറ്റി ക്വാട്ട ഉണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന&amp;nbsp;ന്യൂനപക്ഷ അവകാശം ഉപയോഗിച്ച് തുടങ്ങിയ ഈ സ്ഥാപനങ്ങളിലെ കമ്യൂണിറ്റി ക്വാട്ടയിൽ &amp;nbsp;അഡ്മിഷൻ കിട്ടുക എന്നത് &amp;nbsp;അതാത്&amp;nbsp;ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥിയുടെ അവകാശമാണ്. എന്നാൽ തന്റെ കമ്യൂണിറ്റി സർട്ടിഫിക്കേറ്റ് കാണിച്ചാൽ ഇത് ഈ കോളേജുകൾ‌ അനുവദിച്ച് തരില്ല. മറിച്ച് &amp;nbsp;തന്റെ ഇടവക വികാരിയുടെ സാക്ഷ്യപത്രം സമർപ്പിച്ചാൽ മാത്രമെ ഭരണഘടന ആ വിദ്യാർത്ഥിക്ക് നൽകിയ&amp;nbsp;ന്യൂനപക്ഷ അവകാശം സ്ഥാപിച്ച് കിട്ടുകയുള്ളൂ. എന്നാൽ&lt;br /&gt;ന്യൂനപക്ഷ&amp;nbsp;സ്ഥാപനങ്ങൾക്ക് അംഗികാരം നേടിയെടുക്കുമ്പോൾ‌ ഈ സ്ഥാപനങ്ങൾ‌ നടത്തുന്നവർ ഈ സമുദായത്തിൽ പെട്ടവരാണ് എന്ന് മാത്രമെ ദേശിയ&amp;nbsp;ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കാറുള്ളൂ. എന്നാൽ ഇടവക വികാരി കനിഞ്ഞില്ലെങ്കിൽ ഒരു&amp;nbsp;ന്യൂനപക്ഷ &amp;nbsp;വിദ്യാർത്ഥിയുടെ കമ്യൂണിറ്റി ക്വാട്ട സ്വാഹ ആകുമെന്ന് ചുരുക്കം&lt;br /&gt;&lt;br /&gt;സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് &amp;nbsp;ഉണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ&amp;nbsp;ജൂണ്‍ 6 2009 ഇല്‍ RVG മേനോൻ എഴുതിയ ലേഖനം എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിഷയത്തിലെ വിവിധ കോടതി വിധികളെപ്പറ്റി ആ ലേഖനത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. അതും ഒന്ന് വായിക്കുക&amp;nbsp;&lt;a href="http://kiranthompil.blogspot.com/2009/07/blog-post_29.html" target="_blank"&gt;സ്വയാശ്രയ പ്രതിസന്ധികള്‍&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-6114422268798260418?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/6114422268798260418/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=6114422268798260418' title='48 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6114422268798260418'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6114422268798260418'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/07/blog-post_25.html' title='സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>48</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-5391606132768061156</id><published>2011-07-20T09:07:00.000+05:30</published><updated>2011-07-20T09:07:26.036+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മാതൃഭുമി'/><category scheme='http://www.blogger.com/atom/ns#' term='മനോരമ'/><title type='text'>ധവള പത്രവും മനോരമയും മാതൃഭൂമിയും</title><content type='html'>കെ.എം‌ മാണി ഇന്നലെ അവതരിപ്പിച്ച ധവളപത്രത്തെ സംബന്ധിച്ചുള്ള വാർത്തകൾ‌ എന്തൊക്കെയാണ് എന്ന് വിവിധ പത്രങ്ങളിൽ പരീശോധിക്കുന്നത് രസവഹമായിരിക്കും.&lt;br /&gt;യുഡിഎഫ് സർക്കാരിനോട് ഏറ്റവും ആഭിമുഖ്യമുള്ളതും കെ.എം‌ മാണിയുടെ ബജറ്റിനെ പുകഴ്തി മുഖപ്രസംഗം എഴുതിയതുമായ മനോരമ പത്രം രാവിലെ തുറന്ന് നോക്കിയാൽ ആരും ഞെട്ടും . കാരണം 10000 കോടിയുടെ അധിക ബാധ്യത എന്ന് പ്രധാന തലക്കെട്ടാണ് നമ്മൾ‌ മനോരമയിൽ‌ നിന്ന് പ്രതീക്ഷിക്കുക. പക്ഷെ നമ്മെ ഒന്നടങ്കം നിരാശരാക്കിക്കൊണ്ട് ഈ വാർത്ത ആദ്യ പേജിന്റെ ഒരു സൈഡ് വാർത്തയായി മാത്രം സ്ഥാനം പിടിച്ചിരിക്കുന്നു. അകത്തെ താളുകളിലേക്ക് പോയാലോ അവിടെ ഒന്നും ധവള പത്രത്തെ ഉന്നി കഴിഞ്ഞ സർക്കാരിന്റെ നെഞ്ചത്ത് കയറുന്ന വാർത്തകളോ വിശദീകരണങ്ങളോ ഇല്ല. &amp;nbsp;മാത്രവുമല്ല 10000 കോടി രൂപയുടെ ബാധ്യത എന്ന തലക്കെട്ട് കൊടുക്കാമായിരുന്ന ഒരു വാർത്തക്ക് അതിന്റെ പകുതി മാത്രം കൊടുത്ത് മനോരമ നമ്മെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു ചിത്രം കാണുക&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-AhQrbz-atRU/TiZNHW70lNI/AAAAAAAAAns/l8v20m5IhCg/s1600/manorama_20July.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-AhQrbz-atRU/TiZNHW70lNI/AAAAAAAAAns/l8v20m5IhCg/s320/manorama_20July.JPG" width="278" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കെ.എം‌ മാണിയുടെ ബജറ്റിനെ പ്രകീർത്തിച്ച് മുഖപ്രസംഗം എഴുതിയ മറ്റൊരു പത്രം &amp;nbsp;മാതൃഭൂമിയാണ്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഈ ബജറ്റ് അനാവശ്യമായി കൈവച്ചു എന്ന ആരോപണം പല കോണിൽ‌ നിന്നും ഉയർന്നപ്പോഴും നിയമങ്ങൾ‌ മാറ്റാനുള്ളതാണ് അതിൽ‌ സുതാര്യത ഉണ്ടായാൽ മതി എന്നാണ് മാതൃഭൂമി എഡിറ്റോറിയലിലൂടെ നമ്മെ വീരേന്ദ്രകുമാർ‌ ഓർമ്മിപ്പിച്ചത്. ആ വീരേന്ദ്രകുമാർ‌ സ്പിരിറ്റ് ഇന്നത്തെ മാതൃഭൂമിയിലും പ്രതിഫലിച്ചിട്ടുണ്ട്. &amp;nbsp;നമ്മൾ‌ എങ്ങനെയാണോ ഈ വാർത്ത മനോരമയിൽ പ്രതീക്ഷിച്ചത് ഏതാണ്ട് അതെ നിലവാരത്തിൽ‌ മാതൃഭൂമിയിൽ വന്നിരിക്കുന്നു. ചിത്രം കാണുക&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-UhJPnv3if-M/TiZNP0pGEmI/AAAAAAAAAnw/Gbf_Ub4y2J0/s1600/mathrubhumi_20July.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-UhJPnv3if-M/TiZNP0pGEmI/AAAAAAAAAnw/Gbf_Ub4y2J0/s320/mathrubhumi_20July.JPG" width="230" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-5391606132768061156?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/5391606132768061156/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=5391606132768061156' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5391606132768061156'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5391606132768061156'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/07/blog-post_20.html' title='ധവള പത്രവും മനോരമയും മാതൃഭൂമിയും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-AhQrbz-atRU/TiZNHW70lNI/AAAAAAAAAns/l8v20m5IhCg/s72-c/manorama_20July.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8918216663388517848</id><published>2011-07-12T10:46:00.000+05:30</published><updated>2011-07-12T10:46:04.531+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കേരളത്തിൽ‌ സർക്കാരുണ്ടോ?</title><content type='html'>കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളും ചേർന്ന് പിൻതുണക്കുന്ന ഒരു സർക്കാരായതിനാലാകണം‌ കേരളത്തിൽ‌ ഇപ്പോൾ‌ &amp;nbsp;ഒരു സർക്കാറുള്ളതായി തോന്നുന്നതെ ഇല്ല. &amp;nbsp;ഇത് കഴിഞ്ഞ &amp;nbsp; 5 വർഷമായി &amp;nbsp;ബ്രേക്കിങ്ങ് &amp;nbsp;നൂസ് കണ്ട് കിടന്നുറങ്ങി ബ്രേക്കിങ്ങ് നൂസ് കണ്ട് ഉണർന്ന എന്നേപ്പോലെ ഉള്ളവരെ തകർത്തു കളഞ്ഞു .&lt;br /&gt;&lt;br /&gt;സാധാരണ ഒരു ബ്രേക്കിങ്ങ് നൂസ് ചാനൽ വിട്ടാൽ അത് ഒരാഴ്ച പിടിച്ച് നിർത്തുന്നത് പത്രങ്ങളാണ്. പിന്നെ വീണ്ടും ചാനൽ ഏറ്റെടുക്കുന്നു പത്രങ്ങൾ‌ അത് പൂരിപ്പിക്കുന്നു വാരികൾ‌ അത് കൊഴിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരു കൊടുക്കൽ വാങ്ങലിലൂടെ 5 വർഷവും‌ വിവാദങ്ങളും ടാം റെറ്റിങ്ങുകളും സർക്കുലേഷനുമൊക്കെ വർദ്ധിച്ചു വന്നു. എന്നാൽ ഇന്നോ. ചാനലുകളിൽ‌ &amp;nbsp;ബ്രേക്കിങ്ങ് &amp;nbsp;നൂസ് തുടരുന്നുണ്ട് &amp;nbsp;പക്ഷെ പഴയ പോലെ ഏക്കുന്നില്ല. ഉദാഹരണമായി ശ്രേയംസ് കുമാറിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി വിധി മനോരമ അടക്കമുള്ളവർ നന്നായി കൊടുത്തു. പക്ഷെ പത്രത്തിൽ അത് ഒതുക്കി.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് ഒരു സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട് പി.ജെ ജോസഫ് എത്തപ്പെട്ട പ്രതിസന്ധി നാം കണ്ടതാണ്. അന്ന് ഇടതുമുന്നണിയിൽ‌ ഉണ്ടായിരുന്ന ജോസഫിനെതിരെ അങ്കം നയിച്ചത് പി.സി ജോർജ്ജായിരുന്നു. ഇന്നും അതേ രീതിയിലുള്ള ഒരു സംഭവം‌ ഉണ്ടായി. പക്ഷെ എത്ര സമ ചിത്തതയോടെയാണ് ആ കേസ് മാധ്യമങ്ങൾ‌ കൈകാര്യം ചെയ്തത്. അതിനിടെ ഈ പരാതിക്ക് പിന്നിൽ പി.സി ജോർജ്ജാണ് എന്ന വെളിപ്പെടുത്തലുണ്ടായി റിപ്പോർട്ടർ‌ ഒരു ദിവസം‌ മുഴുവൻ‌ വാർത്ത കൊടുത്തു എന്തുണ്ടായി ? ഒന്നും സംഭവിച്ചില്ല &amp;nbsp;ജലവിഭവ് വകുപ്പ് മന്ത്രിക്കെതിരായ പരാതിക്ക് പിന്നിൽ ചീഫ് വിപ്പ് എന്ന് വലിയ തലക്കെട്ടിനും അൻവേഷണത്തിനും‌ സ്കോപ്പുള്ള വാർത്ത എല്ലാവരും‌ മുക്കി. പി.സി ജോർജ്ജും ക്രൈം നന്ദകുമാറും തമ്മിലുള്ള ബന്ധം അറിയാവുന്നവരാണ് ഇവിടുത്തെ പ്രമുഖ മാധ്യമങ്ങൾ‌. &amp;nbsp;എന്നിട്ടും‌ ആർക്കും ഒരു സംശയവുമില്ല. പി.സി ജോർജ്ജാണേൽ എല്ലാ വിഷയത്തിലും‌ യുഡിഫ് പോരാളി ആയി ഓടി നടക്കുന്നു.&lt;br /&gt;&lt;br /&gt;ഏഷ്യാനെറ്റാണെങ്കിൽ സ്മാർട്ട് സിറ്റിക്ക് കേന്ദ്ര സെസ് നിയമം ബാധകമാക്കിയതോടെ കേരളത്തിലെ മറ്റ് സെസ് സംരഭകരും‌ അനർഹ നേട്ടം കൊയ്യും എന്ന് പറഞ്ഞ് &amp;nbsp;എക്സ്ക്ലൂസിവുമായി വന്നു.അവർക്കും കിട്ടട്ടെ കേന്ദ്ര നിയമത്തിന്റെ ആനുകൂല്യമെന്ന് ശിവദാസൻ‌ നായർ‌ പറഞ്ഞതോടെ &amp;nbsp;വാർത്ത അവതാരകന് &amp;nbsp;ചോദ്യം മുട്ടി. ചർച്ച അവിടെക്കഴിഞ്ഞു.വിവാദവും‌&lt;br /&gt;&lt;br /&gt;പക്ഷെ കത്തിയ കയറിയ വിവാദം സ്വാശ്രയ വിവാദമാണ്. പക്ഷെ അത് കത്തിക്കയറിയത് &amp;nbsp;അതിൽ‌ സി.പി.എം‌ എലമെന്റ് ഉണ്ടായതുകൊണ്ടാണ്. സീറ്റ് ഒഴിവാക്കി ആരോഗ്യമന്ത്രിയെ തൊടാതെ അത് സി.പി.എമിലെ പ്രശ്നമാക്കിയതോടെ ചാനലുകളുടെയും‌ പത്രങ്ങളുടേയും‌ &amp;nbsp;കോളമിസ്റ്റുകളുടെയും‌ ശക്തി നമ്മൾ‌ കണ്ടു.പണ്ട് പാഠപുസ്തക സമരത്തിലെ ആക്രമണ സമരത്തെ കണ്ണടച്ച മാധ്യമങ്ങൾ‌ എസ്.എഫ്.ഐയുടെ ആക്രമണ സമരത്തെപ്പറ്റി ജനത്തെ ബോധവൽക്കരിച്ചു. എസ്.എഫ്.ഐയും‌ സി.പി.എമും ഉണ്ടായിരുന്നതിനാൽ നമുക്കൊരു വിവാദം കിട്ടി. പിന്നെ &amp;nbsp;പി.ശശി വിഷയം വന്നപ്പോഴും‌ ഇതേ സാഹചര്യം വന്നെങ്കിലും‌ പത്മനാഭന്റെ നിലവറ തുറന്നതോടെ അത് മുങ്ങിപ്പോയി&lt;br /&gt;&lt;br /&gt;ഏറ്റവും അവസാനം മാണിയുടെ ബജറ്റിനെപ്പറ്റി നടന്ന ചാനൽ‌ ചർച്ചകളും‌ പ്രമുഖ പത്രങ്ങളുടെ റിപ്പോർട്ടുകളുമൊക്കെ കണ്ടാൽ‌ നമ്മളേതാണ്ട് കാത്തിരുന്ന ബജറ്റായിരുന്നു ഇതെന്ന് തോന്നും. കോട്ടയം ഇടുക്കി പത്തനംതിട്ട ബജറ്റാണെന്ന് &amp;nbsp; കോൺഗ്രസ് എംഎൽ.എമാർ‌ പോലും പരാതി പറഞ്ഞ ബജറ്റാണ് ഇതെന്ന് ഓർക്കണം‌. അതിലെ ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്തസത്തയെ തൊടുന്ന ഭാഗങ്ങളിൽ‌ മാണി ഏകപക്ഷീയമായി എടുത്ത നിലപാടിനെപ്പറ്റി &amp;nbsp;കോൺഗ്രസിന് അഭിപ്രായ വ്യത്യാസം‌ ഉണ്ട് എന്ന് പല ചാനലുകളും‌ റിപ്പോർട്ട് ചെയ്തു. എന്നാൽ‌ സോഷ്യലിസ്റ്റ് ആചാര്യൻ‌ വീരേന്ദ്രകുമാറിന്റെ പത്രം‌ അതിനെപ്പറ്റി ഇങ്ങനെ എഴുതി&lt;br /&gt;&lt;br /&gt;&lt;b&gt;തോട്ടവിളഭൂമി മറ്റ് കൃഷികള്‍ക്ക് ഉപയോഗിക്കുമെന്നും കൃഷി നഷ്ടമാകുമ്പോള്‍ ഭൂമിയുടെ ഒരു ഭാഗം ടൂറിസംപോലുള്ള പദ്ധതികള്‍ക്കായി വിട്ടുകൊടുക്കാന്‍ അനുവദിക്കുമെന്നുമുള്ള പ്രഖ്യാപനം 1970-ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനസമീപനത്തില്‍ മാറ്റം വരുത്തുന്നതാണെന്ന ആക്ഷേപം ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിയമം ഇരുമ്പുലക്കയായിക്കൂടാ. നിയമാനുസൃതമായ പരിഷ്‌കാരങ്ങള്‍ ജനപക്ഷത്തുനിന്ന് നടപ്പാക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ചുമതലയുണ്ട്. അതിലേക്ക് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ സുതാര്യമായിരിക്കണമെന്നു മാത്രം.&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നോക്കണേ സോഷ്യലിസ്റ്റുകാരുടെ ഒരു മാറ്റം. പുഞ്ചചീട്ട് ഭൂമി പതിച്ച് നൽകാനും സുതാര്യമായ ഒരു നിയമം ഉണ്ടായാൽ‌ എന്താ എന്ന് പറയാതെ പറഞ്ഞു വീരന്റെ തൊഴിലാളികൾ‌. പണ്ടോരു ബാലകൃഷ്ണൻ‌ &amp;nbsp;ഭൂപരിഷ്കരണ നിയമത്തെപ്പറ്റി എവിടെയോ പ്രസംഗിച്ചു എന്ന് പറഞ്ഞ് എന്തൊക്കെ ഒച്ചപ്പാടാണ് ഉണ്ടായതെന്ന് വെറുതെ ഓർക്കുക.&lt;br /&gt;&lt;br /&gt;പിന്നെ ഇതൊക്കെ സംഭവിക്കുമ്പോഴും നീലകണ്ഠനും ബി.ആർപിയും സാറാ ജോസഫും ഒക്കെ മൗനത്തിലാണ് ഒരുപാട് അക്കാദമി സ്ഥാനങ്ങളിൽ‌ ആളെവയ്ക്കാനുണ്ട് അത് കഴിഞ്ഞ് പ്രതികരിക്കാനാകും പരിപാടി. അതോ ഇതാണോ നമ്മൾ‌ കാത്തിരുന്ന രാമരാജ്യം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8918216663388517848?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8918216663388517848/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8918216663388517848' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8918216663388517848'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8918216663388517848'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/07/blog-post.html' title='കേരളത്തിൽ‌ സർക്കാരുണ്ടോ?'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-4119143997293110811</id><published>2011-06-24T16:39:00.001+05:30</published><updated>2011-06-24T16:40:33.565+05:30</updated><category scheme='http://www.blogger.com/atom/ns#' term='തസ്നിബാനു'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='നീലകണ്ഠന്‍'/><category scheme='http://www.blogger.com/atom/ns#' term='brp'/><title type='text'>തസ്നി വിവാദം  : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം</title><content type='html'>തസനിബാനുവിനെ കൈയേറ്റം ചെയ്ത സംഭവം വിവാദമാകുകയും അതിനെതിരെ ആദ്യം  ഇങ്ങനെ പ്രതികരിച്ച&amp;nbsp;ബി.ആര്‍.പി ഭാസ്കര്‍&lt;br /&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;br /&gt;&lt;i&gt;&lt;b&gt;Brp Bhaskar&lt;/b&gt;&lt;/i&gt;&lt;br /&gt;&lt;i&gt;&lt;b&gt;ഡി.വൈ.എഫ്.ഐക്കും എൻ.ഡി. എഫിനും ശേഷം ആട്ടോ ഡ്രൈവർമാരും സദാചാര പൊലീസ് കളിക്കാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്കെതിരെ കയ്യോങ്ങുന്നവരെ സംരക്ഷിക്കാൻ എന്തുകൊണ്ടാണ് കേരളാ പൊലീസ് തയ്യാറാകുന്നത്?&lt;/b&gt;&lt;/i&gt;&lt;br /&gt;&lt;i&gt;&lt;b&gt;Wednesday at 10:38am&lt;/b&gt;&lt;/i&gt;&lt;br /&gt;&lt;br /&gt;&lt;a href="http://fifth-estate.org/archives/373" target="_blank"&gt;കാക്കനാട് സംഭവത്തിൽ ജനങ്ങളും സ്ത്രീപക്ഷവും ശത്രുതയിലാവരുത്&lt;/a&gt;&amp;nbsp;&amp;nbsp;എന്ന പോസ്റ്റ് ഈയിടെ രൂപികരിച്ച് ഫിഫ്ത് എസ്റ്റേറ്റിന്റെ പേരില്‍ ഇറക്കുന്നത് കണ്ടാണ്‌ നേരം പുലര്‍ന്നത്.ഫേസ് ബുക്കില്‍ ആദ്യം ഇട്ട പോസ്റ്റില്‍ ആവേശപൂര്‍വ്വം കത്തിക്കയറിയ ബി.ആര്‍പി പെട്ടെന്നാണ്‌ നിലപാട് മാറ്റിയത്.പ്രസ്തുത ഫേസ് ബുക്ക് ത്രഡില്‍ തന്നെ ബി.ആര്‍.പി ഇങ്ങനെ പറഞ്ഞു&amp;nbsp;കൊണ്ടാണ്‌&lt;br /&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;br /&gt;&lt;i&gt;&lt;b&gt;Brp Bhaskar ഫിഫ്ത് എസ്റ്റേറ്റിന്റെ ഒരു അന്വേഷണ സംഘം സംഭവസ്ഥലം സന്ദർശിച്ച് പഠനം നടത്തുകയുണ്ടായി. ഇവിടെ സുഹൃത്തുക്കൾ ഉയർത്തിയ ചില ആക്ഷേപങ്ങളെ അത് ശരിവെയ്ക്കുന്നുണ്ട്.&amp;nbsp;&lt;/b&gt;&lt;/i&gt;&lt;br /&gt;&lt;br /&gt;ബി.ആര്‍.പി ഭാസക്കര്‍ അങ്ങനെ എല്ലാവിഷയത്തിലും കയറി പ്രതികരിക്കുന്ന ആളല്ല. നോക്കിയും കണ്ടും തനിക്ക് ഇഷ്ടപ്പെട്ടവരെ വേദനിപ്പിക്കാതെയും തന്റെ അനിഷ്ടക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാനും ഒക്കെ മിടുക്കനുമാണ്‌. ഒരു വിവാദം ബി.ആര്‍.പി ഏറ്റെടുത്താല്‍ അവസാനം വരെയും അദ്ദേഹം അതില്‍ തുടരുകയും ചെയ്യാറുണ്ടായിരുന്നു എന്നാല്‍ അത്ഭുതകരമായി അദ്ദേഹം നിലപാട് മാറ്റി .&lt;br /&gt;&lt;br /&gt;ബി.ആര്‍.പി ഭാസ്കറുടെ ഫിഫ്സ്ത് എസ്റ്റേറ്റിലെ പ്രസ്താവനയുടെ അടിയില്‍ ഒപ്പിട്ടിരിക്കുന്നവരില്‍ ഒരു പേര്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു . അത് &lt;b&gt;ജ്യോതി നാരായണന്‍&lt;/b&gt; എന്നാണ്‌. ഈ പേര്‍ എവിടെയോ കേട്ട് മറന്നതായി തോന്നി. പെട്ടെന്ന് ഇത് തസ്നി ബാനു സംഭവവുമായാണല്ലോ എന്ന് തോന്നി. &lt;a href="http://www.mathrubhumi.com/online/malayalam/news/story/1005923/2011-06-22/kerala" target="_blank"&gt;മാതൃഭൂമി പത്രം ഒന്നു കൂടി എടുത്തു നോക്കി &lt;/a&gt;അതെ അതില്‍ ഇങ്ങനെ ഒരു ഭാഗത്താണ്‌ ഈ പേര്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോള്‍ തസ്നിയെ സഹായിച്ച ജോതി നാരായണന്‍ തന്നെയാണ്‌ &amp;nbsp;ഇന്ന് ബി.ആര്‍.പിക്ക് ഒപ്പം പ്രസ്താവനയുമായി വന്നിരിക്കുന്നത് .&lt;br /&gt;&lt;br /&gt;&amp;nbsp;ഇതോടൊപ്പം നമ്മള്‍ മറ്റൊരു പേരും കണ്ടു അത് സി.ആര്‍. നീലകണ്ഠന്റെയാണ്‌. പക്ഷെ അന്നു മുതല്‍ ഇന്നുവരെ നമ്മളാരും സി.ആര്‍ നീലകണ്ഠന്റെ ഒരു പ്രസ്താവന കണ്ടിട്ടില്ല , ചാനല്‍ ചര്‍ച്ച കണ്ടിട്ടില്ല ( ആരെങ്കിലും കണ്ടതായി പറഞ്ഞാല്‍ തിരുത്താന്‍ തയ്യാര്‍). സാധാരണ ഏത് വിഷയത്തിലും ചാടിക്കേറി പ്രതികരിക്കുന്ന ആളാണ്‌ സി.ആര്‍ നീലകണ്ഠന്‍ പക്ഷെ ഈ വിഷയത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടിട്ടും മൌനം തുടരുന്നു. രണ്ട് ദിവസം മാധ്യമങ്ങള്‍ ഈ വിഷയം തസ്നിക്ക് അനുകൂലമായി കൊണ്ടാടുമ്പോഴും സി.ആര്‍ മാത്രം വന്നില്ല. ഇന്ന് സി.ആറിനൊപ്പം ഈ പ്രശ്നത്തില്‍ ഇടപെട്ട ജോതി നാരായണന്‍ ബി.ആര്‍പിക്കൊപ്പം കളം മാറുമ്പോഴും നീലകണ്ഠന്‍ എന്തുകൊണ്ട് നിശബ്ദനായി തുടരുന്നു.&lt;br /&gt;&lt;br /&gt;സി.ആര്‍ നിലകണ്ഠനെ മാധ്യമങ്ങള്‍ മനപൂര്‍വ്വം വിളിക്കാതിരിക്കാനുള്ള സാധ്യത കുറവാണ്‌ കാരണം കൈരളി പീപ്പിള്‍ ഒഴികെ ഉള്ള എല്ലാ ചാനലിലേയും സുപ്പര്‍ സ്റ്റാറാണ്‌ നീലകണ്ടന്‍ അതുകൊണ്ട് തന്നെ നീലകണ്ഠന്റെ &amp;nbsp;മൌനം ദുരൂഹമാണ്‌ എന്ന് പറയാതെ വയ്യ. കൈയേറ്റം ചെയ്യപ്പെട്ടു എന്ന് പറയപ്പെട്ടുന്ന തെസ്നിയാണോ അതോ കയ്യേറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഓട്ടോക്കാരാണോ കുറ്റക്കാര്‍ എന്ന തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ നീലകണ്ഠന്‍ മൌനം വെടിയണം എന്ന് അപേക്ഷിക്കുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-4119143997293110811?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/4119143997293110811/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=4119143997293110811' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4119143997293110811'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4119143997293110811'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/06/blog-post.html' title='തസ്നി വിവാദം  : സി.ആര്‍ നീലകണ്ഠന്‍ മൌനം വെടിയണം'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-4178227252380320475</id><published>2011-05-26T14:43:00.002+05:30</published><updated>2011-05-26T14:49:11.956+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='UDF'/><category scheme='http://www.blogger.com/atom/ns#' term='LDF'/><title type='text'>യുഡിഎഫിന്‌ നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍</title><content type='html'>മനോരമ പത്രത്തിലെ ബിസിനസ് കോളത്തില്‍ പി.കിഷോര്‍ &amp;nbsp; &lt;a href="http://archivekiran.blogspot.com/2011/05/blog-post.html" target="_blank"&gt;ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം&amp;nbsp;&lt;/a&gt;എന്ന ലേഖനം യുഡിഎഫ് ഭരണത്തെപ്പറ്റി ഉള്ള ഒരു പൊതുബോധത്തിന്റെ ഉത്തമോദഹരണമാണ്‌. ഒരുപാട് അതിശയോക്തി കലര്‍ത്തി എഴുതിയിട്ടുണ്ടെങ്കിലും അത് മിക്കാവാറും യുഡിഎഫിന്റെ &amp;nbsp;പ്രഖ്യാപിത നയമായി കരുതപ്പെടുന്ന ഒന്നാണ്‌. അതിലെ ആദ്യ പാരഗ്രാഫ് തന്നെ ഇങ്ങനെയാണ്‌&lt;br /&gt;&lt;br /&gt;&lt;b&gt;അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്.&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-weight: normal;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-weight: normal;"&gt;ആദ്യത്തെ വരികളിലുള്ള ആവേശം അവസാനത്തെ പക്ഷെയില്‍ ചോര്‍ന്ന് പോകുന്നുണ്ട് എന്ന് നമുക്ക് കാണാന്‍ കഴിയും. അത് സര്‍ക്കാരിന്‌ 2 വോട്ട് ഭൂരിപക്ഷമെ ഉള്ളൂ എന്നതാണ്‌.മനോരമയൊക്കെ ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യ മന്ത്രിസഭ യോഗം മുതല്‍ ഉമ്മന്‍ ചാണ്ടി ഈ ട്രാക്കില്‍ എത്തിയിട്ടില്ല. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും കൃഷിനാശമുണ്ടയവര്‍ക്കുമൊക്കെ നഷ്ടപരിഹാരം കൊടുക്കാനും ഒപ്പം അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് 1 ഏക്കര്‍ സ്ഥലവും 1000 രൂപ പെന്‍ഷനും നല്‍കാനുമൊക്കെയാണ്‌ ഉമ്മന്‍ ചാണ്ടി ആദ്യ ദിനങ്ങളില്‍ മുന്‍കൈ എടുക്കുന്നത്. എന്നാല്‍ ഈ ക്ഷേമ നടപടികളൊന്നും മനോരമക്കോ മാതൃഭൂമിക്കോ ഇഷ്ടപ്പെടുന്നില്ല എന്ന് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെയാകാം ഇന്നത്തെ പത്രത്തില്‍ അവിവാഹിത അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടാതെ പോയത്.&amp;nbsp;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-weight: normal;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;ബിസിനസ് ലോകവും പത്രങ്ങളും സാമ്പത്തീകവിശാരദന്മാരുമൊന്നും അംഗീകരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചെല്ലുമ്പോള്‍ ക്ഷേമ പദ്ധതികളെ വോട്ടായി മാറൂ എന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കും എന്ന് കരുതാം. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ തുണയായത് &amp;nbsp;അവര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ്‌. പെന്‍ഷനുകളും പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റവും പൊതുമേഖലയുടെ പുനരുദ്ധരണവുമൊക്കെയാണ്‌ അവര്‍ തിരഞ്ഞെടുപ്പ് പ്രചരണമാക്കിയത്. അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മറ്റ് എല്ലാ വികസന പ്രവര്‍ത്തങ്ങളും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയതും വ്യവസായ മന്ത്രിക്ക് വില്ലന്‍ പരിവേഷം കിട്ടിയതും നമുക്ക് ഓര്‍മ്മയുണ്ട്. ഒട്ടുമിക്ക പദ്ധതികള്‍ക്കുമെതിരെ വന്ന സമരങ്ങള്‍ക്കും ജനകീയ കൂട്ടയ്മകള്‍ക്കും കിട്ടിയ മാധ്യമ ശ്രദ്ധയും മറ്റും വന്‍ വികസന പദ്ധതിക്ക് ശ്രമിക്കുന്നവര്‍ക്ക് പാഠമാകുമെന്ന് കരുതാം&lt;br /&gt;&lt;br /&gt;ഇനി യുഡിഎഫിന്‌ എങ്ങനെയാണ്‌ ഇടതുപക്ഷം നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുമെന്ന് ചോദിക്കുന്നവരാണ്‌ പലരും എന്നാല്‍ ഇടത് പക്ഷം നടപ്പിലാക്കിയ പല പരിപാടികള്‍ക്കും അവര്‍ നടപ്പിലാക്കിയതിനെക്കാല്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നതാണ്‌ വസ്തുത. പല കാര്യങ്ങളും ഇടതുപക്ഷം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേശാസ്ത്ര ബാധ്യത അവരെ വേട്ടയാടി തുടങ്ങും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത് നമ്മള്‍ കണ്ടതാണ്‌. തരം പോലെ നിലപാറ്റ് മാറ്റുന്ന പ്രത്യേശാസ്ത്ര വിദഗ്തര്‍ ചാനലിലും പത്രങ്ങളിലുമിരുന്ന് &amp;nbsp;പല പ്രവര്‍ത്തനങ്ങളേയും കുഴപ്പത്തിലാക്കും. എന്നാല്‍ യുഡിഎഫിന്‌ ഈ പ്രശ്നമില്ല എന്ന് മാത്രമല്ല വന്‍ വികസനത്തിന്റെ വക്തക്കളായ അവര്‍ ക്ഷേമ പ്രവര്‍ത്തനവുമായി വരുമ്പോള്‍ അത് നേട്ടമാകുകയും ചെയ്യും.&lt;br /&gt;&lt;br /&gt;ഇനി നമുക്ക് യുഡിഎഫിന്‌ ഇടതുപക്ഷത്തെക്കാന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ചില &amp;nbsp;മേഖലകള്‍ പരിശോധിക്കാം. &lt;br /&gt;&lt;br /&gt;&lt;b&gt;പൊതുജനാരോഗ്യ മേഖല&lt;/b&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്‌ കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ മരുന്ന ഡോക്ടര്‍മാര്‍ എല്ലാം മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. എന്നാല്‍ ഈ രംഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ്‌. അതുകൊണ്ട് തന്നെ തീരെ പാവപ്പെട്ടവര്‍ മാത്രമേ ഈ ആശുപത്രികളെ ആശ്രയിക്കുന്നുള്ളൂ എന്ന് മാത്രമല്ല അവരെ തന്നെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നുമില്ല.&amp;nbsp;ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷകമായ സാലറി നല്‍കാന്‍ മറ്റ് സ്വകാര്യ ആശുപത്രികളെപ്പോലെ &amp;nbsp;സര്‍ക്കാരിന്‌ കഴിയണമെന്നുമില്ല.&lt;br /&gt;&lt;br /&gt;ഈ പരിമിതിയെ അതിജീവിക്കാന്‍ &amp;nbsp;പ്രയോഗികമായ ഒരു നയം മാറ്റത്തിലൂടെ കഴിയില്ലെ. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ഒരു സാധരണ ജോലി സമയത്തിന്‌ ശേഷം ഒരു പ്രീമിയം ഓ.പി. തുടങ്ങാവുന്നതല്ലെ ഉള്ളൂ. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ കാണാന്‍ തന്നെയാണ്‌ വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ടാണ്‌ അവര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് കാണുന്ന ആള്‍ക്കൂട്ടത്തിന്‌ കാരണവും. അതുകൊണ്ട് തന്നെ ഈ ഡോക്ടര്‍മാരെ അപ്പോയിന്‍മെന്റ് നിശ്ചയിച്ച് കാണാന്‍ കഴിയുകയും അതിന്‌ ഒരു ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്ത് 50:50 അനുപാതത്തില്‍ ഡോക്ടറും ആശുപത്രിയും ഇത് വീതിച്ചെടുക്കാന്‍ ഒരു സംവിധാനമുണ്ടാക്കിയാല്‍ ആരോഗ്യ രംഗത്ത് &amp;nbsp;വലിയൊരു മാറ്റത്തിന്‌ അത് കാരണമാകില്ലെ?&amp;nbsp;ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ആശുപത്രിക്കും നേട്ടമുണ്ട്. അവിടെയും വരുമാനമുണ്ടാകുന്നു. അതനുസരിച്ച് സര്‍ക്കാരിന്റെ സഹായം കുറക്കുകയോ അലെങ്കില്‍ സര്‍ക്കാര്‍ സഹായം ആശുപത്രിയുടെ സൌകര്യ വികസനത്തിന്‌ ഉപയോഗിക്കുകയോ ചെയ്യാവുന്നതുമാണ്‌.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇടത് സര്‍ക്കാരാണ്‌ ഈ നയം മുന്നോട്ട് വയ്ക്കുന്നതെങ്കില്‍ അത് എന്തൊക്കെ വിവാദങ്ങളാകും ഉണ്ടാക്കുക എന്നത് ആലോചിക്കാവുന്നതാണ്‌. പൊതുജന ആരോഗ്യം സ്വകാര്യവല്‍ക്കരണത്തിന്‌ തുറന്ന് കൊടുക്കുന്നതിന്റെ പിന്നിലെ അന്താരാഷ്ട്ര ഗൂഡാലോചനയെപ്പറ്റിയാകും ആദ്യ വിവാദം. അത് പിന്നീട് ഹോളണ്ടിലെക്കും റിച്ചാഡ് ഫ്രാങ്കിയിലേക്കുമൊക്കെ നീണ്ട് സി.ഐ.എ ഇടപെടല്‍ വരെ ആരോപിക്കപ്പെടും. എന്നാല്‍ ഇതെ നയം യുഡി.എഫ് കൊണ്ടുവന്നാല്‍ ഇടതുപക്ഷവും ഇതേ ആരോപണങ്ങള്‍&amp;nbsp; കൊണ്ടുവരില്ലെ എന്ന് ചോദ്യമുയരാം. എന്നാല്‍ പുതിയ മാധ്യമ സാഹചര്യത്തില്‍ യുഡി.എഫിന്‌ ഇത്&amp;nbsp; വ്യക്തമാക്കാന്‍ കഴിയും എന്ന് മാത്രമല്ല നല്ല രീതിയിലുള്ള മദ്ധ്യവര്‍ഗ പിന്‍തുണയും ലഭിക്കും&lt;br /&gt;&lt;br /&gt;&lt;br /&gt;അടുത്തത് കാര്‍ഷിക മേഖല&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-4178227252380320475?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/4178227252380320475/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=4178227252380320475' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4178227252380320475'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4178227252380320475'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/05/blog-post_26.html' title='യുഡിഎഫിന്‌ നടത്താവുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-2957850351456582372</id><published>2011-05-25T11:50:00.001+05:30</published><updated>2011-05-25T11:50:46.213+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='UDF'/><category scheme='http://www.blogger.com/atom/ns#' term='LDF'/><title type='text'>ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം</title><content type='html'>യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യം കേള്‍ക്കുക വികസന മുരടിപ്പ് മാറ്റാനുള്ള പദ്ധതികളെപ്പറ്റിയാണ്‌. ഇടത് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന വിരുദ്ധ അജണ്ടകളെ തിരുത്തിക്കുറിക്കാനുള്ള ആവേശമാണ്‌ സാധാരണ കേള്‍ക്കുക. എന്നാല്‍ ഇത്തവണ അതില്‍ ചില മാറ്റങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കേട്ട് തുടങ്ങി പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന്.&lt;br /&gt;&lt;br /&gt;അവിവാഹതരായ ആദിവാസി അമ്മമാര്‍ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയിരുന്ന 300 രൂപ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ഇവര്‍ക്ക് &amp;nbsp; ഒരേക്കര്‍ ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി ഇന്ന് പ്രഖ്യാപിച്ചു. ഒപ്പം ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമിയേപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാമെന്നുമൊക്കെ അദ്ദേഹം പറയുകയുണ്ടായി.മാത്രവുമല്ല 2 രൂപക്കുള്ള അരി വിതരണത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ഒരു രൂപയുടെ അരി ഓണത്തിന്‌ നല്‍കാമെന്നുമാണ്‌ ചാണ്ടി പറയുന്നത്&lt;br /&gt;&lt;br /&gt;&lt;br /&gt;ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ &amp;nbsp;വലത് സാമ്പത്തീക വാദികള്‍ സാധാരണ അനുകൂലിക്കാറില്ല. അത് ജനങ്ങളെ മടിയന്മാരാക്കുമെന്നും അതിനാല്‍ തൊഴിലവസരം വര്‍ദ്ധിപ്പിച്ച് അവരുടെ സാമ്പത്തീക അവസ്ഥ മെച്ചപ്പെടുത്തണം എന്നാണ്‌ ഇവരുടെ മതം. സാധാരണ യുഡിഫ് കേന്ദ്രങ്ങള്‍ ഈ നയത്തിന്റെ വക്തക്കാളാണ്‌. എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലം മുതല്‍ ഈ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ആ മാറ്റം ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു&lt;br /&gt;&lt;br /&gt;കേരളത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ പല ക്ഷേമ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എങ്കിലും അത് വോട്ടായി മാറി എന്ന വസ്തുത യുഡിഎഫിനും ബോധ്യമായിരിക്കുന്നു എന്ന് വേണം കരുതാന്‍.ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്രക്ക് വലിയ ചിലവില്ല എന്നതും മദ്യം വിറ്റ് കിട്ടുന്ന 4000 കോടി രൂപ നികുതി എന്നത് പല വീടുകളിലും അടുപ്പ് പുകയേണ്ട തുകയാണ്‌ എന്നതും ഒരു ഭരണാധികാരിക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. 2 രൂപക്ക് അരി നല്‍കാന്‍ വെറും 450 കോടി രൂപ ഒരു വര്‍ഷം ചിലവാക്കിയാല്‍ മതി. അത് ഒരു രൂപക്ക് നല്‍കാന്‍ 900 കോടിയേ വരൂ പിന്നെയും ഉണ്ട് 3000 രൂപ മദ്യവരുമാനത്തില്‍.&lt;br /&gt;&lt;br /&gt;മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലെ 70% തുകയും ക്ഷേമ പ്രവര്‍ത്തനത്തിന്‌ ചിലവഴിക്കാമെന്നാണ്‌ എന്റെ പക്ഷം. അത് പെന്‍ഷനായും പൊതുജന ആരോഗ്യ സംരക്ഷണത്തിനായും&amp;nbsp;നിര്‍ബന്ധമായും ചിലവാക്കപ്പെടണം.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-2957850351456582372?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/2957850351456582372/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=2957850351456582372' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2957850351456582372'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2957850351456582372'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/05/blog-post_25.html' title='ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-818584289772829290</id><published>2011-05-24T12:33:00.000+05:30</published><updated>2011-05-24T12:33:07.442+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='UDF'/><category scheme='http://www.blogger.com/atom/ns#' term='LDF'/><title type='text'>കേരള രാഷ്ട്രിയത്തിലെ രണ്ട് പ്രധാന തോല്‍വികള്‍</title><content type='html'>കേവലം രണ്ട് എം.എല്‍.എ മാരുടെ പിന്‍തുണയില്‍ ഭരണത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ ദിനങ്ങളില്‍ തന്നെ പ്രതിസന്ധികളെ നേരിട്ട് തുടങ്ങിയതോടെ ഈ സര്‍ക്കാരിനെപ്പറ്റിയുള്ള ആശങ്കകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.വകുപ്പ് വിഭജനഘട്ടത്തില്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ്‌ പലരും ചോദിക്കുന്നത്. 2001 ഇലേയും 2006 ഇലേയും തിരഞ്ഞെടുപ്പുകളില്‍ ഭരണ മുന്നണിക്ക് ലഭിച്ച 100 സീറ്റിനടുത്തുള്ള ഭൂരിപക്ഷമാണ്‌ പലരേയും ഈ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും എന്ന് ചിന്തിപ്പിക്കുന്നത്. എന്നാല്‍ 1982 മുതലുള്ള തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശക്തി ഒരു മുന്നണിക്കും കേരള ജനത പതിച്ച് കൊടുത്തിട്ടില്ല എന്ന് കണക്കാക്കാന്‍ കഴിയും&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;1982 യുഡിഎഫിന്‌ ലഭിച്ചത് 77 സീറ്റ് 1987 ഇല്‍ എല്‍ഡിഎഫിന്‌ കിട്ടിയത് 78 സീറ്റ് എന്നാല്‍ ജില്ലാ &amp;nbsp;കൌണ്‍സില്‍ തിരഞ്ഞെടുപ്പിലെ അത്ഭുത വിജയത്തെ തുടര്‍ന്ന് നാലാം വര്‍ഷം നിയമസഭ പിരിച്ച് വിട്ട് ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ രാജിവ് ഗാന്ധി തരംഗത്തില്‍ 91 സീറ്റ് നേടി യുഡിഎഫ് അട്ടിമറിച്ചു . 1996 ഇലെ എല്‍ഡിഎഫ് സര്‍ക്കാരിന്‌ കിട്ടിയത് &amp;nbsp;80 ന്‌ അടുത്ത് സീറ്റുകള്‍ മാത്രം. എന്നാല്‍ 2001 ഇലും 2006 ഇലും ഭരണ മുന്നണിക്ക് വന്‍ഭൂരിപക്ഷം കിട്ടി. 2011 ആയപ്പോഴേക്കും അത് വീണ്ടും പഴയ പടി എത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രണ്ട് നേതക്കളുടെ തോല്‍വികളില്‍ നിന്നുണ്ടായ പ്രശ്നങ്ങളില്‍ ഉന്നി കോണ്‍ഗ്രസിലും സി.പി.എമിലും ഉണ്ടായ പ്രശ്നങ്ങളായിരുന്നു ഈ 100 സീറ്റ് വിജയങ്ങള്‍ക്ക് പിന്നിലെന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് 1992 ലാണ്‌ എന്ന് തോന്നുന്നു കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ നോമിനിയായി വയലാര്‍ രവി എ.കെ ആന്റണിയെ പരാജയപ്പെടുത്തുന്നു. അങ്ങനെ കരുണാകര വിഭാഗം കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നു. അതുവരെ കെ.പി.സി.സി പ്രസിഡന്റായിരുന്ന ആന്റണിക്ക് വേണ്ടി അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ കരുണാകരനെതിരെ ഗ്രൂപ്പ് കളി തുടങ്ങുന്നു. കരുണാകരന്‍ തിരിച്ച കളിക്കുന്നു അവസാനം അത് ചാരക്കേസില്‍ എത്തുകയും കരുണാകരന്‍ പുറത്തും ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്യുന്നു.എന്നാല്‍ 1996 ഇലെ തിരഞ്ഞെടുപ്പില്‍ ഈ ഫാക്ടര്‍ അത്രകണ്ട് പ്രവര്‍ത്തിച്ചില്ല. ചാരയ നിരോധനം കൊണ്ട് ആന്റണി ഉണ്ടാക്കിയ ഇമേജ് യുഡിഎഫിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ കരുണാകരന്റെ കലി അടങ്ങിയില്ല .അത് കത്തിപ്പിടിച്ചത് &amp;nbsp;2001 ഇലെ ആന്റണി സര്‍ക്കാരിനെയായിരുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1996 ഇല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അന്ന് മാരാരിക്കുളത്ത് സി.പി.എമിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വി.എസ് പരാജയപ്പെട്ടു. 1987 ഇലെ സര്‍ക്കാരിനെ 1991 ഇല്‍ രാജി വയ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന്‌ അങ്ങനെ രണ്ടാം തവണയും മുഖ്യമന്ത്രി സ്വപനം മരീചികയായി.അത് വി.എസിന്റെ കലിയിളക്കി പിന്നെ എല്ലാം ചരിത്രമാണ്‌ പാലക്കാട് സമ്മേളനം സി.ഐടിയുക്കാരെ വെട്ടിനിരത്തില്‍ അന്വേഷണ കമ്മിഷനുകള്‍ അങ്ങനെ അങ്ങനെ സി.പി.എമിന്റെ സംഘടന സംവിധാനം തല്ലി തകര്‍ത്തു.ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ കെടു കാര്യസ്ഥത &amp;nbsp;മോശം ധനകാര്യ മാനെജ്മെന്റ് ഒപ്പം സാമ്പത്തിക പ്രതിസന്ധികളും. ഇടതുപക്ഷത്തിന്റെ ഐക്കണുകളായ പൊതു ഇടങ്ങള്‍ തര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആറാം വാര്‍ഡില്‍ ഒരു വൃദ്ധന്‍ പുഴുത്തു കിടന്നു. മനോരയും മറ്റും അത് ആഘോഷിച്ചു 2001 ലെ &amp;nbsp;തിരഞ്ഞെടുപ്പ് ഫലം വന്നു 100 സീറ്റില്‍ യുഡിഎഫ്.&amp;nbsp;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;2001 ഇലെ തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുമ്പോള്‍ അവിടെ 1996 പ്രശ്നങ്ങള്‍ നീറിപ്പുകയുന്നുണ്ടായിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ആറന്‍മുളയിലും വടക്കേക്കരയിലും പേരാവൂരും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ കരുണാകരന്‍ വെട്ടി സ്വന്തം നോമിനികളെ പ്രഖ്യാപിച്ചു. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാന്‍ ജനം നിന്നില്ല അവര്‍ക്ക് ഇടത് സര്‍ക്കാരിനെ എങ്ങനെ എങ്കിലും താഴെ ഇറക്കിയാല്‍ മതിയായിരുന്നു. കരുണാകരന്റെ 3 സ്ഥാനാര്‍ത്ഥികളും വിജയച്ചു . ആന്റണി മുഖ്യമന്ത്രി ആയി. കരുണാകരന്‍ തിരിച്ചടിച്ച് തുടങ്ങി ഉമ്മന്‍ ചാണ്ടിയെ പോലും മന്ത്രിസഭയില്‍ എടുക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. ആര്യാടനും തിരുവന്ചൂരുമൊക്കെ വെറും എം.എല്‍.എ മാരായപ്പോള്‍ കെ.വി.തോമസും കടവൂര്‍ ശിവദാസനുമൊക്കെ മന്ത്രിമാരായി. പിന്നെ കേരളത്തില്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു അവസാനം അത് ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലെത്തി. ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നു &amp;nbsp;പക്ഷെ അനിവാര്യമായ പതനത്തില്‍ നിന്ന് യുഡിഎഫിനെ രക്ഷിക്കാന്‍ ചാണ്ടിക്കും കഴിഞ്ഞില്ല. കരുണകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി പഞ്ചായത്ത് തിരഞ്ഞെറ്റുപ്പില്‍ ഇടതിനൊപ്പം കൂടി വന്‍ പരാജയം കോണ്‍ഗ്രസിനുണ്ടായി. &amp;nbsp;ഡി.ഐ.സി പിന്നീട് തിരിച്ചു വന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍ഡിഎഫിന്‌ &amp;nbsp;കിട്ടി. വി.എസിന്‌ സീറ്റ് നിഷേധിച്ച് പിന്നീട് നല്‍കുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തി. ഈ അനുകൂല സാഹചര്യം പോലും കോണ്‍ഗ്രസിന്‌ തുണയായില്ല.&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;ആന്റണിയും കരുണാകരനും തമ്മിലും ആദ്യം വി.എസും സി.ഐടിയു വിഭാഗവും പിന്നീട് വി.എസും സി.പി.എമിലെ &amp;nbsp;ഔദ്യോഗിക വിഭാഗവും തമ്മിലുള്ളതുമായ പ്രശ്നങ്ങളുമാണ്‌ 1991 മുതലുള്ള സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തിയ ഘടകം എന്ന് നമുക്ക് കാണാന്‍ കഴിയും. വിമതര്‍ നേടുന്ന അമിത മാധ്യമ പ്രധാന്യം അവരെ ശക്തരാക്കുകയും അത് ആദ്യം പാര്‍ട്ടിയേയും പിന്നീട് സര്‍ക്കാരിനേയും ബാധിക്കുന്നതാണ്‌ 1991 മുതലുള്ള അനുഭവങ്ങള്‍. വിമതനെ ഓഡിറ്റ് ചെയ്യാതെ അവനെ പിന്‍തുണച്ച് നേട്ടമുണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിച്ചത്.അതിന്റെ ഫലമായി ഭരണം മോശമാകുകയും ചാനലുകള്‍ക്ക് ടാം റേറ്റിങ്ങും പത്രങ്ങള്‍ക്ക് സര്‍ക്കുലേഷനും കൂടി. ഈ സര്‍ക്കാരില്‍ ചേരാതെ മാറി നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റെ രമേശ് ചെന്നിത്തലയോ കുറച്ച് നാളായ അധര്‍ശ ധീരന്‍ ചമഞ്ഞ് നടക്കുന്ന വി.എം സുധീരനോ ആകും ഇത്തവണ വിമതനാകാന്‍ സാധ്യത. പക്ഷെ ആദ്യത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അത് ഘടക കക്ഷി നേതാക്കള്‍ തന്നെ ആകുന്നു എന്നാണ്‌ കാണാന്‍ കഴിയുന്നത്.&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-818584289772829290?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/818584289772829290/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=818584289772829290' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/818584289772829290'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/818584289772829290'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/05/blog-post_24.html' title='കേരള രാഷ്ട്രിയത്തിലെ രണ്ട് പ്രധാന തോല്‍വികള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-5111902334498407803</id><published>2011-05-16T11:06:00.000+05:30</published><updated>2011-05-16T11:06:48.963+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='UDF'/><title type='text'>തിരഞ്ഞെടുപ്പ് ഫലവും‌ ചില സമുദായ ചിന്തകളും‌</title><content type='html'>ആവേശകരമായ നിയമസഭ തിരഞ്ഞെടുപ്പ് ഫലം‌ ഫോട്ടോ ഫിനിഷിലൂടെ യുഡിഎഫിന് സ്വന്തമായെങ്കിലും‌ എൽഡിഎഫിനും‌ സന്തോഷം പകരുന്ന നേട്ടം സമ്മാനിച്ചൂ .ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ മന്ത്രിസഭ രൂപികരണവും‌ വകുപ്പ് വിഭജന ചർച്ചകളും‌ പൊടിപൊടിക്കുകയാണ്. ഘടകകക്ഷികളുമായുള്ള &amp;nbsp; ഉഭയകക്ഷി ചർച്ചകളേക്കാലും‌ കീറാമുട്ടിയാകുന്നത് സാമുദായിക സന്തുലനം‌ പാലിക്കലാണ് എന്ന അവസ്ഥയിലാണ് യുഡി.എഫ്. ഈ അവസരത്തിൽ‌ ഈ തിരഞ്ഞെടുപ്പ് ഫലത്തിലെ സാമുദായിക കാണക്കുകൾ‌ വെറുതെ പരിശോധിക്കുന്നു.&lt;br /&gt;&lt;br /&gt;ആദ്യം നമുക്ക് എൽഡി.എഫ് എം‌.എൽ.എ മാരുടെ സാമുദായിക വിവരങ്ങൾ‌ നോക്കാം‌. ഇവർ‌ ഭരണത്തിൽ‌ ഇല്ലാത്തതിനാൽ നമുക്ക ഹിന്ദു,മുസ്ലിം ക്രിസ്ത്യൻ കണക്കുക‌ മാത്രം‌ നോക്കാം‌&lt;br /&gt;&lt;b&gt;(മലബാർ‌+മദ്ധ്യകേരളം‌+ തെക്കൻ കേരളം എന്ന് ഫോർമാറ്റിൽ‌ കൊടുക്കുന്നു)&lt;/b&gt;&lt;br /&gt;&lt;br /&gt;ഹിന്ദു സമുദായക്കാർ‌ &amp;nbsp; &amp;nbsp; &amp;nbsp;= 21+16+14=51&lt;br /&gt;മുസ്ലിം സമുദായക്കാർ &amp;nbsp; &amp;nbsp; &amp;nbsp;=06+02+01=09&lt;br /&gt;ക്രിസ്ത്യൻ സമുദായക്കാർ &amp;nbsp;=01+04+03=08&lt;br /&gt;&lt;b&gt;മൊത്തം &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; =68&lt;/b&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി നമുക്ക് യുഡിഎഫിലെ സാമുദായക നില നോക്കാം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;ഹിന്ദു സമുദായക്കാർ‌ &amp;nbsp; &amp;nbsp; &amp;nbsp;= 07+11+8 =26&lt;/div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;മുസ്ലിം സമുദായക്കാർ &amp;nbsp; &amp;nbsp; &amp;nbsp;=23+02+2 =27&lt;/div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;ക്രിസ്ത്യൻ സമുദായക്കാർ &amp;nbsp;=02+15+2 =19&lt;/div&gt;&lt;div&gt;&lt;b&gt;മൊത്തം &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;=72&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി ഇത് കോൺഗ്രസ് പാർട്ടിയിൽ‌ എങ്ങനെ എന്ന് നോക്കാം&lt;/div&gt;&lt;div&gt;&lt;div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;&lt;br /&gt;&lt;/div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;ഹിന്ദു സമുദായക്കാർ‌ &amp;nbsp; &amp;nbsp; &amp;nbsp;= 05+10+07=22&lt;/div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;മുസ്ലിം സമുദായക്കാർ &amp;nbsp; &amp;nbsp; &amp;nbsp;=04+01+02=7&lt;/div&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;ക്രിസ്ത്യൻ സമുദായക്കാർ &amp;nbsp;=02+06+01=9&lt;/div&gt;&lt;div&gt;&lt;b&gt;മൊത്തം &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;=38&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;മന്ത്രിസഭ രൂപികരണത്തിൽ‌ സാമുദായിക പരിഗണന നൽകുന്നതിൽ‌ യുഡിഎഫ് പ്രത്യേകം‌ ശ്രദ്ധിക്കാറുണ്ട്. എന്നാലും‌ സാമുദായിക സംഘടനകൾ‌ ഒരിക്കലും‌ ഹാപ്പിയാകുകയും‌ ഇല്ല. ശശി തരൂരിനെ കേന്ദ്ര മന്ത്രിയാക്കി നായർ‌ &amp;nbsp;ക്വാട്ടയിൽ‌ ഇട്ട് കാണിച്ചപ്പോൾ‌ ഡൽഹി നായർ പറ്റില്ല കേരള നായർ വേണമെന്ന് പറഞ്ഞ എൻ‌.എസ്.എസിനെ പോലെ ഉള്ളവരാണ് ഇവിടെ ഉള്ളത്. എന്നാലും‌ മന്ത്രിസഭാ രൂപീകരണത്തിൽ‌ യുഡിഎഫിലെ സാമുദായിക സമവാക്യങ്ങളുടെ സാധ്യത നോക്കാം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;u&gt;മുസ്ലിം സമുദായം&lt;/u&gt;&lt;/div&gt;&lt;div&gt;സാധാരണഗതിയിൽ 4 ലീഗ് + 1 കോൺഗ്രസ് ക്വാട്ടയാണ് ഉണ്ടാകാറ്. ഇത്തവണ ലീഗ് 5 ചോദിക്കുന്നു എന്ന് കേൾക്കുന്നു. എന്തായാലും‌ ആര്യാടൻ‌ മുഹമ്മദിനെ പുറത്തിരുത്തി ഉള്ള ഒരു കളിക്ക് കോൺഗ്രസ് ശ്രമിക്കില്ല എന്ന് കരുതാം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;u&gt;ക്രിസ്ത്യൻ സമുദായം&lt;/u&gt;&lt;/div&gt;&lt;div&gt;ക്രിസ്ത്യൻ സമുദായത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് പ്രതിനിധിയായി എണ്ണപ്പെടും‌. ടി.എം‌ ജേക്കബ് &amp;nbsp;യക്കോബായ വിഭാഗത്തിലും‌ ഷിബു ബെബി ജോൺ‌ ലത്തീൻ വിഭാഗത്തിലും‌ എണ്ണപ്പെട്ടും‌.സുറിയാനി കത്തോലിക്ക ക്വാട്ടയിൽ‌ 2 എണ്ണം‌ മാണിഗ്രൂപ്പിനാണ്. അത് ഇത്തവണ 3 വേണമെന്നാണ് മാണിഗ്രൂപ്പ് പറയുന്നത്. കോൺഗ്രസിലെ കത്തോലിക്ക ക്വാട്ട ലത്തീനിലോ സുറിയാനിയിലോ ഒന്ന് എന്നാണ്. ഷിബു ലത്തീൻ വിഭാഗത്തിൽ‌ നിന്ന് മന്ത്രിസഭയിൽ‌ വന്നാൽ അത് ഡോമിനിക്ക് പ്രസന്റേഷന്റെ സാധ്യത ഇല്ലാതാക്കുകയും‌ 7 തവണയായി ഇരിക്കൂറിൽ‌ നിന്ന് ജയിക്കുന്ന കെ.സി. ജോസഫിന്റെ സാധ്യത വർദ്ധിപ്പിക്കുകയും‌ ചെയ്യും. പക്ഷെ വരാപ്പുഴ അതിരൂപതയിൽ‌ നിന്നുള്ള സമ്മർദ്ദത്തെ കോൺഗ്രസ് എങ്ങനെ നേരിടും‌ എന്നതാണ് പ്രധാനം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;u&gt;ഹിന്ദു സമുദായം&lt;/u&gt;&lt;/div&gt;&lt;div&gt;സോഷ്യലിസ്റ്റ് ജനതയിലെ കെ.പി. മോഹനനും കെ.ബി ഗണേഷ് കുമാറും നായർ ക്വാട്ടയിലെ രണ്ട് വിലപ്പെട്ട മന്ത്രിസ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി നായർ‌ ക്വാട്ടയിൽ എത്ര മന്ത്രിസ്ഥാനം കോൺഗ്രസ് നൽകുമന്ന് അറിയില്ല എങ്കിലും ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ ഉള്ളവർ‌ ഒരുപാട് ഉണ്ട്&lt;/div&gt;&lt;div&gt;തിരുവഞ്ചൂർ ,കാർത്തികേയൻ,തേറമ്പിൽ,പാലോട് രവി,കെ.മുരളീധരൻ,വിഡി സതീശൻ പി.സി വിഷ്ണുനാഥ തുടങ്ങിയവരിൽ നിന്ന് ആരൊക്കെ ഈ ക്വാട്ട ഫില്ല് ചെയ്യും എന്ന് കാത്തിരുന്ന് കാണാം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി ഈഴവ ക്വാട്ടയിൽ ഇത്തവണ കെ.ബാബുവും അടൂർ പ്രകാശും‌ എതാണ്ട് ഉറപ്പാണ്. പിന്നെ ഉള്ളത് ചിറ്റൂരിലെ അച്യുതനും. ഇവരിൽ നിന്നുള്ള സെലക്ഷൻ താരതമ്യെന എളുപ്പവുമാണ്.&amp;nbsp;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സംവരണ വിഭാഗത്തിൽ‌ നിന്ന് &amp;nbsp;എ.പി. അനിൽ കുമാറോ ജയലക്ഷ്മിയോ വരാനുള്ള സാധ്യതയാണുള്ളത് യുഡീഫിലെ ഏക വനിത അംഗമായ ജയലക്ഷ്മിക്ക് തന്നെയാണ് സാധ്യത&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മറ്റ് സമുദായ ക്വാട്ടയിൽ ശക്തനും ടി.എൻ പ്രതാപനും മന്ത്രിമാരാകാനുള്ള സാധ്യതയും‌ കാണുന്നു. എന്നാൽ‌ മാർത്തോമ സഭക്കോ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കോ മന്ത്രി ഉണ്ടാകുനുള്ള സാധ്യതയും‌ ഇല്ല&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-5111902334498407803?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/5111902334498407803/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=5111902334498407803' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5111902334498407803'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/5111902334498407803'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/05/blog-post_16.html' title='തിരഞ്ഞെടുപ്പ് ഫലവും‌ ചില സമുദായ ചിന്തകളും‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-4147341763026007287</id><published>2011-05-04T11:35:00.007+05:30</published><updated>2011-05-04T12:07:24.050+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='NSS'/><category scheme='http://www.blogger.com/atom/ns#' term='മനോരമ'/><category scheme='http://www.blogger.com/atom/ns#' term='VS'/><category scheme='http://www.blogger.com/atom/ns#' term='മാതൃഭൂമി'/><category scheme='http://www.blogger.com/atom/ns#' term='ദീപിക'/><title type='text'>പെരുന്നയിലെ നായരും മാധ്യമങ്ങളിലെ നായരും</title><content type='html'>വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാൻ‌ തങ്ങൾ‌ സമദൂരം വിട്ട് യുഡിഎഫിനെ പിൻതുണച്ചു എന്ന് NSS  ആക്റ്റിങ്ങ് സെക്രട്ടറി ഇന്നലെ പറഞ്ഞത് . ഇതോടൊപ്പം മറ്റ് ചില കാര്യങ്ങൾക്കൂടി സുകുമാരൻ നായർ പറഞ്ഞിരുന്നു. അതിന്നലെ ഇന്ത്യാവിഷനും‌ ഇന്ന് മംഗളവും‌ കേരള കൗമുദിയും‌ മെട്രോ വാത്തയും‌ റിപ്പോർട്ട് ചെയ്തു. അതിലെ ഏറ്റവും‌ പ്രധാനപ്പെട്ട ഭാഗം ഇതാണ്&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;വി.എസിനെതിരേ കടുത്ത വിമര്‍ശനമാണു സുകുമാരന്‍ നായര്‍ ഉന്നയിച്ചത്‌. വലതുപക്ഷത്തോടുള്ള ആഭിമുഖ്യം കൊണ്ടോ, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകൊണ്ടോ അല്ല സമദൂരം മാറ്റിവച്ചത്‌. വീണ്ടും വി.എസ്‌. മുഖ്യമന്ത്രിയാവുന്നതു തടയുകയായിരുന്നു ലക്ഷ്യം. സംസ്‌ക്കാരമില്ലാത്ത, ജന്യാധിപത്യ വിശ്വാസമില്ലാത്ത ആളാണു വി.എസ്‌. എന്തു വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ആള്‍. മന്നത്തു പദ്‌മനാഭന്‍ ജീവിച്ചിരുന്നെങ്കില്‍ വി.എസ്‌.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നതുപോലെയുള്ള സാമൂഹ്യ അനീതിക്കെതിരേ ശബ്‌ദമുയര്‍ത്തിയേനെയെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;ഇന്ത്യ വിഷൻ ഈ വാർത്ത അവരുടെ വെബ് സൈറ്റിൽ ഇങ്ങനെ നൽകി.വിഎസ് എന്ത്   വൃത്തികേടും  ചെയ്യുന്ന ഒരുത്തൻ എന്നായിരുന്നു തലക്കെട്ട്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/-eKSDtb5bNIA/TcDv-2IaIJI/AAAAAAAAAfA/3JM2xDP3giU/s1600/indvi_05_2011.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 154px;" src="http://4.bp.blogspot.com/-eKSDtb5bNIA/TcDv-2IaIJI/AAAAAAAAAfA/3JM2xDP3giU/s320/indvi_05_2011.JPG" border="0" alt="" id="BLOGGER_PHOTO_ID_5602741799410606226" /&gt;&lt;/a&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div&gt;കഴിഞ്ഞ കുറെ വർഷങ്ങളായി വി.എസിനെ  ആൾ‌ ദൈവമായി വളർത്തിക്കൊണ്ട് വന്ന്  മാ:ഭൂ പത്രം ഈ വാർത്ത 10 ആം  പേജിൽ  വളരെ പ്രാധാന്യം  കുറച്ച് നൽകി. തലക്കെട്ടിലും സൗമനസ്യം കാട്ടി എതിർപ്പ് വി.എസ് ശൈലിയോട്  NSS ( എങ്ങനെ ഉണ്ട്)&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-b7UQuCO3Z2c/TcDxPJzO3GI/AAAAAAAAAfI/hQ5X84ZId-w/s1600/math_05_2011.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 115px; height: 320px;" src="http://1.bp.blogspot.com/-b7UQuCO3Z2c/TcDxPJzO3GI/AAAAAAAAAfI/hQ5X84ZId-w/s320/math_05_2011.JPG" border="0" alt="" id="BLOGGER_PHOTO_ID_5602743179080031330" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ദീപികയാകട്ടെ അതിലും‌ പ്രാധാന്യം കുറച്ച് 7 ആം പേജിൽ ആരും‌ കാണാത്ത രീതിയിൽ‌ ഇങ്ങനെ റിപ്പോർട്ട് ചെയ്തു.യുഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചു എന്ന്  തലക്കെട്ട്&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/-UenpHmdBeHU/TcDxybk3FpI/AAAAAAAAAfQ/kp8iEv50KAY/s1600/deepika_05_2011.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 127px; height: 320px;" src="http://3.bp.blogspot.com/-UenpHmdBeHU/TcDxybk3FpI/AAAAAAAAAfQ/kp8iEv50KAY/s320/deepika_05_2011.JPG" border="0" alt="" id="BLOGGER_PHOTO_ID_5602743785147012754" /&gt;&lt;/a&gt;&lt;br /&gt;മനോരമ പണ്ടേ പ്രൊഫഷനലായത് കൊണ്ട് അവർ‌ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടേ നൽകി.എന്നാൽ‌ മനോരമയും‌ സുകുമാരൻ‌ നായർ പറഞ്ഞ കാര്യങ്ങൾ‌ റിപ്പോർട്ട് ചെയ്യാതെ കൈയടക്കം കാണിച്ചു&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-3aZ-Lsq1hZI/TcDyYDtS7vI/AAAAAAAAAfY/9dp1aYZbIkQ/s1600/mano_05_2011.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 121px;" src="http://1.bp.blogspot.com/-3aZ-Lsq1hZI/TcDyYDtS7vI/AAAAAAAAAfY/9dp1aYZbIkQ/s320/mano_05_2011.JPG" border="0" alt="" id="BLOGGER_PHOTO_ID_5602744431574970098" /&gt;&lt;/a&gt;&lt;br /&gt;മനോരമയുടെയും‌ മാതൃഭൂമിയുടെയും‌ വാർത്തകളെഴുതിയവർ ഏതാണ്ട് ഒരേ തൂവൽ‌ പക്ഷികളേപ്പോലെയുണ്ട്. അപ്പോൾ‌ വാർത്തകൾ‌ ആർക്കൊക്കെ അനുകൂലമായി അലെങ്കിൽ‌ പ്രതികൂലമായി എപ്പോഴൊക്കെ  എങ്ങനെ ഒക്കെ വളച്ചൊടിച്ച് നൽകാം എന്നതിന്റെ ഒരു ഉദാഹരണമായി കിടക്കട്ടേ.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-4147341763026007287?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/4147341763026007287/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=4147341763026007287' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4147341763026007287'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4147341763026007287'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/05/blog-post.html' title='പെരുന്നയിലെ നായരും മാധ്യമങ്ങളിലെ നായരും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-eKSDtb5bNIA/TcDv-2IaIJI/AAAAAAAAAfA/3JM2xDP3giU/s72-c/indvi_05_2011.JPG' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8125109531928971992</id><published>2011-04-20T10:53:00.002+05:30</published><updated>2011-04-20T10:59:50.727+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='എളമരം കരീം'/><title type='text'>എളമരം‌ കരിം‌ ചെയ്ത തെറ്റുകൾ‌</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കേരളത്തിന്റെ വ്യവസായ മന്ത്രി എളമരം‌ കരിം‌ ഈ തിരഞ്ഞെടുപ്പിൽ‌ തോൽക്കണമെന്ന്  ആഗ്രഹിക്കുന്ന  ഒരു ബസ് കണ്ടപ്പോൾ‌ എന്തുകൊണ്ടാകും‌ കരിം‌ തോറ്റുകാണണം‌ എന്ന് അത് എഴുതിയ ആൾ‌ ആഗ്രഹിച്ചത് എന്ന് വെറുതെ ആലോചിച്ച് പോയീ. യഥാർത്ഥ ഇടത് സ്പിരിറ്റ് ഉണ്ട് എന്ന് അവകാശപ്പെടുന്ന പല സൈബർ‌ മാധ്യമങ്ങളും‌ കരിം‌ പരാജയപ്പെടണം‌ അലെങ്കിൽ‌ പരാജയപ്പെടും‌ എന്ന പ്രതീതി നിലനിർത്തുന്നുമുണ്ട്. എന്തുകൊണ്ടായിരിക്കും‌ എളമരം കരിം‌ തോൽക്കണമെന്ന് പലരും‌ ആഗ്രഹിക്കുന്നത്. ബേപ്പൂർ‌ പോലുള്ള ഒരു സി.പി.എം‌ കോട്ടയിൽ‌ കരിം‌ തോൽക്കും‌ എന്നൊക്കെ പ്രചരിപ്പിക്കപ്പെടാനുള്ള കാരണം‌ എന്തായിരിക്കും‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ സർക്കാരിന്റെ വികസന നേട്ടങ്ങളിൽ‌ എല്ലാവരും‌ ഉയർത്തിക്കാട്ടിയ ഒന്നാണ് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് നശിപ്പിക്കാതെ അവയെ സംരക്ഷിക്കുകയും‌ പ്രവർത്തന ലാഭത്തിൽ‌ എത്തിക്കാൻ‌ ശ്രമിക്കുകയും‌ ചെയ്തു എന്നത്. അതിന്റെ ക്രഡിറ്റ് എളമരം‌ കരീമിനാണ് എന്നതാണ് ഇതുവരെ ഉള്ള ചരിത്രം എ.കെ. ആന്റണിയുമായി സഹകരിച്ച് പ്രതിരോധ വകുപ്പിൽ‌ നിന്നുമുള്ള പ്രോജക്റ്റുകൾ‌ സംഘടിപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളെ പുനർജീവിപ്പിച്ചതിന്റെ എല്ല ക്രഡിറ്റും‌ കരീമിന് ഉണ്ട്. എന്നാലും‌ അദ്ദേഹം പരാജയപ്പെടണം‌ എന്ന് വലത് മാധ്യമങ്ങളെക്കാൾ‌ ഇടത് പക്ഷമെന്ന് നടിക്കുന്നവർ‌ ആഗ്രഹിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പൊതുമേഖലയെ നിലനിർത്തുന്നതിനൊപ്പം ചെറുകിട വ്യവസായ മേഖല പരമ്പരാഗത വ്യവസായ മേഖല എന്നിവക്കും‌ കഴിഞ്ഞ 5 വർഷം നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ. ഇതോടൊപ്പം സ്വകാര്യ വ്യവസായങ്ങളും‌ കടന്നു വരണം‌ എന്ന നിലപാടായിരുന്നു കരിം‌ പുലർത്തിയത്. എല്ലാം‌ സ്വകാര്യവൽക്കരിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നയം‌ മറിച്ച് എല്ലാം‌ വേണം‌ എന്നത് തന്നെയായിരുന്നു. സി.പി.എമിന്റെ പാർട്ടി കോൺഗ്രസിലെ നിലപാടുമായി യോജിച്ച് പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം‌. എന്നാൽ‌ കേരള മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാകാനായിരുന്നു കരിമിന്റെ വിധി. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾക്ക് വ്യവസായ മന്ത്രി അപ്രിയനായിരുന്നു എന്നതാണ് ഇതിന്റെ മൂലകാരണം‌. അവരുടെ സ്വപ്ന പദ്ധതിയായ സ്മാർട്ട് സിറ്റി പദ്ധതി വന്നതിന് ശേഷമെ സമാനമായ മറ്റ് പദ്ധതികൾ‌ ഇവിടെ വരാവൂ എന്ന് ശാഠ്യം അവർക്കുണ്ടായി. അത് ആദ്യം സൈബർ‌ സിറ്റി വിവാദത്തിലും‌ തുടർന്ന് സ്വകാര്യ സെസ് വിവാദത്തിലും‌ എത്തി നിന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്.എം.ടിയുടെ ഭൂമി വാങ്ങിയ സൈബർ‌ സിറ്റിക്കാരെ കരിം‌ സഹായിച്ചു എന്നതായിരുന്നു ആദ്യ വിവാദം‌ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു തന്നെ ( ഈ ജോസഫ് സി മാത്യുവിനെപ്പറ്റി വി.എസിന്റെ എല്ലാം‌ എല്ലാം‌ ആയിരുന്നു ഷാജഹാന്റ പുസ്തകത്തിൽ‌ കൂടുതൽ‌ വിവരങ്ങൾ‌ ലഭിക്കും‌) തന്നെ സൈബർ‌ സിറ്റിക്കെതിരെ രംഗത്ത് എത്തി. മാധ്യമങ്ങൾ‌ കരിമിനെ ശത്രുപക്ഷത്ത് നിർത്തി വേട്ടയാടി യൂത്ത് കോൺഗ്രസുകാർ‌ സൈബർ‌ സിറ്റിയുടെ മതിൽ‌ തല്ലിപ്പൊളിച്ചു യഥാർത്ഥ ഇടതരും‌ ശിവൻ‌ മഠത്തിലും‌ കൂടി കേസ് കളിച്ചു അവസാനം‌ സുപ്രിം‌ കോടതിയിൽ‌ പോയി തോറ്റു. അങ്ങനെ വിലയേറിയ 3 വർഷത്തിന് ശേഷം‌ സൈബർ‌ സിറ്റി പണി തുടങ്ങി. അപ്പോഴും‌ സ്മാർ‌ട്ട് സിറ്റി കട്ടപ്പുറത്തായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ വിവാദം കെട്ടടങ്ങുന്നതിനെ മുന്നെ സ്വകാര്യ സെസ് വിവാദമായി. കിൻഫ്രയുടെ ഭൂമി 99 വർഷത്തിന് പാട്ടത്തിനെടുത്തവർക്ക് പോലും‌ സെസ്  നൽകരുത്    എന്നതായിരുന്നു അന്ന് മുഖ്യമന്ത്രിക്ക് ഉപദേഷ്ടാക്കൾ‌ നൽകിയ നിർദ്ദേശം. വലത് മാധ്യമങ്ങൾപ്പോലും‌ സെസ് എന്ന ഭീകരതക്കെതിരെ തൊഴിലാളി വിരുദ്ധതക്കെതിരെ മുതലക്കണ്ണീർ‌ ഒഴുക്കി. എന്നാൽ‌ സ്മാർട്ട് സിറ്റിക്ക് 50% ഭൂമിയിൽ‌ സെസ് നിഷേധിക്കപ്പെട്ടതിനെതിരെയായിരുന്നു പിന്നീട് നടന്ന മറ്റൊരു ചർച്ച .സെസ് അപ്പോൾ‌ മഹത്തരമായ ഒന്നായി . സ്മാർട്ട് സിറ്റിയുടെ കുതന്ത്രങ്ങൾക്കെതിരെ ഉള്ള ഒറ്റമൂലിയായി സെസ് . അതിലെ തൊഴിലാളി വിരുദ്ധതയൊന്നും‌ ഒരിടത്തും‌ ചർച്ച ചെയ്യപ്പെട്ടില്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കിനാലൂർ സംഭവമാണ് കരീമിനെ പിന്നീട് വില്ലനാക്കിയത് സർവ്വേക്ക് വന്ന ഉദ്യോഗസ്ഥരെയും‌ പോലീസിനെയും‌ ആക്രമിച്ച സമരക്കാർ പോലീസുകാരുടെ അടി വാങ്ങി. അതോടെ വീൺറ്റും‌ മാധ്യമ ലോകമുണർന്നു. പ്രശസ്ത നിഷ്പക്ഷ  ഓഞ്ചിയം  ജേർണലിസ്റ്റ് ഷാജഹാനാണ്  അന്ന് ആശയ സമരം‌ നയിച്ചത് സോഷ്യലിസ്റ്റ് ജനതയും‌ മുസ്ലിം‌ ലീഗുമൊക്കെ പിന്നീട് കൂടെയെങ്കിലും‌ ജമായത്ത് ഇസ്ലാമിയും‌ അതിന്റെ പോഷക സംഘടനയായ സോളിഡാരിറ്റിയുമായിരുന്നു സമരത്തിന് മുന്നിൽ നിന്നത്.  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ‌ സി.പി.എമിന് ഓഞ്ചിയത്തൊക്കെ ഉണ്ടായ തിരിച്ചടി കിനാലൂർ‌ മേഖലയിൽ‌ ഉണ്ടാകും‌ എന്ന്  പല  നിഷ്പക്ഷ മാധ്യമ പ്രവർത്തകരും‌  പ്രവചിച്ചിരുന്നെങ്കിലും അതുണ്ടായില്ല എന്ന്  മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പായതോടെ സോളിയും‌ ജമായത്തും‌ കരീമിന് പിൻതുണ പ്രഖ്യാപിക്കുകയും‌ ചെയ്തു.അന്ന് കിനലൂർ‌ കിനാലൂർ‌ എന്ന് കരഞ്ഞവർ ഒന്നും‌ ഇപ്പോൾ‌ ഒന്നും‌ മിണ്ടുന്നില്ല . ജമായത്ത് പത്രത്തിന്റെയും‌ വാരികയുടെയും‌ ഒക്കെ താളുകളിൽ‌ കരീമിനെതിരെ ഉറഞ്ഞു തുള്ളിയവരെയും‌ കാണുന്നില്ല. സോളി സഹയാത്രികരായ ബി.ആർപിയോ നീലകണ്ഠനോ എന്തുകൊണ്ടാണ് ജമായത്ത് നിലപാടിനെ എതിർക്കാത്തത് എന്ന്  എത്ര ആലോചിച്ചിട്ടും‌ മനസിലാകുന്നില്ല&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി പൊതുമേഖല സ്ഥാപനങ്ങൾ‌ ലാഭത്തിലാക്കിയത് ഗുരുദാസനോ ശർമ്മയോ വിജയകുമാറോ ആണ് എന്ന് വെറുതെ ഒന്ന് സങ്കൽപ്പിക്കുക. എന്തായിരിക്കും ഇവിടുത്തെ പുകിൽ. യഥാർത്ഥ ഇടത് നയം‌ ഇടത് ബദൽ‌ എങ്ങനെ നടപ്പിലാക്കാൻ‌ കഴിയും‌ എന്നതിന്റെ ഉത്തമോദഹരണമായി അത് വാഴ്ത്തപ്പെട്ടേനേ. നിർഭാഗ്യവശാൽ‌ കരിം‌ ചിലരുടെ കണ്ണിലെ കരടായിപ്പോയി അതുകൊണ്ട് തന്നെ മാധ്യമ വേട്ട അദ്ദേഹത്തിനെതിരായി . യഥാർത്ഥ ഇടതിനെ പൊക്കിപ്പിടിച്ച് നടന്നിരുന്ന മാധ്യമ പ്രവർത്തരും‌ മാധ്യമ നിരീക്ഷകരും‌ കരീമിന് അഭിനവ കുഞ്ഞാലിക്കുട്ടി എന്ന വിശേഷണം‌ പതിച്ച് നൽകി. പൊതുമേഖല വ്യവസായങ്ങളും‌ ചെറുകിട് വ്യവസായങ്ങളും‌ പാരമ്പര്യ വ്യവസായ മേഖലയുമൊക്കെ നന്നായി നടത്തിയ മന്ത്രി സ്വകാര്യ സ്ഥാപനങ്ങൾക്കൂടി നാടിനാവശ്യമാണ് എന്ന തിരിച്ചറിവിൽ‌ പ്രവർത്തിച്ചതിനാൽ‌ മുതലാളിമാരുടെ തോഴൻ‌ എന്ന പേരുകൂടു പതിച്ചെടുത്തു. സ്വകാര്യ നിക്ഷേപമില്ല മറ്റ് സംസ്ഥാനങ്ങളെ നോക്കൂ അവിടുത്തെ വികസനം‌ നോക്കൂ എന്നൊക്കെ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്ന വലത്   മാധ്യമങ്ങൾ‌ പോലും‌ കരിമിനെ സംശയത്തിന്റെ നിഴലിൽ‌ നിർത്തി ആക്രമിച്ചു എന്നതാണ് ചരിത്രം. അപ്പോൾ‌ കരിം‌ തോൽക്കുക തന്നെ വേണം‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8125109531928971992?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8125109531928971992/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8125109531928971992' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8125109531928971992'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8125109531928971992'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/04/blog-post_20.html' title='എളമരം‌ കരിം‌ ചെയ്ത തെറ്റുകൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-2736661458009298738</id><published>2011-04-12T16:02:00.001+05:30</published><updated>2011-04-12T16:05:04.113+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='UDF'/><category scheme='http://www.blogger.com/atom/ns#' term='LDF'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>ആര്‍ക്ക് വോട്ട് ചെയ്യും</title><content type='html'>അടുത്ത 5 വര്‍ഷത്തെ ഭരണം ആര്‍ക്ക് നല്‍കണമെന്ന് കേരള ജനത തീരുമാനിക്കാന്‍ പോകുകയാണ്‌. ഇനി അതിന്‌ മണിക്കൂറുകള്‍ മാത്രം ബാക്കി.ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക അവര്‍ക്ക് വോട്ട് ചെയ്യുക എന്നതാണ്‌ ഇനി ബാക്കിയുള്ള കര്‍മ്മം. ഭരണ തുടര്‍ച്ച വേണമെന്ന് എല്‍ഡിഎഫും ഭരണമാറ്റം വേണമെന്ന് യുഡിഎഫും പറയുന്നു.&lt;br /&gt;&lt;br /&gt;ഭരണതുടര്‍ച്ച വേണമെന്ന് പറയുന്ന ഇടതുപക്ഷം  അധികാരത്തില്‍ വന്നാല്‍ ഏതാണ്ട്  ഇപ്പോഴുള്ള അതേ ടീം തന്നെയാകും ഭരണത്തില്‍ (സി.പി.ഐയില്‍  മാറ്റങ്ങളുണ്ട്). അതുകൊണ്ട് തന്നെ ഇപ്പോള്‍ കാണുന്ന അതേ പരിപാടികള്‍ അവര്‍ പിന്‍തുടരാന്‍ തന്നെയാണ്‌ സാധ്യത.അതോടൊപ്പം ഇപ്പോഴുള്ള പ്രശ്നങ്ങളൊക്കെ അതേ പോലെ നിലനില്‍ക്കുകയും ചെയ്യും. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത മന്ത്രിമാരും മുഖ്യമന്ത്രി എന്ത് പണിയാണോ ഞങ്ങള്‍ക്കിട്ട് വയ്ക്കാന്‍ പോകുന്നത് എന്ന് കരുതിയിരിക്കുന്ന മന്ത്രിമാരുമായിരിക്കും ഇനിയും ഉണ്ടാകുക. പക്ഷെ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന ക്ഷേമ പ്രവര്‍ത്തങ്ങള്‍ തുടരും  എന്ന് ഉറപ്പിക്കാം. പൊതുമേഖല സ്ഥാപങ്ങള്‍ ലാഭത്തില്‍ തുടരുകയും ചെയ്യും.പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കും മുറക്ക് കിട്ടുകയും ചെയ്യും.എന്നാല്‍ വ്യവസായ  രംഗത്ത് നിക്ഷേപിക്കാന്‍ വരുന്നവരെ കാത്തിരിക്കുന്നത് നിരവധി കീറാമുട്ടികളായിരിക്കും എന്നുറപ്പ്. മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലാത്ത എല്ലാ സംരംഭകരും മാഫിയകളായി മുദ്രകുത്തപ്പെടും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ  സാഹചര്യം ഒത്തുവന്നാല്‍ മുന്‍പ് അദ്ദേഹം അധിക്ഷേപിച്ചവരായാല്‍ പോലും ഫാന്‍ ക്ലബ് നേതാക്കള്‍ ചര്‍ച്ചിച്ചും വ്യാഖ്യാനിച്ചും അവരെ മഹത്വപ്പെടുത്തിക്കൊള്ളും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പുതിയ ഗൂഡ സംഘം രൂപം കൊള്ളുകയും അവര്‍ അജണ്ട നിര്‍ണ്ണയിക്കുകയും ചെയ്യും.അവര്‍ ക്ലീന്‍ ഷീറ്റ് നല്‍കാത്ത എല്ലാ പദ്ധതിക്കും മുഖ്യമന്ത്രി തുരംഗം വയ്ക്കുമെന്ന് ഉറപ്പ്.&lt;br /&gt;&lt;br /&gt;ഇനി യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമ പദ്ധതികള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഭംഗിയായി നടത്തും എന്നാണ്‌ പ്രകടന പത്രിക കണ്ടാല്‍ തോന്നുക എങ്കിലും  അത് നടക്കണമെന്നില്ല.കാരണം ക്ഷേമ പദ്ധതികള്‍ അവരുടെ നയത്തിന്റെ ഭാഗമല്ല. ആദ്യകാലങ്ങളില്‍ അവര്‍ ചിലപ്പോള്‍ പിന്നോട്ട് പോകില്ലായിരിക്കാം എന്നാല്‍ സാമ്പത്തിക വളര്‍ച്ച അവര്‍ ഉദ്ദ്യേശിക്കുന്നത് പോലെ ഉണ്ടായില്ല എങ്കില്‍ അവര്‍ ആദ്യം കൈവയ്ക്കുക  ക്ഷേമ പദ്ധതികളില്‍ ആയിരിക്കും.പണമില്ലാതെ എങ്ങനെ ഇത് നടപ്പിലാക്കും എന്ന് ചോദിക്കാന്‍ അവരുടെ നയവും പരിപാടികളും അനുവദിക്കും.പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് പോകാം എന്ന് മാത്രമല്ല ചിലപ്പോള്‍ പൂട്ടി പോകുകയോ സ്വകാര്യ മേഖലക്ക് കൈമാറുകയോ ചെയ്യാം.&lt;br /&gt;&lt;br /&gt;എന്നാല്‍ അവര്‍ സ്വകാര്യ സംരംഭകരോട് അനുഭാവം പുലര്‍ത്തുന്നതിനാല്‍ സ്വകാര്യ നിക്ഷേപം വിദേശ നിക്ഷേപം എന്നിവക്കുള്ള സാധ്യത തുറന്ന് കിടക്കുന്നു. സ്വകാര്യ നിക്ഷേപം ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജായപ്പെട്ട ഇളമരം കരിം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ യുഡി.എഫിലെ വ്യവസായ മന്ത്രിക്ക് അനുഭവിക്കെണ്ടി വരില്ല ( സുധീരന്‍ ഒരു പാരയാകമെങ്കിലും). അതുകൊണ്ട് തന്നെ ഈ മേഖലയില്‍ വന്‍കുതിപ്പ് പ്രതീക്ഷിക്കാം. പഴയത് പോലെ ഇടതുപക്ഷത്തിന്‌ സ്വകാര്യ നിക്ഷേപത്തിനെതിരെ സമരം ചെയ്യാന്‍ കഴിയില്ല എന്നതും യുഡിഎഫിന്‌  ഈ രംഗത്ത് മുന്നെറ്റം കുറിക്കാന്‍ കഴിയും.&lt;br /&gt;&lt;br /&gt;ഇടതുപക്ഷത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മിലും  ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ ആവര്‍ത്തിക്കും എന്നാണ്‌ ഞാന്‍ കരുതുന്നത് . മീഡിയ പിന്‍തുണ പഴയത് പോലെ വി.എസിന്` ഇനിയുള്ള ടെമില്‍ ലഭിച്ചു എന്ന് വരില്ല. അപ്പോള്‍ പ്രതിപക്ഷവും മുഖ്യധാര മാധ്യമങ്ങളും വി.എസിനെതിരെ ഉറഞ്ഞു തുള്ളിയെക്കാം. അതിന്റെ അന്ത്യം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ വയ്യ&lt;br /&gt;&lt;br /&gt;എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍  അവിടെ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടും എന്നുറപ്പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു ആന്റണി കരുണാകരന്‍ സുവര്‍ണ്ണകാലത്തേക്ക് കോണ്‍ഗ്രസിനെ എത്തിക്കും. ഒരു 80 സീറ്റ് നേടിയാണ്‌ യുഡിഎഫ് അധികാരത്തില്‍ എത്തുക എങ്കില്‍ മാണിഗ്രൂപ്പ് അടക്കമുള്ള ചെറുകക്ഷികള്‍ എന്ത് പുകിലൊക്കെയാകും കാട്ടിക്കൂട്ടുക എന്ന് ആലോചിക്കാനെ വയ്യ.&lt;br /&gt;&lt;br /&gt;അപ്പോള്‍ ഇനി ഓരോരുത്തരും തീരുമാനിക്കുക നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്. ഞാന്‍ എന്തായാലും ഇടതിന്‌ തന്നെ ( ആദ്യമായി സി.പി.ഐക്ക്) വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.ക്ഷേമ പ്രവര്‍ത്തങ്ങള്‍ ഇനിയും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എല്ലാവരും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ മുന്നണികളെ വിലയിരുത്തി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-2736661458009298738?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/2736661458009298738/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=2736661458009298738' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2736661458009298738'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/2736661458009298738'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/04/blog-post_12.html' title='ആര്‍ക്ക് വോട്ട് ചെയ്യും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-89890338149708820</id><published>2011-04-07T10:42:00.005+05:30</published><updated>2011-04-07T11:40:01.681+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ഹരീഷ് മടിയൻ‌'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='വനിത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>ഹരീഷ് മടിയനും‌ ചില നിഷ്കളങ്ക മറവികളും‌</title><content type='html'>ലതിക സുഭാഷിനെതിരെ വി.എസ് അച്യുതാനന്ദന്‍ മോശമായ പരാമര്‍ശം നടത്തിയതിനെപ്പറ്റി സൈബര്‍ സ്പേസില്‍ പല ചര്‍ച്ചകളും നടന്നു.ഈ ചർച്ചകളുടെ ആദ്യ ഘട്ടത്തിലൊക്കെ വി.എസിന്റെത് ഒരു നാക്കുപിഴ അലെങ്കിൽ‌ വി.എസ് വളച്ചൊടിക്കാൻ‌ പാകത്തിന് ഒരു പ്രസ്താവന നടത്തി എന്നതിൽ‌ കവിഞ്ഞ്  ആരും‌ ഒരു സംശയവും‌ പ്രകടിപ്പിച്ചില്ല.എന്നാൽ‌ ചർച്ചക്കിടയിൽ‌ ഒരാൾ‌ കോണ്‍ഗ്രസിലെ അപവാദ കഥകളില്‍ ആരോപിതരായ ചില വനിതാ നേതാക്കളുടെ പേരുകള്‍ പറയുകയും അത്തരത്തിലുള്ള ലിസ്റ്റിലൊന്നും ലതികയുടെ പേര്‍ കേട്ടിട്ടില്ല എന്നും പറയുകയുണ്ടായി.&lt;br /&gt;&lt;br /&gt;&lt;div&gt;&lt;b&gt;santhosh kumar&lt;/b&gt; - ശോഭനാ ജോര്‍ജ്‌, സിമി റോസ്‌ ബെല്‍, റോസക്കുട്ടി, ബിന്ദു കൃഷ്‌ണ തുടങ്ങിയവരെപ്പോലെ അപവാദകഥകളിലൊന്നും ഒരു കഥാപാത്രമായി ലതികയെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ലതികയെക്കുറിച്ച്‌ വി എസ്‌ പറയുമ്പോള്‍ അതിന്‌ ദ്വയാര്‍ത്ഥമുണ്ടെന്ന്‌ തോന്നേണ്ട കാര്യവും എനിക്കില്ല.ദ്വയാര്‍ത്ഥം തോന്നിയവര്‍ ഒരു കാര്യം പറയുക.ഇങ്ങനെ എന്തെങ്കിലും കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?&lt;br /&gt;5 Apr 2011&lt;br /&gt;&lt;br /&gt;ചർച്ചക്കിടയിൽ‌ ഹരീഷ് മടിയൻ‌ എന്ന് സിറ്റിസൺ‌ ജേർണലിസ്റ്റ് കം‌ സാമൂഹ്യപ്രവർത്തകൻ‌ ചുവടെ ചേർത്ത പരമാർശം‌ നടത്തുകയുണ്ടായി&lt;br /&gt;&lt;br /&gt;&lt;b&gt;ഹരീഷ് | മടിയന്‍ . &lt;/b&gt;- പണ്ട്, എന്ന് പറഞ്ഞാല്‍ വളരെ പണ്ട് ചാണ്ടി എന്നൊരാള്‍ പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്നോ? രാത്രി പ്രായമായ ഒരു സഹയാത്രക്കാരി ചാണ്ടിയുടെ ബര്‍ത്തില്‍ എന്തോ കണ്ടു TTE യോട് പരാതിപ്പെട്ടോ?എന്നിട്ട് ചാണ്ടി പറഞ്ഞോ കൂടെയുള്ളത് ഭാര്യ ആണെന്ന്?പിന്നീട് ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ ഭാര്യയെ ടി.വി.യില്‍ കണ്ട പഴയ പരാതിക്കാരി, അന്ന് ട്രെയിനില്‍ കൂടെയുണ്ടായിരുന്നത് ഭാര്യ ആയിരുന്നില്ല എന്ന് പറഞ്ഞിരുന്നോ?&lt;br /&gt;അന്ന് കൂടെയുണ്ടായിരുന്നത് ഭാര്യ തന്നേ എന്ന് ചാണ്ടി മുഖ്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നോ?&lt;br /&gt;പാലക്കാട്ട് നിന്നിറങ്ങുന്ന എക്സ്ക്ലൂസീവ് എന്ന ഒരു മാസികയില്‍ ഇത് സംബന്ധിച്ച് വല്ല വാര്‍ത്തയും വന്നിരുന്നോ?&lt;b&gt;&lt;u&gt;എനിക്ക് ഈയിടെയായി ഭയങ്കര മറവിയാണ്. ഓര്‍മ്മയുള്ളവര്‍ ദയവായി സത്യം പറഞ്ഞു തരിക.&lt;/u&gt;&lt;/b&gt;01:41 (edited 02:23)&lt;br /&gt;&lt;br /&gt;&lt;div&gt;എന്നാൽ‌ ഇതിനെപ്പറ്റി ചർച്ചയിൽ‌ പങ്കെടുത്ത ആളുകൾ‌ ആക്ഷേപം‌ ഉന്നയിക്കുകയും‌ എന്താണ് ഹരീഷ്  ഉദ്ദ്യേശിച്ചതെന്ന് വ്യമക്തമാക്കാൻ‌ ആവശ്യപ്പെടുകയും‌ ചെയ്തു. തനിക്ക് ഭയങ്കര മറവിയാണ് എന്ന് നിഷ്കളങ്കൻ‌ കളിച്ച ഹരീഷ് പക്ഷെ പറഞ്ഞ് വന്നപ്പോൾ‌ ഒരുപാട് പറഞ്ഞു. അതിങ്ങനെ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;ഹരീഷ് | മടിയന്‍&lt;/b&gt; . - ഞാന്‍ പറയാത്ത ആരോപണമാണ് ഇപ്പോള്‍ എന്റെ വായില്‍ തിരുകിയത്. ലതികാസുഭാഷിനു ഈ വിഷയവുമായി ബന്ധമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. &lt;u&gt;&lt;b&gt;മുന്‍പൊരിക്കല്‍ കേട്ടു മറന്ന ഒരു കഥയുടെ സത്യാവസ്ഥ ചോദിച്ചറിയാം എന്ന് കരുതിയാണ് ആ കമന്‍റ് ഇട്ടതു&lt;/b&gt;.&lt;/u&gt;&lt;/div&gt;&lt;div&gt;എനിക്കറിയാവുന്നത്രയും ഞാന്‍ എഴുതി. ഇത്രയും വിവാദമായ സ്ഥിതിക്ക് ബാക്കി കൂടി പറയേണ്ട ബാധ്യത എനിക്കുണ്ടല്ലോ.&lt;b&gt;&lt;u&gt;ആ യാത്രാ വിഷയത്തില്‍ ആണ് ഞാന്‍ ആദ്യമായി ലതികാ സുഭാഷ് എന്ന പേര് കേള്‍ക്കുന്നത്, പാല്ലക്കാട്ടെയും കേരളത്തിലെയും മിക്ക മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ വിവാദത്തില്‍ അവരുടെ പേര് വന്നത് അറിയാം എന്നാണ് എന്റെ ഇപ്പോഴത്തെയും ധാരണ.&lt;/u&gt;&lt;/b&gt;&lt;/div&gt;&lt;div&gt;അമൃതാ എക്സ്പ്രസ്സില്‍ ഏ.സി കോച്ചില്‍ ഒരു സ്ത്രീയുമായി യാത്ര ചെയ്ത വിവാദത്തെപ്പറ്റി ചാനലുകാര്‍ ചോദിച്ചപ്പോള്‍ "എന്റെ കൂടെ എന്റെ ഭാര്യ അല്ലേ യാത്ര ചെയ്യൂ. അതില്‍ വിവാദത്തിന്റെ ആവശ്യമില്ല" എന്നാണ് ഉമ്മന്‍ ചാണ്ടി അന്ന് മറുപടി പറഞ്ഞതെന്നാണ് ഓര്‍മ്മ.അതുകൊണ്ട് ആ വ്യക്തി ഉമ്മന്‍ ചാണ്ടിയാണ് എന്ന് വിശ്വസിക്കാന്‍ എന്റെ പരിമിതമായ വിവരം എന്നെ പ്രേരിപ്പിക്കുന്നു.. കൂടെ യാത്ര ചെയ്തത് ആരാണെന്ന് വേണമെങ്കില്‍ അന്വേഷിക്കേണ്ടതാണ്. ആരെങ്കിലും ഇതെപ്പറ്റി പൊടുന്നനെ ചോദിച്ചാല്‍, എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് വെളിയില്‍ വരും."അയാള്‍ ആരുടെ കൂടെയാണ് പോയതെന്ന് നിങ്ങള്‍ അന്വേഷിക്കൂ." എന്നെ ഞാന്‍ പറയൂ.. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;അന്ന് കേട്ട ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാം&lt;/b&gt;,. ലതികാ സുഭാഷിന്റെ ചര്‍ച്ചയില്‍ ഇത് പറയാന്‍ കാരണമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രി. ഐസ്ക്രീം കേസ് വിവാദം വീണ്ടും ഉണ്ടായ കാലം. "ഒരു മുഖ്യമന്ത്രി" എന്നാണ് വാര്‍ത്ത വന്നത്. ആ വാര്‍ത്തയോട് പ്രതികരിച്ചു ലതികാ സുഭാഷ്‌ ആണ് വനിതാ മാസികയില്‍ ആദ്യം പ്രതികരണം നല്‍കിയത്. "ഒരു മുഖ്യമന്ത്രിക്ക് ഈ നാട്ടില്‍ സ്വന്തം ഭാര്യയുമായി യാത്ര ചെയ്യാന്‍ പറ്റില്ലേ?" എന്നായിരുന്നു അവരുടെ പ്രതികരണം.കൂടെ യാത്ര ചെയ്ത സ്ത്രീ "മുടി ബോബ് ചെയ്ത ഒരു സ്ത്രീയായിരുന്നു ട്രെയിനില്‍ കൂടെ" എന്നാണ് പറഞ്ഞത്. അപ്പോള്‍ ആളുകള്‍ കൂട്ടി വായിച്ചു. മഹിളാ കൊണ്ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയോട് അടുത്ത മുടി ബോബ് ചെയ്ത വനിതാ നേതാവ് ഇവരാണ് എന്ന് പല കോണ്‍ഗ്രസുകാരും അടക്കം പറഞ്ഞു.വനിതയില്‍ വന്ന കത്ത് വെട്ടി "എന്നെ കണ്ടാല്‍ കിണ്ണം കട്ടതാണെന്ന് തോന്നുമോ" എന്ന അടിക്കുറിപ്പുമായാണ് &lt;b&gt;എക്സ്ക്ലൂസീവ് മാസിക പുറത്തിറങ്ങിയത് എന്നാണ് ഓര്‍മ്മ.&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ വിഷയം വിവാദമാകുന്നത് ഇങ്ങനെ, ട്രെയിനില്‍ വെച്ചു ഉമ്മന്‍ ചാണ്ടിയെപ്പറ്റി പരാതി പറഞ്ഞ സ്ത്രീയെ സമാധാനിപ്പിച്ച TTE യെ, ആ ട്രെയിന്‍ രാവിലെ പാലക്കാട്ട് എത്തിയപ്പോള്‍ അന്നത്തെ DySP ബേബി റെയില്‍വേസ്റെഷനില്‍ എത്തി അകാരണമായി അധിക്ഷേപിക്കുന്നു. ചാര്‍ട്ട് വാങ്ങി കീറി കളയുന്നു.. ഇതോടെയാണ് മാധ്യമ പ്രവര്‍ത്തകരും വിഷയം അറിഞ്ഞത്. ആ ചാര്ട്ടിന്റെ കോപ്പിക്കായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആര്‍ക്കും കൊടുക്കാന്‍ റെയില്‍വേതയ്യാറായിട്ടില്ല.&lt;/div&gt;&lt;div&gt;അതിന്റെ പിന്നില്‍ അതിലും വലിയ ചില അടിയൊഴുക്കുകള്‍ നടന്നിരുന്നു. അന്വേഷിച്ചാല്‍ പലതും അന്വേഷിക്കേണ്ടി വരും....അറിയുന്ന എല്ലാം പറയേണ്ട കാര്യം ഇല്ല എന്നാണ് ഇതില്‍ എന്റെ നിലപാട്. അതില്‍ ജീവിതത്തിന്റെയും സുരക്ഷയുടെയും മറ്റും എലമെന്റ്റ് ഉണ്ട്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അന്ന് പ്രതിപക്ഷ നേതാവായ വി.എസ് , പെണ്‍ വാണിഭക്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്ന കാലം. പാലക്കാട്ടെത്തിയ വി.എസ്സിനോട് ആരോ വിഷയം പറഞ്ഞു. വി.എസ് പത്ര സമ്മേളനം നടത്തി. കുഞ്ഞാലിക്കുട്ടി മാത്രമല്ല, പെണ്‍ വിഷയത്തില്‍ ചില ഉന്നതരുടെ പേരുകള്‍ കൂടി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതെല്ലാം അന്വേഷിക്കേണ്ടതാണ്" എന്ന മട്ടിലായിരുന്നു വി.എസ്സിന്റെ പ്രസ്താവന. &lt;b&gt;ദേശാഭിമാനിയില്‍ മാത്രമേ അന്നാ വാര്‍ത്ത വന്നുള്ളൂ എന്ന് ഇപ്പോഴത്തെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകരില്‍ &lt;u&gt;ഒരാള്‍ഓര്‍മ്മിക്കുന്നു.&lt;/u&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;u&gt;എന്നെയും മറ്റു പലരെയും പോലെ വി.എസ്സും ലതികാ സുഭാഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത് ഈ വിവാദവുമായി ബന്ധപ്പെട്ടായിരിക്കും.&lt;/u&gt;&lt;/b&gt; പാലക്കാട്ടെ പഴയ പത്ര സമ്മേളനം അറിയാതെ വി.എസ്സിന്റെ മനസ്സില്‍എത്തിക്കാണും. വി.എസ്സിന്റെ ഈ പഴയ ഓര്‍മ്മയാണ് ഒരു ദുര്‍ബ്ബല നിമിഷത്തില്‍ പുറത്തു വന്നിട്ടുണ്ടാവുക.&lt;b&gt;&lt;u&gt;വയസ് 87, നഷ്ടപ്പെടാന്‍ പാര്‍ട്ടിയുടെ കൈവിലങ്ങുകള്‍ മാത്രം, കിട്ടാനുള്ളത് ഒരു ലോകം, നമ്മെ നമ്മള്‍ ഭരിക്കും ലോകം,&lt;/u&gt;&lt;/b&gt;&lt;/div&gt;&lt;div&gt;"പ്രശസ്തിയെപ്പറ്റി നിങ്ങള്‍ തന്നേ അന്വേഷിക്കൂ" വി.എസ് അത് പറഞ്ഞു പോയതില്‍ ഞാന്‍ തെറ്റ് പറയില്ല.വി.എസ്സിന് കൊടുക്കേണ്ട എക്സ്ക്യൂസ് ഞാന്‍ അര്‍ഹിക്കുന്നില്ല എന്നത് നേര് തന്നേ. &lt;b&gt;&lt;u&gt;ഒടുവില്‍ ഒരിക്കല്‍ക്കൂടി,ആ വിവാദത്തില്‍ എന്നെക്കാള്‍ കൂടുതല്‍ അറിയാവുന്ന ആരില്‍ നിന്നെങ്കിലും എന്തെങ്കിലും കിട്ടുമല്ലോ എന്ന് ഉദ്ദേശിച്ചു മാത്രം ഇട്ട ഒരു കമന്റാണ്.ഒരു ദിവസത്തെ ബസ് വിവാദം ആകുമെന്ന് കരുതിയില്ല.എന്റെ ഒരു കമന്‍റ് ഈ വിവാദം മുഴുവന്‍ വീണ്ടും എടുത്തു പുറത്തിടാന്‍ കാരണമായി, കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം വി.എസ്സും അങ്ങനെ വല്ലതുമാണോ ഉദ്ദേശിച്ചിരിക്കുക??&lt;/u&gt;&lt;/b&gt;&lt;/div&gt;&lt;div&gt;07:27 (edited 07:53)&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എനിക്കൊന്നും‌ ഓർമ്മയില്ല ഓർമ്മയുള്ളവർ‌ പറയൂ എന്ന് എഴുതിയ ഹരീഷ് മണി മണി പോലെയാണ്  വിശദീകരണം‌ എഴുതിയിരിക്കുന്നത് . എനിക്ക് ഇതിൽ‌ ഏറ്റവും‌ ഇഷ്ടപ്പെട്ടത് &lt;u style="font-weight: bold; "&gt;എന്നെയും മറ്റു പലരെയും പോലെ വി.എസ്സും ലതികാ സുഭാഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത് ഈ വിവാദവുമായി ബന്ധപ്പെട്ടായിരിക്കും &lt;/u&gt; ഇവിടെ ഹരീഷ് ഞാനും‌ കടുവാച്ചനും‌ ലൈനിൽ‌ പറയാൻ‌ ശ്രമിക്കുന്നത് കണ്ടോ? ലതിക സുഭാഷിനെപ്പറ്റി വി.എസും‌ ഹരീഷും‌  ആദ്യമായി കേൾക്കുന്നത് തന്നെ ഈ വിവാദവുമായി ബന്ധപ്പെട്ടാണ് അത്രെ. നോക്കണെ കാര്യങ്ങളുടെ പോക്ക്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ വിഷയുമായി ബന്ധപ്പെട്ട് ചർച്ച നടന്ന മറ്റൊരു സ്ഥലത്ത് ഹരീഷിന്റെ വിശദീകരണം‌ പുതിയ ആരോപണങ്ങൾക്ക് കാരണമായി. മുകളിൽ പറഞ്ഞ കമന്റിട്ട സന്തോഷ് കുമാറിന്റെ വകയായിരുന്നു അത്&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;santhosh kumar&lt;/b&gt; - ഇത്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴത്തെ സംഭവമല്ലേ...&lt;/div&gt;&lt;div&gt;അമൃതാ എക്‌സ്‌പ്രസില്‍ ഉണ്ടായിരുന്ന &lt;b&gt;വി ഐ പി ലതികയല്ല. അത്‌ മറ്റൊരു മഹിളാ കോണ്‍ഗ്രസ്‌ നേതാവാണ്‌. അന്ന്‌ ഒരു നിയമസഭാ സീറ്റിനായാണ്‌ ആ നേതാവ്‌ അമൃത എക്‌സ്‌പ്രസില്‍ പോയതെന്നും കേട്ടിരുന്നു. ഏതായാലും ആ വനിതയ്‌ക്ക്‌ ഇക്കുറി തെക്കന്‍കേരളത്തില്‍ സീറ്റ്‌ ലഭിച്ചിട്ടുമുണ്ട്‌. &lt;/b&gt;അതേസമയം അന്ന്‌ ഉമ്മന്‍ചാണ്ടി പത്രസമ്മേളനം നടത്തുകയും തനിക്കൊപ്പം ഉണ്ടായിരുന്നത്‌ ഭാര്യ മറിയാമ്മയായിരുന്നുവെന്ന്‌ പറയുകയും ചെയ്‌തിട്ടുണ്ട്‌.&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങനെ മറ്റൊരു വനിതാ നേതാവുകൂടി സംശയത്തിന്റെ നിഴലിൽ‌ ആയി . എന്നാൽ‌  ഹരീഷ് ഫുൾ‌ ഫോമിലായിരുന്നു. തന്റെ കണ്ടെത്തൽ‌ ഏഷ്യനെറ്റിൽ‌ ചോദിക്കപ്പെട്ടത് ഹരീഷ് ചൂണ്ടിക്കാണിച്ചു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;ഹരീഷ് | മടിയന്‍ &lt;/b&gt;. - &lt;b&gt;ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകന്‍ വിനു പി.കെ.ബിജുവിനോട് ആ 'വിലക്കപ്പെട്ട ചോദ്യം' &lt;/b&gt;ചോദിച്ചു "വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വാരിക എഴുതിയത് പോലെ ഉമ്മന്‍ ചാണ്ടിയുമൊത്ത് ലതികാ സുഭാഷ് നടത്തി എന്ന പറയപ്പെടുന്ന ആ ട്രെയിന്‍ യാത്രയുടെ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അല്ലേ നമ്മള്‍ ഈ പ്രസ്താവനയെ സംശയിക്കുന്നത്? വി.എസ് അത് തന്നെയല്ലേ ഉദ്ദേശിച്ചത്?"&lt;b&gt;എന്നാല്‍ ആ വിഷയത്തില്‍ ചര്‍ച്ചയെ നടന്നില്ല.&lt;u&gt; :))&lt;/u&gt;&lt;/b&gt;&lt;/div&gt;&lt;div&gt;08:59&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt; ഒപ്പം‌ മറ്റൊരു കമന്റിൽ ഹരീഷ് ഇങ്ങനെയും‌ പറഞ്ഞു &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;b&gt;ഹരീഷ് | മടിയന്‍&lt;/b&gt; . - സിമി, ശരി തന്നേ.കഴിഞ്ഞ പത്തു വര്‍ഷത്തെ മുഴുവന്‍ വിവാദങ്ങളും എടുത്തു നോക്കൂ.... വ്യക്തമായ തെളിവുകളോടെ വന്നിട്ടുള്ളത് ഏതു ആരോപണമാണ്?&lt;/div&gt;&lt;div&gt;&lt;b&gt;ഈ വിഷയത്തില്‍ അനാവശ്യമായി കാര്യങ്ങള്‍ മറച്ചു വെക്കുന്നതാണ് പ്രശ്നം ഇത്രയും വഷളാക്കിയത് . മനസ്സില്‍ കളങ്കമില്ലെങ്കില്‍ കുഞ്ഞൂഞ്ഞിന് ആ ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് വാങ്ങി പത്രക്കാരുടെ മുന്നിലിട്ടിട്ടു, ഇന്നാ പിടി, ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു, അതിനെന്താ? എന്ന് ചോദിച്ചുകൂടെ?&lt;/b&gt;&lt;b&gt;എന്തിന് മറച്ചു വെക്കുന്നു? പിണറായി വിജയന്‍റെ പാസ്പോര്‍ട്ട് മുതല്‍ എല്ലാത്തിലും ഈ സുതാര്യതയില്ലാത്തതാണ് പ്രശ്നം വഷളാക്കുന്നത്.മറ്റൊരര്ധത്തില്‍ പറഞ്ഞാല്‍, എന്തോ മറയ്ക്കാന്‍ ഉള്ളതുകൊണ്ടല്ലേ ഒളിക്കുന്നത്‌ എന്ന് ജനം സംശയിക്കും&lt;/b&gt;. അവര്‍ കമന്‍റ് പറയും.സ്ത്രീകളെപ്പോലെ തന്നേ പുരുഷന്മാര്‍ക്കും ഇതില്‍ ഡാമേജ് പറ്റുന്നുണ്ട്.&lt;/div&gt;&lt;div&gt;09:13&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചുരുക്കം‌ പറഞ്ഞാൽ‌ പൊതുപ്രവർത്തകരുടെ കാര്യം‌ കട്ടപ്പൊക.ക്രൈം‌ നന്ദകുമാറോ എക്സ്ക്ലൂസീവുകാരനോ വല്ല സ്ക്കൂപ്പർമാരോ എന്ത് ആരോപണമുന്നയിച്ചാലും‌ അത് തെളിയിക്കേണ്ട്  ബാധ്യത് ആരോപണ വിധേയരുടേതാണത്രെ? പാവം‌ ലതിക സുഭാഷ് അവർ‌ ഇപ്പോൾ‌ എന്തു ചെയ്യും‌ അവരെങ്ങനെ അന്ന് ഉമ്മൻ‌ ചാണ്ടിക്കൊപ്പം‌ യാത്ര ചെയ്തില്ല എന്ന്  തെളിയിക്കും‌.  സമകാലിക മലയാളത്തിലെ ഈ വിവാദമെഴുതിയ ലേഖകന്റെ പേരുനോക്കൂ നീലാംബരദാസ്‌ . സമകാലിക് മലയാളം‌ വാരികയിൽ‌ ഇങ്ങനെ ഒരു ലേഖകനെ ആർക്കെങ്കിലും‌ പരിചയമുണ്ടോ?  ഇയാൾ‌ ഇതിന് മുന്നെയെ പീന്നേയോ എഴുതിയ ലേഖനം‌ ആരെങ്കിലും‌ കണ്ടിട്ടുണ്ടോ? വനിത നേതക്കളേ പ്രത്യേകിച്ച് കോൺഗ്രസിലെ ആർക്കും‌ അധിക്ഷേപിക്കാം‌ അത് പാർട്ടിക്കാർ‌ തന്നെ ചെയ്യും‌ ഷാനിമോൾ‌ ഉസ്മാനെ ഉണ്ണിത്താൻ‌ അപമാനിച്ചത് ഓർക്കുക. ഇപ്പോൾ‌ ലതികയെയും‌ ബിന്ദുവിനേയും‌ സൈബർ‌ സ്പേസിൽ‌ കേട്ടു കേൾവിയുടെ പേരിൽ‌ അധിക്ഷേപിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്നലെ മനോരമ ചാനലിൽ‌ ലതിക പറഞ്ഞത് പോലെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ‌ 10000 ഇൽ‌ ഏറെ സ്ത്രീകളെയാണ് വിവിധ രാഷ്ട്രീയ കക്ഷികൾ‌ പൊതുരംഗത്ത് ഇറക്കിയിട്ടുള്ളത്. അവരൊക്കെ പൊതുരംഗത്ത് തുടരണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കുകയും‌ ചെയ്യുന്നു. നമ്മുടെ അടുത്ത ബന്ധുക്കൾ‌ ഇവരിൽ‌ ഉണ്ടാകാം‌ അലെങ്കിൽ‌ നാളെ ഈ രംഗത്ത് കടന്നു വരാം‌. ഇത്തരത്തിൽ‌ ഗോസിപ്പ് പറഞ്ഞ് മഞ്ഞ പ്രസിദ്ധീകരണങ്ങളേ  ഉദ്ധരിച്ച് നമുക്കവരെ മുളിയിലെ നുള്ളിക്കളയണോ എന്ന് ചിന്തീകുക?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സൈബർ‌ ലോകം‌ നമുക്ക് ഒരുപാട് സ്വാതന്ത്ര്യം‌ നമുക്ക് തരുന്നു. മുഖ്യധാര മാധ്യമങ്ങൾ‌ ഒരു വിഷയം‌ കൈകാര്യം‌ ചെയ്യുന്നത് പോലെ അല്ലാതെ നോക്കിക്കാണാൻ‌ അത് നമുക്ക് സ്വാതന്ത്ര്യം‌ നൽകുന്നു. എന്നാൽ‌ നിർഭാഗ്യവശാൽ‌ അതിൽ‌ കടന്നുവരുന്ന ഉത്തരവാദിത്വമില്ലായമ, ഭരണകൂടം‌ നമ്മളിൽ‌ ആരോപിക്കപ്പെടാനും‌ അതുവഴി നമുക്ക് ലഭ്യമായ സ്വാതന്ത്ര്യം‌ ഇല്ലാതാക്കനുള്ള  കരി നിയമങ്ങളായി അവർ‌ വരുകയും‌ ചെയ്യും. അതുകൊണ്ട് നമുക്ക് അൽപ്പം‌ കൂടി ഉത്തരവാദിത്വ ബോധം‌ കാണിക്കാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-89890338149708820?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/89890338149708820/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=89890338149708820' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/89890338149708820'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/89890338149708820'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/04/blog-post_07.html' title='ഹരീഷ് മടിയനും‌ ചില നിഷ്കളങ്ക മറവികളും‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-8445663512339420664</id><published>2011-04-03T20:52:00.006+05:30</published><updated>2011-04-04T10:48:12.627+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീരേന്ദ്രകുമാര്‍'/><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സോഷ്യലിസ്റ്റ് ജനത'/><category scheme='http://www.blogger.com/atom/ns#' term='മാതൃഭൂമി'/><title type='text'>മാതൃഭൂമിയില്‍ എല്ലാം സോഷ്യലിസ്റ്റ് ജനത മയം</title><content type='html'>മാതൃഭൂമി പത്രത്തിന്റെ മുഖ്യ ഷെയര്‍ ഹോള്‍ഡേഷില്‍  കോണ്‍ഗ്രസുകാരായ കെടിസി ഗ്രൂപ്പിന്‌ ചെറുതല്ലാത്ത സ്വാധീനം ഉണ്ട് എന്ന് മാത്രമല്ല കെ.ടി.സിയിലെ പി.വി.ഗംഗാധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുന്നുമുണ്ട്. എന്നാല്‍ മറ്റൊരു ഷെയര്‍ ഹോള്‍ഡറായ സോഷ്യലിസ്റ്റ് ജനതയുടെ മുഖപത്രം പോലെയാണ്‌ മാതൃഭൂമി പ്രവര്‍ത്തിക്കുന്നത്. എന്നും  സോഷ്യലിസ്റ്റ് ജനതാ നേതാവ് വീരേന്ദ്രകുമാര്‍ മയമാണ്‌ മാതൃഭൂമി . അത് സ്വഭാവികവുമാണ്‌ താനും. എന്നാല്‍ സോഷ്യലിസ്റ്റ് ജനതയിലെ മറ്റ് നേതാക്കളും ആ പാര്‍ട്ടി തന്നെയും വീരേന്ദ്രകുമാറിന്റെ പ്രൊട്ടക്ഷനില്‍ തന്നെയാണ്‍ മാതൃഭുമിയില്‍ അവതരിക്കപ്പെടുന്നത്.എന്നാല്‍ കെടിസി ഗ്രൂപ്പിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‌ ഈ പ്രൊട്ടക്ഷന്‍ എപ്പോഴും ലഭിക്കുകയുമില്ല.&lt;br /&gt;&lt;br /&gt;വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനത എന്ന പാര്‍ട്ടി രൂപീകരിച്ചതോടെ ആ പാര്‍ട്ടിക്ക് ഒരു കേരള കോണ്‍ഗ്രസ് സ്വഭാവം വന്നത് പോലെയായി. എല്ലാം വീരേന്ദ്രകുമാര്‍ മയം. മുതലാളിയുടെ പാര്‍ട്റ്റി നമ്മുടെ പാര്‍ട്ടി എന്ന രീതിയിലാണ്‌ കുറേ നാളുകളായി മാതൃഭൂമി ലേഖകര്‍. സോഷ്യലിസ്റ്റ് ജനത യുഡിഫില്‍ എത്തിയതോടെ യുഡിഎഫിന്റെ ശക്തി വര്‍ദ്ധിച്ച കഥകള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നാം മാതൃഭൂമിയില്‍ വായിച്ചറിഞ്ഞതാണ്‌.എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വയ്പ്പ് കഴിഞ്ഞതോടെ പിണറയിയെ കണ്ടത് പോലെയാണ്‌ ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെ മുഖം. പിണങ്ങിയും പരിഭവം പറഞ്ഞും വീരനും കൃഷ്ണന്‍ കുട്ടിയും ദിവസങ്ങള്‍ തള്ളിനീക്കുന്നു. ചിറ്റൂര്‍ സീറ്റ് കിട്ടുമെന്ന് കരുതി വീരനൊപ്പം നിന്ന് കൃഷ്ണന്‍ കുട്ടിക്ക് ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ &lt;a href="http://www.mathrubhumi.com/online/malayalam/news/story/870703/2011-04-02/kerala" target="_blank"&gt;ഏപ്രില്‍ രണ്ടാം തിയതി ജോര്‍ജ് പൊടിപാറ എഴുതിയ പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് സാധ്യതകളെ വിലയിരുത്താന്‍&lt;/a&gt;&lt;br /&gt;&lt;br /&gt;ലേഖനത്തിന്റെ ആദ്യഭാഗത്ത് തന്നെ വന്‍ മണ്ടത്തരമെഴുതിയാണ്‌ പൊടിപാറ തുടങ്ങുന്നത് അതിങ്ങനെ&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;11 സീറ്റുകളില്‍ ഒന്‍പതും വാരിയെടുത്ത 2006-ലെ ഫലം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ടെന്നു തോന്നുന്നില്ല. അത്തരമൊരു തിരിച്ചടിയെക്കുറിച്ച് യു.ഡി.എഫിനും ആശങ്കയില്ല. അന്ന് 2006-ല്‍ ചിറ്റൂരും മണ്ണാര്‍ക്കാടും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. &lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;എന്നാല്‍ വസ്തുത ഇതല്ല.2006 ഇലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഫ് ജയിച്ചത് ചിറ്റൂരിലും പട്ടാമ്പിയിലുമാണ്‌. മണ്ണാര്‍ക്കാട് ജയിച്ചത് സി.പി.ഐലെ ഡെ.സ്പീക്കര്‍ ജോസ് ബേബിയാണ്‌.തുടര്‍ന്ന് പൊടിപാറ ഇങ്ങനെ പറയുന്നു.&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;ചിറ്റൂരും മണ്ണാര്‍ക്കാടും മാത്രമാണ് ഇടതുമുന്നണി യു.ഡി.എഫിന് നീക്കിവെക്കുന്നത്. സോഷ്യലിസ്റ്റ് ജനതയുടെ നിരാശയും അതൃപ്തിയും ചിറ്റൂരിനെയും പ്രവചനാതീതമാക്കുന്നതായി അവര്‍ പറയുന്നുണ്ട്.&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചിറ്റൂര്‍ സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് കിട്ടാതെ പോയതിലെ ദു:ഖം ഇവിടെ പൊടി തട്ടിയെടുക്കുന്നുണ്ട്.എന്നാല്‍ ലേഖനത്തിന്റെ അവസാനം ഈ ദു;ഖം ഇങ്ങനെ നിറഞ്ഞൊഴുകുന്നത് കാണാം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസ്സും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ശ്രദ്ധേയമായ ചിറ്റൂരില്‍ കെ. അച്യുതന് ഇത്തവണ വിജയം അനായാസമായേക്കില്ല. സോഷ്യലിസ്റ്റ് ജനതയുടെ വരവോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ചിറ്റൂരില്‍ യു.ഡി.എഫിന് കാല്‍ലക്ഷത്തിലേറെ വോട്ടിന്റെ ലീഡുണ്ടായിരുന്നു. പക്ഷേ, ചിറ്റൂര്‍ സീറ്റ് നിഷേധിക്കപ്പെട്ടത് സോഷ്യലിസ്റ്റ് ജനതയെയും ചിറ്റൂരില്‍ മത്സരിക്കാനുറച്ചിരുന്ന പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടിയെയും ആഴത്തില്‍ മുറിപ്പെടുത്തി. ചിറ്റൂരിനു പകരം നീട്ടിയ നെന്മാറ വേണ്ടെന്ന് തീര്‍ത്തുപറഞ്ഞ് ജില്ലയില്‍ മത്സരരംഗത്തുനിന്നേ വിട്ടുനില്‍ക്കുകയാണ് പാര്‍ട്ടി.&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;ഇനി നമുക്ക് ചില വസ്തുതകള്‍ പരിശോധിക്കാം 2006 ഇല്‍ കേരളം മുഴുവന്‍ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ ചിറ്റൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അച്ചുതന്‍ 2012 വോട്ടിന്‌ പ്ലാച്ചിമട സമരനായകരില്‍ ഒരാളും അന്ന് ഇടതുപക്ഷത്തുള്ള ജനതാ ദള്ളില്ലെ കെ.കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിച്ചു 2001 ഇലും ഇരുവരും തമ്മില്‍ മത്സരിച്ചിരുന്നു അന്ന് അച്ചുതന്‍ ജയിച്ചത് വെറും 13809 . തീര്‍ന്നില്ല 1996 ഇലെ ഇടതു തരംഗത്തിലും ഇരുവരും ഏറ്റുമുട്ടി അന്ന് 436 വോട്ടിനാണെങ്കിലും ജയിച്ചത് അച്യുതന്‍. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കൃഷ്ണന്‍കുട്ടി മത്സരിച്ച 3 തവണയും അച്യുതന്‍ കൃഷ്ണന്‍കുട്ടിയെ അട്ടിമറിച്ചിട്ടുണ്ട്.എന്നാല്‍ ഇടതിന്റെ വോട്ടെല്ലാം സോഷ്യലിസ്റ്റ് ജനതയുടെ വോട്ടാണ്‌ എന്നാണ്‌ പൊടിപാറ ധ്വനിപ്പിക്കുന്നത്. മലപ്പുറത്തെ മദ്യദുരന്തവുമായി ബന്ധപ്പെട്ട് വിവാദത്തിലായ അച്യുതനെങ്ങാനും തോറ്റാല്‍ സോഷ്യലിസ്റ്റ് ജനതയുടെ ശക്തി ബോധ്യമായി എന്നും നമുക്ക് മാതൃഭൂമി വഴി കേള്‍ക്കാം.  ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞും നമുക്ക് പല സോഷ്യലിസ്റ്റ് ജനതാ കഥകളും മാതൃഭൂമി വഴി കേള്‍ക്കാം.എല്ലാ മാതൃഭൂമി പത്രപ്രവര്‍ത്തകരും ഇപ്പോഴേ തയ്യായിക്കഴിഞ്ഞിട്ടുണ്ടാകും&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-8445663512339420664?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/8445663512339420664/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=8445663512339420664' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8445663512339420664'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/8445663512339420664'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/04/blog-post_03.html' title='മാതൃഭൂമിയില്‍ എല്ലാം സോഷ്യലിസ്റ്റ് ജനത മയം'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-1482239863087945584</id><published>2011-04-01T13:10:00.002+05:30</published><updated>2011-04-01T13:26:07.290+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മനോരമ'/><title type='text'>അഴിമതിക്കേസില്‍  മനോരമ എഡിറ്റോറിയല്‍ എഴുതും</title><content type='html'>&lt;a href="http://1.bp.blogspot.com/-PZWsXAGPVAs/TZWDqRM8A_I/AAAAAAAAAcA/dbfWvgYIM-Q/s1600/lavlin_manorama.JPG" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 284px; height: 320px;" src="http://1.bp.blogspot.com/-PZWsXAGPVAs/TZWDqRM8A_I/AAAAAAAAAcA/dbfWvgYIM-Q/s320/lavlin_manorama.JPG" border="0" alt="" id="BLOGGER_PHOTO_ID_5590519274645750770" /&gt;&lt;/a&gt;ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് പിണറായി നല്‍കിയ ഹര്‍ജി സുപ്രിം കോടതിയുടെ പുതിയ ബഞ്ച്  തള്ളിയത് മനോരമയുടെ അഴിമതിക്ക് എതിരെ ഉള്ള ധാര്‍മ്മിക രോഷം അണപൊട്ടി. &lt;a href="http://kiranthompil.blogspot.com/2011/02/blog-post_04.html" target=_blank&gt;കുഞ്ഞാലിക്കുട്ടി വിഷയത്തിലോ &lt;/a&gt;    &lt;a href="http://kiranthompil.blogspot.com/2011/02/blog-post_14.html"  target=_blank&gt; ബാലകൃഷ്ണപ്പിള്ള വിഷയത്തിലോ &lt;/a&gt; പാമോലിന്‍ കേസിലോ കാണിക്കാതിരുന്ന അഴിമതിക്കെതിരെ ഉള്ള വികാര പ്രകടനമങ്ങള്‍ വെളിവാക്കുന്ന മനോരഹരമായ മുഖപ്രസംഗം. മനോരമക്ക് അഭിനന്ദനങ്ങള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-1482239863087945584?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/1482239863087945584/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=1482239863087945584' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/1482239863087945584'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/1482239863087945584'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/04/blog-post.html' title='അഴിമതിക്കേസില്‍  മനോരമ എഡിറ്റോറിയല്‍ എഴുതും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-PZWsXAGPVAs/TZWDqRM8A_I/AAAAAAAAAcA/dbfWvgYIM-Q/s72-c/lavlin_manorama.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-4930557670757675664</id><published>2011-03-23T11:47:00.004+05:30</published><updated>2011-03-23T12:47:31.469+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>യഥാർത്ഥ ഇടതർ‌ ജീർണ്ണിക്കുമ്പോൾ‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-kmn1IAhGWr8/TYmTFFwt04I/AAAAAAAAAbI/SOtkAB5rzaI/s1600/onchiyam.GIF"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 186px;" src="http://1.bp.blogspot.com/-kmn1IAhGWr8/TYmTFFwt04I/AAAAAAAAAbI/SOtkAB5rzaI/s320/onchiyam.GIF" border="0" alt="" id="BLOGGER_PHOTO_ID_5587158528384947074" /&gt;&lt;/a&gt;&lt;br /&gt;ആഗോളികരണകാലത്തെ ജനപക്ഷ നിലപാടുകൾ‌ ജനപക്ഷ നിലപാടുകൾ‌ ഉയർത്തിപ്പിടിച്ച് സി.പി.എമിലെ ജീർണ്ണതക്കെതിരെ പുതിയ പ്രസ്ഥാനം‌ കെട്ടിപ്പൊക്കിയ എം‌.ആർ‌ മുരളിയെ പുറത്താക്കി ഓഞ്ചിയം‌ കമ്പനി ഇടത് പക്ഷത്തെ വീണ്ടും‌ നവീകരിച്ചിരിക്കുന്ന വാർത്തയാണ് ഇന്ന് കേട്ടത്. യഥാർത്ഥ ഇടതുപക്ഷം‌ കെട്ടിപ്പൊക്കാനുള്ള പ്രയാസം‌   ആസാദിനും‌ ചന്ദ്രശേഖരനും‌  മാത്രമെ അറിയൂ. എന്നാൽ‌ ഇപ്പോൾ‌ ഇതുവരെ ഇല്ലാത്ത കോൺഗ്രസ് വിരോധം‌ എങ്ങനെ ഇപ്പോൾ‌ വന്നു എന്ന മുരളിയുടെ പ്രസ്താവനയാണ് ഇതിലെ ഏറ്റവും‌ കൗതുകകരമായ സംഗതി.&lt;br /&gt;&lt;br /&gt;ഷൊർണൂർ‌ നഗരസഭ വൈസ് ചെയർമാനായിരുന്ന മുരളി 2009 ഡിസംബറിൽ‌ കോൺഗ്രസുമായി അടവു സഖ്യമുണ്ടാക്കി ജനകീയവികസനസമിതിയുടെ എം.ആര്‍. മുരളി, വിമല, സതീഷ്ബാബു, ഒ.പി. ഗോവിന്ദന്‍കുട്ടി, കെ.വി. പ്രസാദ്, കെ. ലീല, കെ. സരള, വിജയലക്ഷ്മി എന്നിവരെ വിജയിപ്പിച്ച് എടുക്കുകയും‌ ചെയ്തു. അന്ന് മുരളിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയവരിൽ‌  പ്രധാനികളൊക്കെ ഈ അടവ് നയത്തെ സൈദ്ധാന്തികമായി  ന്യായീകരിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ഇതോടുകൂടി സൂപ്പർസ്റ്റാറായ മുരളി ചാനലുകളിലൊക്കെ യഥാർത്ഥ ഇടതിന്റെ പ്രതീകമായി ആഘോഷിക്കപ്പെട്ടു.തുടർന്നാണ് ഓഞ്ചിയം‌ വിപ്ലവം‌ സംഭവിക്കുന്നത്. അവരുടെ മാതൃകപുരുഷനായിരുന്നു മുരളി എന്ന് മാത്രമല്ല തുടര്‍ന്ന് വന്ന  ലോകസഭ തിരഞ്ഞെടുപ്പില്‍ ഷോര്‍ണ്ണൂര്‍ സഖക്കാളും ഓഞ്ചിയം സഖാക്കളും ഇടതിന്റെ തോല്‍വി ഉറപ്പിക്കാനും വലതിന്റെ വിജയം ഉറപ്പിക്കാനും‌ അഹോരാത്രം‌  പ്രവര്‍ത്തിച്ചു.തുടർന്ന നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ‌ മുരളി കോൺഗ്രസുമായി  പരസ്യ സഖ്യമുണ്ടാക്കി മത്സരിക്കുന്ന കാഴ്്ചയാണ് നാം‌ കണ്ടത്. എന്നാൽ‌ ഓഞ്ചിയം‌ സഖക്കളാകട്ടേ കോൺഗ്രസുമായി സഖ്യമെ ഇല്ലാ എന്ന അഴകൊഴമ്പൻ‌ നിലപാട് സ്വീകരിക്കുന്നതാണ് കണ്ടത്. എന്നാൽ‌ ഓഞ്ചിയത്തെ തിരഞ്ഞെടുപ്പ്  ഫലം‌ വിശകലനം‌ ചെയ്യുന്ന ആർക്കും‌ 2009 ഇലെ എം‌.ആർ‌ മുരളി ലൈൻ‌ വ്യക്തമാകും‌. എന്നാൽ‌ ഓഞ്ചിയത്ത് സി.പി.എമിന് കിട്ടുന്ന തിരിച്ചടി ആഘോഷിക്കാൻ‌ ഒവി വാനുമായി പോയ ആരും‌ ഈ കണക്കുകളോ ഈ അടവു നയങ്ങളോ ചർച്ച ചെയ്തില്ല. അങ്ങനെ യഥാർത്ഥ ഇടതുപക്ഷം‌ രണ്ട് പഞ്ചായത്തിലെങ്കിലും‌ ലക്ഷ്യം‌ കണ്ടു എന്ന് വിലയിരുത്തപ്പെട്ടു എന്ന് മാത്രമല്ല അന്ന് മുരളി എടുത്ത പരസ്യ സമീപനത്തെ ഒരു യ. ഇടതനും‌ എതിർത്തതുമില്ല&lt;br /&gt;&lt;br /&gt;പിന്നീട് കേരള രാഷ്ട്രീയത്തിൽ‌ പല സംഭവങ്ങളുമുണ്ടായി. വീരൻ‌ എൽഡിഫ് വിട്ട് യുഡിഎഫിൽ‌ ചേക്കേറി. മഞ്ഞളാം‌ കുലി അലി ലീഗിൽ‌ ചേക്കേറി. അപ്പോഴൊക്കെ ഇവിടുത്തെ യ.ഇടതരൊക്കെ സി.പി.മിന്റെ പ്രശ്നമായി അതൊക്കെ അവതരിപ്പിക്കാൻ‌ മുൻകൈ എടുക്കുകയാണുണ്ടായത് എന്ന് മാത്രമല്ല ഇടതുപക്ഷം‌ വിട്ട് അലിക് നൽകിയ സ്വീകരണത്തിലെ മുഖ്യ ആകർഷണം‌ ഇപ്പോഴത്തെ ഇ.ഏ.സ യുടെ പ്രസിഡന്റ് ആസാദായിരുന്നു. അന്ന് യുഡിഫിലെ കളങ്കിതർ‌ എന്ന ആരോപിക്കപ്പെടുന്നവരും ആ സ്റ്റേജിൽ‌ ഉണ്ടായിരുന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കൊപ്പം‌ ലീഗിലേക്ക് അലി പോയപ്പോഴും‌ ആസാദിന്റെ വക ഒരു വിമർശനവും‌ വന്നില്ല എന്നത് പ്രത്യേകം‌ ഓർക്കണം‌.&lt;br /&gt;&lt;br /&gt;ഇവരൊക്കെ ചേർന്ന് ഇപ്പോൾ‌ മുരളിയിൽ‌ ജീർണ്ണത  ആരോപിച്ച് പുറത്താക്കുമ്പോൾ‌  ചിരിക്കാതെ എന്ത് ചെയ്യും‌. വി.സിന് വേണ്ടി നിലവിളിച്ച് വി.എസ് വരും‌ വി.എസ് വരും‌ എന്ന് പ്രതീക്ഷിച്ച് പലതിരഞ്ഞെടുപ്പികളിൽ‌ ഇവരൊക്കെ കാത്തിരുന്നു. പക്ഷെ വി.എസ് വന്നില്ല. ഇത്തവണ സീറ്റ് നിഷേധിക്കപ്പെടും‌ എന്ന അവസ്ഥയിലെങ്കിലും‌ വി.എസിനെ കിട്ടും‌ എന്ന് ഇവർ‌ പ്രതീക്ഷിച്ചു. പക്ഷെ അതും‌ നടന്നില്ല എന്ന് മാത്രമല്ല ആസാദിന്റെ ഒക്കെ വിലാപങ്ങളെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഇ.പി.ജയരാജ്ന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉൽഘാടം‌ നിർവ്വഹിച്ച് വി.എസ് കുതിക്കാൻ‌ തുടങ്ങി. ഇതൊക്കെക്കണ്ട് എം‌.ആർ‌ മുരളിക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായി. അദ്ദേഹം‌ പതിവ് പോലെ അദ്ദേഹത്തിന്റെ ഭാവി ഉറപ്പിക്കാനുള്ള കരുക്കൾ‌ നിക്കീ ഒപ്പം ചില വസ്തുതകളും‌ പറഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ‌ മുരളിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ല ( ചിലപ്പോൾ‌ ചില അഡ്ജസ്റ്റുമെന്റുകൾ‌ നാളെ നടന്നേക്കാം‌) ഒപ്പം‌ വഞ്ചകൻ‌ എന്ന് പേരുദോഷം‌ പതിച്ച് കിട്ടുകയും‌ ചെയ്തു.&lt;br /&gt;&lt;br /&gt;ഇനിയെങ്കിലും‌ കേരളത്തിലെ വിവിധ മാധ്യമങ്ങൾ‌ ഈ യ.ഇടതർക്ക് ഒരു ഓഡിറ്റ് ഏർപ്പെടുത്തണം‌. പരസ്പര വിരുദ്ധമായ നിലപാടുകൾ‌ എടുക്കുന്ന രാഷ്ട്രീയപ്പാർട്ടികളെ മുച്ചൂടും വിമർശിക്കുന്ന മാധ്യമങ്ങൾ‌ ആ ഗണത്തിലേക്ക് ഇവരെയും‌ പെടുത്തണം‌. കുറെ നാളുകളായി ഒരുപാട് മാധ്യമ സ്പേസ് അപഹരിക്കുന്ന ഇവരെ ഇനിയെങ്കിലും‌ നിഷ്പക്ഷമായി വിലയിരുത്താൻ‌ തയ്യാറാകണം‌. സി.പി.എം‌ വിരുദ്ധത എന്ന സ്പേസിൽ‌ നിന്ന് കൊണ്ട് മാത്രം‌ ഇവരെ വിലയിരുത്തിയാൽ‌ പോരാ എന്നതിലേക്ക് ഈ സംഭവവികാസങ്ങൾ‌ കാരണമാകട്ടെ എന്ന് പ്രതീക്ഷിക്കാം‌&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-4930557670757675664?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/4930557670757675664/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=4930557670757675664' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4930557670757675664'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/4930557670757675664'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/03/blog-post_23.html' title='യഥാർത്ഥ ഇടതർ‌ ജീർണ്ണിക്കുമ്പോൾ‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-kmn1IAhGWr8/TYmTFFwt04I/AAAAAAAAAbI/SOtkAB5rzaI/s72-c/onchiyam.GIF' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-7277357085765557775</id><published>2011-03-18T11:02:00.009+05:30</published><updated>2011-03-21T00:37:13.511+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CPM'/><category scheme='http://www.blogger.com/atom/ns#' term='ചെങ്ങറ'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>വിഢികളുടെ സ്വര്‍ഗ്ഗത്തില്‍ എത്രനാൾ‌ ?</title><content type='html'>87 വയസാകാൻ‌ ഇനിയും‌ 7 മാസം‌ ബാക്കിയുള്ള വി.എസിനെ അനാരോഗ്യം‌ ഉണ്ട് എന്ന് കണ്ടെത്തി മത്സര രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള പിണറായി വിജയന്റെ രഹസ്യ അജണ്ട് വി.എസ് ഫാൻസ് തെരുവിലിറങ്ങി തകർക്കുകയും‌ ഇളഭ്യനായി വി.എസിന്റെ സീറ്റ് മാധ്യമപ്രവർത്തകർ‌ പറഞ്ഞത്  പോലെ  39 ആമതായി പിണറായി വിജയൻ‌ പ്രഖ്യാപിക്കുകയും‌ ചെയ്തു. മാത്രവുമല്ല ഇനി ഇടതിന് ഭരണം‌ കിട്ടിയാൽ‌ വി.എസ് തന്നെ നയിക്കുകയും‌ ചെയ്യുമെന്നും‌ ഉറപ്പായി&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഏതാണ്ട് ഒരാഴ്ച  മുന്നെ വരെ .എസിനെ മത്സരിപ്പിക്കുമെന്ന പ്രതീതി നിലനിന്നുരുന്നിരുന്നു. അപ്പോൾ‌ &lt;/div&gt;&lt;div&gt;നമ്മുടെ ചാനലുകളിൽ‌  യഥാർത്ഥ ഇടതിന്റെ  ആളുകളൊക്കെ ചർച്ചിക്കാൻ‌ എത്തിയിരുന്നു. അത്തരം‌ ഒരു ചർച്ചയിൽ‌ സി.പി.എം‌ വക്കീലായ ഭാസുര ചന്ദ്രബാബു വി.എസ്  മത്സരിക്കുന്നത് ജയസാധ്യത വർദ്ധിപ്പിക്കും‌ എന്ന് വിലയിരിരുത്തിയീരുന്നു. എന്നാൽ‌ അന്ന് മറുഭാഗത്ത് ഉണ്ടായിരുന്ന ആസാദ് പറഞ്ഞത് എങ്ങനെയും‌ ജയിക്കുക എന്ന മൂലധന ശക്തികളുടെ താൽപ്പര്യമാണ് വി.എസ്ഇനെ മത്സരിപ്പിക്കുക എന്നത് വഴി സി.പി.എം‌ കാണിക്കുന്നത് എന്നായിരുന്നു. ആഗോളവൽക്കരണ കാലത്തെ ജനപക്ഷ രാഷ്ട്രീയനിലപാടുകൾ‌ ഉയർത്തിക്കാട്ടിയ വി.എസിന് എങ്ങനെ കോർപ്പറേറ്റ് നേതാക്കളായ ഐസക്കിനും‌ കരീമിനുമൊക്കെ വേണ്ടി വോട്ട് ചോദിക്കാൻ‌ കഴിയുമെന്നൊക്കെ ആയിരുന്നു അന്നത്തെ പ്രധാന ചർച്ച&lt;/div&gt;&lt;div&gt;&lt;br /&gt;എന്നാൽ‌ വി.എസിന് സീറ്റില്ല എന്നതായതോടെ ഇതേ ചർച്ചകർ‌ വിണ്ടും‌ രംഗപ്രവേശനം‌ ചെയ്തു. ഇത്തവണത്തെ വാദം‌ മറ്റൊന്നായിരുന്നു ആഗോളവൽക്കരണ കാലത്ത് ജനപക്ഷ നിലപാടുകൾ‌ ഉയർത്തിപ്പിടിച്ച വി.എസിന്റെ ചെറുത്ത് നിൽപ്പിനുള്ള സാധ്യത അവസാനിച്ചു അത്രെ ഇനി സി.പി.എമിൽ‌ പ്രതീക്ഷ ഇല്ല എന്നായി. ഒപ്പം‌ വി.എസ് എന്ന വ്യക്തിയെ അല്ല അദ്ദേഹം‌ ഉയർത്തിപ്പിടിച്ച നിലപാടുകളാണത്രെ ജനങ്ങളേ ആകർഷിച്ചത്. &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നാൽ‌ വീണ്ടും‌ സീറ്റ് കിട്ടിയതോടെ ആസാദും‌ കൂട്ടരും‌ വീണ്ടും ഉടക്കി. പക്ഷെ ഉമേഷ് ബാബവും‌ കൂട്ടരും‌ വി.എസ് തന്നെയാണ് ആഗോളവൽക്കരണ കാലത്തെ ഇടത് ബദൽ‌ എന്നായിരുന്നു ആവർത്തിക്കുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;87 വയസുള്ള വി.എസ്  മാധ്യമങ്ങൾക്ക് പ്രിയങ്കരനായിട്ട് ഏതാണ് 8 വർഷമേ ആയിട്ടുള്ളൂ അതിന് മുന്നെ ഇന്ന് ഇ.പി. ജയരാജനൊക്കെ ഉള്ള ഒരു ഇമേജായിരുന്നു വി.എസിന് ഉണ്ടായിരുന്നത്  1998 ഇലെ വിവാദമായ പാലക്കാട് സമ്മേളനത്തിൽ‌ നീണ്ട പ്രവർത്തന പാരമ്പര്യമുള്ള സഖാക്കളെ അരിഞ്ഞ് വീഴ്ത്തിയ പകയുടെ ആൾരൂപമായിരുന്നു ഏതാണ് 2002 വരെ വി.എസിന് ഉണ്ടായിരുന്നത്. എന്നാൽ‌ പ്രതിപക്ഷ നേതാവായി വി.എസ് നടത്തിയ സമരങ്ങളാണ് വി.എസ് ഇന്ന് ആഘോഷിക്കപ്പെടുന്ന ജനകീയ രാഷ്ട്രീയത്തിന്റെ അപ്പസ്തോലൻ‌ എന്ന പ്രതിഛായ നേടിക്കൊടുത്തത്.  ആ സമരങ്ങളുടെ പേരിൽ‌ നടന്ന ബാർഗൈനിങ്ങിന്റെ ഭാഗമായിരുന്നു 2006 ഇലെ മുഖ്യമന്ത്രി ലബ്ദി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ജനകീയ സമരങ്ങളിലൂടെ ശ്രദ്ധേയനായ വി.എസ് ജനകീയ വിഷയങ്ങളിൽ‌  മുഖ്യമന്ത്രി ആയിരിക്കേ എങ്ങനെ ഇടപെട്ടു എന്നതാകണം‌ അദ്ദേഹം‌ മുന്നോട്ട് വച്ച ആശയങ്ങളെ വിലയിരുത്തുന്നവർ‌ ചെയ്യേണ്ടത്. സി.പിഎമിലെ ഔദ്യോഗിക  വിഭാഗം‌ ആഗോളീകരണ കാലത്ത് മൂലധന ശക്തികളോട് നിരന്തരം‌ സന്ധി ചെയ്തുകൊണ്ട് ജനപക്ഷ രാഷ്ട്രീയത്തിൽ‌ നിന്ന് മാറി നിൽക്കുന്നു എന്ന പരാതി നിരന്തരം‌ ഉന്നയിക്കുന്നവർ‌  ജനപക്ഷ നിലപാടുകളിൽ‌ വി.എസ് മുഖ്യമന്ത്രി ആയിരിക്കേ എടുത്ത നിലപാടുകളെപ്പറ്റി വിലയിരുത്തെണ്ടതാണ്. അത് വിലയിരുത്തിയാൽ‌ മാത്രമെ വീണ്ടും‌ വി.എസിനെ മുഖ്യമന്ത്രി ആക്കണമെന്ന വാദത്തിന് കഴമ്പുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിഎസ് മുഖ്യമന്ത്രി ആയപ്പോൾ‌ ഉയർന്ന വന്ന 3 ജനകീയ  പ്രശ്നങ്ങളെ നമുക്ക് ഒന്ന് പരിശോധിക്കാം&lt;/div&gt;&lt;div&gt;1) മൂലമ്പള്ളി സമരം‌&lt;/div&gt;&lt;div&gt;2) ചെങ്ങറ സമരം‌&lt;/div&gt;&lt;div&gt;3) സ്മാർട്ട് സിറ്റി ഭൂമിപ്രശ്നം‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൂലമ്പള്ളി സമരത്തിൽ‌ ഇപ്പോഴും‌ സജീവമായി ഇടപെടുന്നവർ‌ തന്നെയാണ് വി.എസിന്റെ ജനപക്ഷ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കുന്നത്.അവർ‌ പറയുന്നു ഇതുവരെ മൂലമ്പള്ളിക്കാരുടെ പ്രശ്നങ്ങ‌ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന്. വി.എസ്  എന്തുകൊണ്ട് ഇവരുടെ പ്രശ്നത്തിൽ‌ ഇടപെടുന്നില്ല എന്ന് ആരും‌ ചോദിക്കുന്നില്ല. മൂലമ്പള്ളി പ്രശ്നം‌ തന്നെ ഉണ്ടായത് ആഗോളീകരണ കാലത്തെ മൂലധന ശക്തികളുടെ താൽപ്പര്യം‌ സംരക്ഷിക്കുന്ന ഒരു പ്രോജക്റ്റിന് വേണ്ടിയാണ് എന്ന് നമുക്കറിയാം‌. ടോമിൻ‌ തച്ചങ്കരിയെ കുടുക്കാൻ‌  ശ്രമിച്ച ആവേശമോ വ്യാജ സിഡി നിർത്തിക്കാൻ‌ ശ്രമിച്ച ആവേശമോ എന്തിന് സ്വകാര്യ സെസ് സ്ഥാപനങ്ങളെ തടയാൻ‌ നടത്തിയ ആവേശമോ ഒന്നും‌ എന്തുകൊണ്ട് തന്റെ ഫാൻക്ലബ് നേതാക്കൾ‌ നയിക്കുന്ന മൂലമ്പള്ളി പ്രശ്നം‌ പരിഹരിക്കാൻ‌ വി.എസ് ശ്രമിച്ചില്ല. മൂലമ്പള്ളിക്കാർക്ക് ബദൽ‌ സൗകര്യങ്ങൾ‌ ഉണ്ടാക്കിയിട്ട് മതി വല്ലാർപ്പാടം‌ ടെർമിനൽ‌ പോലെ ഉള്ള മൂലധന സംരംഭങ്ങൾ‌ എന്ന് എന്തുകൊണ്ട് വി.എസ് പറഞ്ഞില്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി ചെങ്ങറ സമരത്തിലേക്ക് വന്നാൽ‌  ഇവരുടെ പ്രശ്നവും‌ വി.എസ് കൈകാര്യം‌ ചെയ്തത് എങ്ങനെ ആയിരുന്നു എന്നറിയാൻ‌ ളാഹ ഗോപാലന്റെ അഭിമുഖത്തിലെ ഒരു ഭാഗം‌ കടമെടുക്കുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-family: 'Trebuchet MS', Trebuchet, Verdana, sans-serif; font-size: 13px; line-height: 18px; "&gt;&lt;b&gt;? &lt;i&gt;മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് ചര്‍ച്ച പരാജയമായി മാറിയത്?&lt;/i&gt;&lt;br /&gt;ചര്‍ച്ചയല്ല നടന്നത്. ഒരു നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ആദിവാസികളെയും വ്യവസായങ്ങളെയും തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും. ഭൂരഹിതന്‍ സമരം മതിയാക്കി പോയില്ലെങ്കില്‍ മുള്ളും കൊമ്പുമുള്ള പൊലീസിനെ കാണേണ്ടിവരും. ഈ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം.&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി സ്മാർട്ട് സിറ്റി വിഷയത്തിലേക്ക് വന്നാൽ‌ 2000 രൂപ സെന്റിന് നൽകി ലക്ഷങ്ങൾ‌ വിലയുള്ള ഭൂമി വിട്ട്കൊടുക്കേണ്ടി വന്നവർ‌ ഒരുവർഷം‌ സമരം‌ ചെയ്തിട്ടും‌ ഒരു ആദർശ ധീരരും‌ അവരെ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല മൂലധന താൽപ്പര്യങ്ങൾ‌ ബാർഗൈൻ ചെയ്തുറപ്പിച്ച് സ്മാർട്ട് സിറ്റിക്കാർ‌ പണി തുടങ്ങുകയും‌ ചെയ്തു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി കോർപ്പറേറ്റ്വൽക്കരിക്കപ്പെടുകയും‌ മാഫിയകളുടെ പിടിയിലായതുമായ ചില സി.പി.എം‌ മന്ത്രിമാരുടെ വകുപ്പുകൾ‌ പരിശോധിക്കാം‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കിളിരൂർ‌ വി.ഐ.പി എന്നും‌ മുറിയിഗ്ലീഷുകാരി എന്നും‌ പരിഹസിക്കപ്പെടുന്ന പി.കെ ശ്രീമതി ടീച്ചറുടെ ആരോഗ്യവകുപ്പിന്റെ പ്രവർത്തവം‌ നിഷ്പക്ഷമായി വിലയിരുത്തിയാൽ‌ അത് കോർപ്പറേറ്റ് താൽപ്പര്യങ്ങളുള്ള ഒന്നല്ല എന്ന് കാണാനാകും‌. കേരളത്തിലെ എല്ലാ സർക്കാർ‌ ആശുപത്രികളും‌ മെച്ചപ്പെട്ടു എന്നത് അവ സന്ദർശിക്കുന്നവർക്ക് മനസിലാകും‌. എന്നാൽ‌ ശ്രീമതി ടീച്ചറുടെ വകുപ്പിനെ എങ്ങനെയാണ് വി.എസിന്റെ സൈന്ധാതികൻ‌ നീലകണ്ഠൻ‌ വിശേഷിപ്പിച്ചത് എന്ന് നോക്കുക&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;b&gt;വിദ്യാഭ്യാസമെന്ന പോലെ കേരളത്തിന്റെ ആഗോളപ്രസിദ്ധമായ ആരോഗ്യമാതൃക തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു ഭരണമാണിത്. ഇതിനായി ബോധപൂര്‍വം തന്നെ ശ്രമിക്കുകയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. ഡോക്ടര്‍മാരെ പ്രകോപിപ്പിച്ച് നിരവധി സമരങ്ങളുണ്ടാക്കി പൊതു ആരോഗ്യസംവിധാനം തകര്‍ത്തു. ഓരോ വര്‍ഷവും മുറ തെറ്റാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പകര്‍ച്ചവ്യാധി വരുന്നു. ചികിത്സാച്ചെലവ് ആര്‍ക്കും താങ്ങാനാവാത്തവിധം കുതിച്ചുയരുന്നു. &lt;/b&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കുന്നതിനൊപ്പം‌ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ‌ ശ്രമിച്ചതിന്റെ പേരിൽ‌ മന്ത്രി എളമരം‌ കരിം‌ കേൾക്കാത്ത പഴികളില്ല.&lt;/div&gt;&lt;div&gt; അദ്ദേമാണ്  നവലിബറൽ‌ മുഖത്തിലെ പ്രധാനികളിൽ‌ ഒരാൾ‌. അതുപോലെ അമേരിക്കൻ‌ ചാരനെന്ന് ഒളിഞ്ഞും‌ തെളിഞ്ഞും‌ അധിക്ഷേപിക്കപ്പെടുന്ന തോമസ് ഐസക്ക്.കേരളത്തിലെ നികുതി വരുമാനം‌ വർദ്ധിപ്പിക്കുകയും‌ ഇടതുപക്ഷത്തിന്റെ നയമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം‌ കണ്ടെത്തുകയും‌ ചെയ്ത ഐസക്കുമൊക്കെയാൺ` മാഫിയ കോർപ്പറേറ്റ് താൽപ്പര്യക്കാരായി ബ്രാന്റ് ചെയ്യപ്പെട്ടത്. വി.എസ് കോടിയേരിക്ക് വേൺറ്റി പ്രചരണത്തിനിറങ്ങുമോ എന്ന് ആരും‌ ചോദിക്കില്ല. പക്ഷെ ഐസക്കിനും‌ കരീമിനും‌ വേണ്ടി ഇറങ്ങുമോ എന്ന് മാത്രമെ ചോദ്യമുള്ളൂ&lt;br /&gt;&lt;br /&gt;പ്രതിപക്ഷത്തിരിക്കുമ്പോൾ‌ റിയലയൻസിന്റെ മൊബൈയിൽ‌ ടവറിന് എതിരെ വരെ സമരം‌ ചെയ്ത ചരിത്രമാണ് വി.എസിന് ഉള്ളതെന്നാണ് ഷാജഹാൻ‌ പറയുന്നത്. ആ സമരനായകൻ‌ മുഖ്യമന്ത്രി പദം‌ കിട്ടിയ ശേഷം‌ അന്ന്  പിൻതുണക്കുകയും‌ തന്റെ രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കാൻ‌ ഉപയോഗിക്കുകയും‌ ചെയ്ത സമരങ്ങളോടും‌ വിഷയങ്ങളോടും‌ മുഖ്യമന്ത്രി ആയതിന് ശേഷം‌ എങ്ങനെ പ്രതികരിച്ചു എന്നതുകൂടി വിശകലനം‌ ചെയ്തിട്ടല്ലേ ഇതാ ഈ നാടിന്റെ മിശിഹാ എന്നൊക്കെ ബ്രാന്റ് ചെയ്യേണ്ടത്. അതൊന്നും‌ പ്രാവർത്തീകമാക്കത്ത ആളേ കാപട്യക്കാരൻ‌ എന്നല്ലെ സാധാരണ വിശേഷിപ്പിക്കാറ്?ഇപ്പോൾ‌ വി.എസിന്റെ മൈലേജ് ഉയർത്തിയ പിള്ള വിഷമോ കുഞ്ഞാലിക്കുട്ടി വിഷയമോ പോലും‌ കേരളത്തിലെ മുഖ്യധാര പത്രങ്ങൾക്ക് മുഖപ്രസംഗ വിഷയം‌ പോലുമായിട്ടില്ല എന്നതെല്ലെ വസ്തുത.പിന്നെ എന്ത് കണ്ടിട്ടാണ് വി.എസ് ആഗോളീകരണകാലത്തെ ജനപക്ഷ നിലപാടിന്റെ ആൾരൂപമാണ് എന്ന് എഴുതിവിടന്നത് എന്നോർക്കുമ്പോൾ‌ ചിരിക്കാതെ വയ്യ&lt;/div&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-7277357085765557775?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/7277357085765557775/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=7277357085765557775' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/7277357085765557775'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/7277357085765557775'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/03/blog-post_18.html' title='വിഢികളുടെ സ്വര്‍ഗ്ഗത്തില്‍ എത്രനാൾ‌ ?'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-3292866423410874063</id><published>2011-03-14T10:13:00.004+05:30</published><updated>2011-03-14T12:02:22.119+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീരേന്ദ്രകുമാര്‍'/><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>വീരേന്ദ്രകുമാറിന്‌ മാത്രം കിട്ടുന്ന ഇളവുകള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-BCTX29MrxmQ/TX219DNtREI/AAAAAAAAAZQ/kwaxdaK_2sM/s1600/DheeranumVeeranum%2B%25281%2529.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 320px;" src="http://1.bp.blogspot.com/-BCTX29MrxmQ/TX219DNtREI/AAAAAAAAAZQ/kwaxdaK_2sM/s320/DheeranumVeeranum%2B%25281%2529.JPG" border="0" alt="" id="BLOGGER_PHOTO_ID_5583819173448729666" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;എം.പി വീരേന്ദ്രകുമാര്‍  കേരള രാഷ്ട്രീയത്തിലെ വ്യത്യസ്ഥമായ മുഖമാണ്‌. ഒരേ സമയം രാഷ്ട്രീയക്കാരന്റെയും എഴുത്തുകാരന്റെയും പത്രസ്ഥാപന ഉടമയുടെയും പരിസ്ഥിതി വാദിയുടെയും ആഗോളവല്‍ക്കരണ വിരുദ്ധന്റെയും മുഖങ്ങളില്‍ നമുക്ക് വീരേന്ദ്രകുമാറിനെ കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കടന്നു പോകുന്ന മാധ്യമ വിചാരണയില്‍ വീരേന്ദ്രകുമാര്‍ പെടുകയില്ല. ഗാട്ടും കാണാചരടും എന്ന പുസ്തകം തകര്‍ത്ത് വില്‍ക്കുന്ന കാലത്ത് അതേ സാമ്പത്തീക നയം നടപ്പിലാക്കുന്ന ധനകാര്യ സഹമന്ത്രിയായി തുടാരാന്‍ വീരേന്ദ്രകുമാറിന്‌ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വാക്കും പ്രവര്‍ത്തിയും രാഷ്ട്രീയക്കാരെ സംബന്ധിച്ച് മിക്കപ്പോഴും രണ്ട് വഴിക്കാണ്‌. ഇന്നലെപ്പറഞ്ഞത് ഇന്ന് മാറ്റിപ്പറയേണ്ട അവസ്ഥയിലൂടെ കടന്ന് പോകാത്ത രാഷ്ട്രീയക്കാരില്ല അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസവുമില്ല.എന്നാല്‍ നിലപാട് മാറ്റുന്ന രാഷ്ട്രീയ നേതാവ് പഴയ നിലപാടുകളുടെ പേരില്‍ കാലാകാലം വേട്ടയാടപ്പെടാറുണ്ട്.എന്നാല്‍ എംപി വീരേന്ദ്രമുകുമാറിനെ സംബന്ധിച്ചിടത്തോളം ഈ വേട്ട അദ്ദേഹത്തിന്‌ കാര്യമായി ഏല്‍ക്കേണ്ടി വന്നിട്ടില്ല.ഒരു മാധ്യമസ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കില്ല എന്ന പരസ്പര ധാരണയില്‍ വീരന്‍ മിക്കപ്പോഴും ഈ വിചാരണയില്‍ നിന്ന് രക്ഷപ്പെടും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെ ഉള്ളത് സാംസ്ക്കാരിക നായ്കരുടെ ആക്രമണമാണ്‌. മാതൃഭൂമി പോലെ സാംസ്ക്കാരിക നായകര്‍ക്ക് കോളമെഴുതാനും സ്വയം വളരാനുമുള്ള ഒരു പ്ലാറ്റ്ഫോമിനെ തള്ളിക്കളായാന്‍ പുകസ ഇതര സാംസ്ക്കാരിക നായകര്‍ തയ്യാറായിട്ടില്ല. പിന്നെ പുസ്തകം പ്രകാശനം ചെയ്യാന്‍ മാതൃഭൂമി ബുക്ക്സും കൂടിയാകുമ്പോള്‍ മൌനം വിദ്വാന്‍ ഭൂഷണം എന്ന നിലയിലാകും കാര്യങ്ങള്‍. സി.പി.എം അനുകൂല ബുദ്ധിജീവികള്‍ ഇടതുപക്ഷത്തോട് കാണിക്കുന്ന വിധേയത്വം സി.പി.എം വിരുദ്ധരും  പൊതു സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരുമായ ബുദ്ധിജീവികള്‍ വീരേന്ദ്രകുമാറിനോട് കാണിക്കുന്നു&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;ഭൂമികൈയേറ്റമായാലും ഐസ്ക്രിം കേസിലെ മുന്‍നിലപാടില്‍ നിന്നുള്ള മാറ്റമായാലും നയവും പരിപാടിയും മറന്നുള്ള സഖ്യമായാലും വീരേന്ദ്രകുമാറിന്റെ കാര്യമാകുമ്പോള്‍ അത് വിസ്മരിക്കപ്പെടുകയോ അലെങ്കില്‍ വെള്ളയടിക്കപ്പെടുകയോ ചെയ്യും. മറ്റ് രാഷ്ട്രീയ നേതാക്കളെ ചോദ്യശരം കൊണ്ട് മൂടുന്ന കൊടി കുത്തിയ മാധ്യമപ്രവര്‍ത്തകര്‍ പോലും വീരന്റെ മുന്നിലെത്തുമ്പോള്‍ കവാത്ത് മറക്കും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എല്‍ഡിഫില്‍ വീരനുള്ളപ്പോള്‍ കരുണാകരന്റെ മുരളി സ്നേഹത്തെപ്പറ്റിയും മക്കള്‍ രാഷ്ട്രീയത്തെപ്പറ്റിയും വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ളതിന്‌ കണക്കില്ല. എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത് തന്റെ മകനെ കല്‍പ്പറ്റയില്‍ മത്സരിപ്പിച്ചപ്പോള്‍ ഈ മാനദണ്ഡം ബാധകമായില്ല. ഇടതുമായി തെറ്റി വലതെത്തിയപ്പോഴും കല്‍പ്പറ്റ് സീറ്റില്‍ മകന്‍ സീറ്റ് ഉറപ്പാക്കിയ ശേഷം ഞാന്‍ ഇനി മത്സര രംഗത്തില്ല എന്ന് പറഞ്ഞ് വീരേന്ദ്രകുമാര്‍ മഹാനായി.വീറെന്ദ്രകുമാറിന്റെ മാതൃക മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കാള്‍ സ്വീകരിക്കണമെന്നാണ്‌ ഇപ്പോള്‍ എല്ലായിടത്തു നിന്നും ഉയരുന്ന മുറവിളി. മകന്‌ സീറ്റുറപ്പായാല്‍ മാറാന്‍ പല നേതാക്കളും തയ്യാറാകുമെന്നത് വലിയ സംഭവമൊന്നുമല്ല. പിന്നെ ആദ്യമായല്ല വീരന്‍ മത്സരവിരുദ്ധനാകുന്നത്. ആദ്യമായി ലോകസഭയില്‍ ചെന്നപ്പോള്‍ അവിടെ ഉള്ളവരെല്ലാം മോശക്കാരാണ്‌ എന്നും ഇനി ലോകസഭയിലേക്ക് ഇല്ല എന്നും പറഞ്ഞത് വളരെ നാളുകള്‍ക്ക് മുന്നെയായതിനാല്‍ ആരും ഓര്‍ക്കാറില്ല.&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;വീരനിപ്പോള്‍ ഏറ്റവും ശ്രദ്ധേയനായാകുന്നത് ഐസ്ക്രീം കേസിലെ നയമാറ്റത്തെപ്രതിയാണ്‌. ഐസ്ക്രീം കേസിലില്‍ താന്‍ പണ്ട് പറഞ്ഞതൊക്കെ മറന്നു പോയെന്നും ഓര്‍മ്മിപ്പിച്ചാല്‍ പറയാമെന്നൊക്കെ കേസരി സ്മാരക ട്രസ്റ്റ് നടത്തിയ മുഖാമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ക്രൈം നന്ദകുമാര്‍ ഐസ്ക്രിം പാര്‍ലര്‍കേസ് കത്തിനില്‍ക്കുമ്പോള്‍ മാതൃഭൂമിയുടെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തില്‍ നിന്ന് ചിലവരികള്‍ വായിക്കുക......................... &lt;/div&gt;&lt;div&gt;കോഴിക്കോട് പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് ഞാന്‍ സജീവമായി രംഗത്തെത്തിയപ്പോള്‍ എന്നെ സഹായിക്കാന്‍ ഇന്ന് പ്രക്ഷോഭ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളോ വ്യക്തികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എം.പി വീരേന്ദ്രകുമാര്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പി.സി ജോര്‍ജ്ജ് എംഎല്.അ കെ. അജിത തുടങ്ങിയ ചുരുക്കം ചിലരെ പ്രതികരിക്കുവാന്‍ ഉണ്ടായുള്ളൂ &lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതായത് ഐസ്ക്രിം കേസ് രണ്ടാമതും കുത്തിപ്പൊക്കിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന വീരേന്ദ്രകുമാര്‍ ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല.പഴയ മാതൃഭൂമിയുടെ താളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന തന്റെ പ്രസ്താവനകളെപ്പോലും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത് ഈ നേതാവിനെ മാത്രം എന്തിന്‌ ഇത്രയധികം മാധ്യമ പ്രൊട്ടക്ഷന്‍ ലഭിക്കുന്നു എന്നത് കൌതകകരമായ സംഗതിയാണ്‌&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-3292866423410874063?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/3292866423410874063/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=3292866423410874063' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/3292866423410874063'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/3292866423410874063'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/03/blog-post_14.html' title='വീരേന്ദ്രകുമാറിന്‌ മാത്രം കിട്ടുന്ന ഇളവുകള്‍'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-BCTX29MrxmQ/TX219DNtREI/AAAAAAAAAZQ/kwaxdaK_2sM/s72-c/DheeranumVeeranum%2B%25281%2529.JPG' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-1928264954996229131</id><published>2011-03-08T10:53:00.005+05:30</published><updated>2011-03-08T12:10:42.631+05:30</updated><category scheme='http://www.blogger.com/atom/ns#' term='CPM'/><category scheme='http://www.blogger.com/atom/ns#' term='മനോരമ'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='VS'/><title type='text'>റിലയന്‍സും മനോരമയും ചില കുത്തക ചിന്തകളും</title><content type='html'>ഒരുകാലത്ത് അപ്രായോഗികം എന്നോ വിഢിത്തമെന്നോ ഒക്കെ ആയിരുന്നു ഇടത്പക്ഷ ആശയങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ കണ്ടിരുന്നത്. ഇടത് പക്ഷ നേതാക്കളാകട്ടെ ഗുണ്ടകളോ കോമാളികളോ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുപത്തുപതിനഞ്ച് വര്‍ഷമായി ഇടതുപക്ഷ ആശയങ്ങള്‍ പലതും പലപ്പോഴായി മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. ഈ ഏറ്റെടുക്കല്‍ സംഭവിച്ചതിന്റെ ക്രഡിറ്റ് സഖാവ് വി.എസ് അച്യുതാനന്ദന്‍ അവകാശപ്പെടാം. അദ്ദേഹവുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍  ബന്ധപ്പെട്ടാണ്‌ ഇടത് നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ജനകീയ ആസൂത്രണ വിവാദത്തിലൂടെ അമേരിക്കന്‍ ഇടപെടലിനെപ്പറ്റിയും എച് എംടി ഭൂമിവിവാദത്തിലൂടെ പൊതു ഭൂമി സംരക്ഷിക്കലിനെപ്പറ്റിയും സ്വകാര്യ സെസ്  അനുമതിയുമായി ബന്ധപ്പെട്ട് തൊഴിലാളി വിരുദ്ധ നയങ്ങളേപ്പറ്റിയും വിസ്മയ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ജലചൂക്ഷണത്തെപ്പറ്റിയും കണ്ടല്‍പ്പാര്‍ക്കുമായും വളന്തക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി വിഷയങ്ങളെപ്പറ്റിയും കിനാലൂരുമായി ബന്ധപ്പെട്ട് വ്യവസായ പദ്ധതികളെപ്പറ്റിയും സ്വകാര്യ നിക്ഷെപത്തെപ്പറ്റിയുമൊക്കെ മുഖ്യധാര മാധ്യമങ്ങള്‍ തീവ്ര ഇടത് നിലപാടുകള്‍ സ്വീകരിച്ചു എന്ന് മാത്രമല്ല അത്തരത്തിലൊരു പൊതുബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്തു&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നാല്‍ പല അവസരങ്ങളിലും ഈ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നതും ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്‌. സ്വകാര്യ സെസ് സ്ഥാപങ്ങളിലെ തൊഴിലാളി വിരുദ്ധത ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ സ്മാര്‍ട്ട് സിറ്റി സെസില്‍ അതുണ്ടോ എന്നത് പരിശോധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല എന്തുകൊണ്ട് മുഴുവന്‍ ഭൂമിയിലും സെസില്ല എന്നതായിരുന്നു വിവാദം.കണ്ടല്‍പ്പാര്‍ക്ക് പൂട്ടിക്കാന്‍ എഴുതി തകര്‍ത്ത ആളുകള്‍ കണ്ടല്‍വെട്ടി ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പൊതു ബോധം നിര്‍മ്മിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ഇങ്ങനെ പല പ്രശ്നങ്ങിലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പ് ഉണ്ടായിരുന്നു.ഈ ഇരട്ടത്താപ്പിന്റെ ഭാഗമായാണ്‌ 2010 ഫെബ്രുവരി ഇല്‍ റിലയന്‍സിന്‌ ലഭിച്ച ഡാറ്റാസെന്റര്‍ കോണ്‍ട്രാക്റ്റ് അന്ന് വിവാദമാകാതെ ഇപ്പോള്‍ വിവാദമാകുന്നത്.ഇതിലെ രസകരമായി സംഗതി ഈ വിഷയം വിമത സി.പി.എം പ്രസിദ്ധീകരണമായ  ജനശക്തി വലിയ പ്രാധാന്യത്തോടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ജനശക്തിയില്‍ ഉടന്‍ വരാന്‍ പോകുന്ന വാര്‍ത്ത എന്ന് തലക്കെട്ടില്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ പല വാര്‍ത്തകളും നിറഞ്ഞ നിന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍  എന്തുകൊണ്ടോ ഇത് അവഗണിക്കപ്പെട്ടു. പി.സി ജോര്‍ജ്ജ് ഈ വിഷയം നിയമ സഭയില്‍ അവതരിപ്പിച്ചപ്പോഴും ഉണ്ടാകാതിരുന്ന വിവാദമാണ്‌ മാര്‍ച്ച 5 മുതല്‍ ഉമ്മന്‍ ചാണ്ടിയും മനോരമയും കൂടി കൊണ്ടുനടക്കുന്നത്.ഇതില്‍ വിവാദത്തിനുള്ള സ്കോപ്പ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് ഞാന്‍ പറയും പക്ഷെ അത് മനോരമ അവതരിപ്പിക്കതിലെ കൌതുകം ചൂണ്ടിക്കാണിക്കാതെ വയ്യ. 5/3/2011 ഇലെ മനോരമയുടെ ഫ്രെണ്ട് പേജ് വാര്‍ത്തയുടെ ടൈറ്റില്‍ തന്നെ ചിരിപ്പിക്കും.&lt;b&gt;സര്‍ക്കാരിന്റെ സര്‍വ്വ വിവരങ്ങളും റിലയന്‍സിന്‌ സ്വന്തം&lt;/b&gt; എന്നാണ്‌ അത്. ആ വാര്‍ത്തയുടെ പടം ചുവടെ ചേര്‍ക്കുന്നു&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-JIHv4v3-OmA/TXXGr0lo8cI/AAAAAAAAAX0/OczVeMTtdTQ/s1600/mano_relaiance.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 152px; height: 320px;" src="http://3.bp.blogspot.com/-JIHv4v3-OmA/TXXGr0lo8cI/AAAAAAAAAX0/OczVeMTtdTQ/s320/mano_relaiance.JPG" border="0" alt="" id="BLOGGER_PHOTO_ID_5581585769348788674" /&gt;&lt;/a&gt;&lt;br /&gt;ഈ തലക്കെട്ട് നമ്മള്‍ പ്രതീക്ഷിക്കുന്നത് ദേശാഭിമാനിയിലോ മാധ്യമത്തില്‍ ഒരുപരിധിവരെ മാതൃഭൂമിയിലോ മാത്രമാണ്‌. എന്നാല്‍ മനോരമ പോലെ സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പസ്തോലന്മാരായ ഒരു പത്രത്തില്‍ ഇങ്ങനെ ഒരു തലക്കെട്ട് വായനക്കാരെ അത്ഭുതപ്പെടുത്തും.തലക്കെട്ട് മാത്രമല്ല വാര്‍ത്തയിലുമുണ്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചിത്രത്തില്‍ ചുവന്ന വരയിട്ട് ഹൈലറ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് ഉള്ള വാര്‍ത്ത ഇങ്ങനെ....&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;ഇവയെല്ലാം നിയന്ത്രിക്കുന്നത് റിലയന്‍സ് പരിപാലിക്കുന്ന സെര്‍വര്‍വഴിയാണെന്നതാണ്‌ വിചിത്രം.ചുരുക്കത്തില്‍  കേരളത്തെ സംബന്ധീക്കുന്ന സകല വിവരങ്ങളും റിലയന്‍സ് കമ്പനിയുടെ  വിരല്‍ത്തുമ്പില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഡേറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെ.........................ഡാറ്റാ സെന്ററിനുമേല്‍ സംസ്ഥാന ഐടി വകുപ്പിന്‌ യാതൊരു നിയന്ത്രണവുമില്ല.&lt;/b&gt;&lt;br /&gt;ഞെട്ടിക്കുന്ന ഈ വാര്‍ത്ത  വന്ന് രണ്ട് ദിവസത്തിനകം ക്രിത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 7 ആം തിയതി 18 ആം പേജില്‍ &lt;b&gt;ഡാറ്റ സെന്റര്‍ സി.ഡിറ്റിനേയും കെല്‍ട്രോണിനേയും ഒഴിവാക്കി &lt;/b&gt;എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത കാണുക. അതിലെ ചുവന്ന വരിയില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് ഇങ്ങനെ കാണുന്നു......&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി 5.6 കോടി രൂപ കൊടുത്ത് മൂന്ന് വര്‍ഷത്തേക്ക് റിലയന്‍സിനെ ഏല്‍പ്പിച്ച് ഡേറ്റ സെന്ററില്‍ അവര്‍ക്ക് കാര്യമായ ചുമതലകളില്ല എന്നതാണ്‌ വസ്തുത .ഡാറ്റ സെന്ററിലെ നെറ്റ്വര്‍ക്ക് കണക്ഷന്‍ പരിപാലിക്കുക എ.സിയും വൈദ്യ്തിയും ഉറപ്പ് വരുത്തുക തുടങ്ങിയ ജോലികളെ ഉള്ളൂ...സ്റ്റാഫ് റിലയന്സിന്റെതാണെങ്കിലും ഇപ്പോഴും ചുമതല ഐ.ടി മിഷനാണ്‌&lt;/b&gt;&lt;/div&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-j_Mt-CnF-Xo/TXXMxqwk3CI/AAAAAAAAAX8/KLCiB49fc_E/s1600/mano_0703_page_18.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 182px;" src="http://2.bp.blogspot.com/-j_Mt-CnF-Xo/TXXMxqwk3CI/AAAAAAAAAX8/KLCiB49fc_E/s320/mano_0703_page_18.JPG" border="0" alt="" id="BLOGGER_PHOTO_ID_5581592466859285538" /&gt;&lt;/a&gt;&lt;br /&gt;കേരളത്തെ സംബന്ധീക്കുന്ന സകല വിവരങ്ങളും റിലയന്‍സ് കമ്പനിയുടെ  വിരല്‍ത്തുമ്പില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഡേറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെ , ഡാറ്റാ സെന്ററിനുമേല്‍ സംസ്ഥാന ഐടി വകുപ്പിന്‌ യാതൊരു നിയന്ത്രണവുമില്ല എന്നൊക്കെ ഒന്നാം പേജ് വാര്‍ത്ത നല്‍കിയ പത്രം രണ്ട് ദിവസത്തിനുള്ളില്‍ ഇതോട് കടകവിരുദ്ധമായ വാര്‍ത്തയുമായി എത്തി എന്നതാണ്‌ രസകരം. അപ്പോള്‍ പറയുന്നു സ്റ്റാഫ് റിലയന്സിന്റെതാണെങ്കിലും ഇപ്പോഴും ചുമതല ഐ.ടി മിഷനാണ്‌&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വാര്‍ത്തയിലെ ശരിതെറ്റുകള്‍ രാഷ്ട്രീയ പക്ഷപാതം മൂലമാണ്‌ എന്ന് കരുതി അവഗണിക്കാം. പക്ഷെ ഇതില്‍ നിന്ന് മനസിലാകുന്ന പ്രധാനമായ സംഗതി റിലയന്‍സ് അത്ര തങ്കപ്പന്മാരല്ല എന്ന്  മനോരമക്കും അറിയാം എന്നതാണ്‌. സംസ്ഥാനത്തെ വിവരങ്ങളൊക്കെ ഉള്ള സെര്‍വര്‍ പരിപാലിക്കാന്‍ ഏല്‍പ്പിച്ചാല്‍ അവര്‍ അത് അടിച്ച്മാറ്റാനുള്ള സാധ്യതയുമുണ്ട് എന്നതും മനോരമ നമുക്ക് പറഞ്ഞു തരുന്നു. പക്ഷെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പി.എഫ് ഫണ്ട് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ റിലയന്‍സിന്റെ ധനകാര്യ സ്ഥാപനവും ലിസ്റ്റിലുണ്ടായിരുന്നു.പക്ഷെ എന്തുകൊണ്ടോ ഇപ്പോള്‍ റിലയന്‍സിനെ അളന്ന കോലുകള്‍ അന്ന് ബാധകമായില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-1928264954996229131?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/1928264954996229131/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=1928264954996229131' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/1928264954996229131'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/1928264954996229131'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/03/blog-post_08.html' title='റിലയന്‍സും മനോരമയും ചില കുത്തക ചിന്തകളും'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-JIHv4v3-OmA/TXXGr0lo8cI/AAAAAAAAAX0/OczVeMTtdTQ/s72-c/mano_relaiance.JPG' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-6992180966570792271</id><published>2011-03-04T11:34:00.003+05:30</published><updated>2011-03-04T12:00:52.676+05:30</updated><category scheme='http://www.blogger.com/atom/ns#' term='പി.സുരേന്ദ്രന്‍'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='മംഗളം'/><title type='text'>പി. സുരേന്ദ്രന്റെ പ്രശ്നമെന്താണ്‌</title><content type='html'>വി.എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിന്റെയും സി.പി.എം വിമതരുടെയും തോഴനായിരുന്ന പി.സുരേന്ദ്രന്‍ മാറിയാ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എഴുതിയ മംഗളം ലേഖനം ഒരുപാട് ചിന്തകളുണര്‍ത്തും. ഒരുകാലത്ത് വി.എസിന്റെ പ്രധാന വാഴ്ത്തലുകാരനായിരുന്നു എങ്കിലും ഈയിടെ &lt;a href="http://kiranthompil.blogspot.com/2011/01/1.html" target=_blank&gt;ഗ്രീഷ്മമാപിനി&lt;/a&gt; എന്ന നോവലെഴുതി തന്റെ കൈയിലുള്ള വി.എസിന്റെ അവസാനത്തെ ഓഹരിയും വിറ്റിരുന്ന സുരേന്ദ്രനെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോഹിപ്പിച്ച് തുടങ്ങിയതിന്റെ സൂചനകള്‍ ഈ ലേഖനത്തിലുടനീളം കാണാം&lt;br /&gt;&lt;div style="overflow-y: scroll; width: 400px; height: 200px; "&gt;&lt;br /&gt;&lt;b&gt;സാമൂഹ്യപാഠം: ഭരണം ഇനി യുവാക്കളെ ഏല്‍പ്പിക്കുക, വനിതകളേയും&lt;/b&gt;&lt;br /&gt;വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടിലേക്കും കേരളം പ്രവേശിക്കുകയാണ്‌. സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ നാളുകളാണിനി. കൂട്ടായ തീരുമാനം വരും മുമ്പു സ്വന്തം തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ ചിലരൊക്കെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബ്യൂട്ടി പാര്‍ലറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വലിയ സഹായമാണു നേതാക്കള്‍ക്ക്‌.&lt;br /&gt;&lt;br /&gt;സ്വന്തം പോക്കറ്റില്‍നിന്നു പടമെടുത്ത്‌ അണികളുടേതെന്ന വ്യാജേന (അങ്ങനെ അണികളൊന്നുമില്ല കേട്ടോ. നേതാക്കള്‍ക്കിപ്പോള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലെ അണികളേയും ഉണ്ടാക്കാം) മണ്ഡലങ്ങള്‍ തോറും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയാണു നേതാക്കള്‍. അവനവനെത്തന്നെ സ്‌നേഹിച്ചു നടക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടു കേരളത്തിലെ തെരുവുകള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. വീട്ടുകാരെ മാറ്റിനിര്‍ത്തി മാസ്‌റ്റര്‍ ബെഡ്‌ റൂം പോലും വിരുന്നുകാര്‍ക്കു നല്‍കേണ്ട ഗതികേടിലാണു യു.ഡി.എഫ്‌. അടുത്തകാലത്തായി യു.ഡി.എഫിലേക്കു ചെറുകിട പാര്‍ട്ടികളുടേയും ഒറ്റപ്പെട്ട നേതാക്കളുടേയും ഒഴുക്കായിരുന്നല്ലോ. ഇടതുപക്ഷമാണ്‌ ഇക്കാര്യത്തില്‍ സുരക്ഷിതരായത്‌. ബാധ്യതയാവുന്നു എന്ന്‌ ഇടതുപക്ഷത്തിനു തോന്നിയിരുന്നവരൊക്കെ സ്വയം ഒഴിഞ്ഞുപോയി.&lt;br /&gt;&lt;br /&gt;യു.ഡി.എഫ്‌. ആകട്ടെ ഉലയുന്ന വഞ്ചിയുടെ അവസ്‌ഥയിലാണ്‌. ഇടക്കാലത്തു യു.ഡി.എഫിന്റെ വിജയത്തെ സംബന്ധിച്ച അമിത പ്രതീക്ഷ കാരണം ആറ്റുവഞ്ചി ഉലയുന്ന തരത്തില്‍ തള്ളിക്കയറ്റമുണ്ടായി. യു.ഡി.എഫിന്റെ പേരില്‍ മുളങ്കാല്‌ നാട്ടിയാലും ജയിച്ചു കയറുമെന്ന അമിത പ്രതീക്ഷ. മലപ്പുറം ജില്ലയിലൊക്കെ ചില ലീഗ്‌ നേതാക്കള്‍ ഭാവി മന്ത്രിയായി പോലും സ്വയം തീരുമാനിച്ചു പേഴ്‌സണല്‍ സ്‌റ്റാഫിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യുന്നുണ്ടെന്നു കേട്ടു.&lt;br /&gt;&lt;br /&gt;യു.ഡി.എഫ്‌. നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇടതു പാര്‍ട്ടികളില്‍ നിന്നു വരുന്നവരെ ചുമക്കേണ്ടി വരുന്ന ഗതികേടാണ്‌. ചെറിയ ചെറിയ ഇടതുപ്രസ്‌ഥാനങ്ങള്‍ വലതുപക്ഷ പാര്‍ട്ടികളിലേക്കു ചേക്കേറുമ്പോള്‍ അണികളുടെ വന്‍ സന്നാഹത്തോടു കൂടിയൊന്നുമല്ല വരിക. താല്‍ക്കാലികമായി ചില ഓളങ്ങള്‍ ഉണ്ടാക്കുമെങ്കിലും കാലക്രമേണ ഈ അണികളൊക്കെ കൊഴിഞ്ഞുപോകും. അണികളില്ലാത്ത നേതാക്കള്‍ ബാധ്യതയായി തുടരുകയും ചെയ്യും. ഇടതുപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചു കോണ്‍ഗ്രസും ലീഗുമൊക്കെ പഠിക്കേണ്ട വലിയൊരു പാഠമുണ്ട്‌. ചില ഇടതുനേതാക്കള്‍, കൃത്യമായി പറഞ്ഞാല്‍ സി.പി.എം. നേതാക്കള്‍ മാതൃ പാര്‍ട്ടിയുമായി കലഹിച്ചു പുറത്തു വരുമ്പോള്‍ അതിലൂടെ മാതൃ പ്രസ്‌ഥാനം തിരുത്തപ്പെടുമെന്നാണ്‌ അണികള്‍ പ്രതീക്ഷിക്കുന്നത്‌.&lt;br /&gt;&lt;br /&gt;സി.പി.എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും. പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത്‌. എന്നാല്‍, നേതാക്കള്‍ യു.ഡി.എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും. പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന്‌ ഈ അണികള്‍ വിശ്വസിക്കുന്നില്ല.&lt;br /&gt;&lt;br /&gt;കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും. നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു.ഡി.എഫില്‍ തുടരും. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്‌ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട്‌.&lt;br /&gt;&lt;br /&gt;ഇടത്‌ ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു. അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്‌തി ക്ഷയിച്ചുപോയി. ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്‌ഥാനത്തെ ഉറ്റുനോക്കിയിരുന്നു. ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല.&lt;br /&gt;&lt;br /&gt;ഗൗരിയമ്മയുടേയും രാഘവന്റേയും ഒക്കെ പരീക്ഷണങ്ങളുടെ പരാജയം ഇടതു ഭൂമികയിലുണ്ട്‌. എം.ആര്‍. മുരളിയുടേയും കൂട്ടരുടേയും ദയനീയ സ്‌ഥിതിയോര്‍ത്ത്‌ ഇപ്പോള്‍ ചിരിക്കുന്നതു പിണറായി വിജയനായിരിക്കണം. അദ്ദേഹമിപ്പോള്‍ നല്ലൊരു പിതാവിനെപ്പോലെ ചിന്തിക്കണം. പഞ്ഞിമിഠായി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ അച്‌ഛനോടു കലഹിച്ചു കുട്ടികള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോകാറില്ലേ? തന്റെ മകന്‍ വിശപ്പടക്കാന്‍ വഴിയില്ലാതെ വല്ല റെയില്‍വേ സ്‌റ്റേഷനിലോ ബസ്‌ സ്‌റ്റാന്‍ഡിലോ കിടക്കുകയാണെന്നറിയുമ്പോള്‍ അച്‌ഛന്റെ കരളലിയും. മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരും. അങ്ങനെ തിരിച്ചെത്തുന്ന ചില മക്കള്‍ പിതാവിന്റേയും വീടിന്റേയും അഭിമാനമാവുന്നതും നമുക്കറിയാം.&lt;br /&gt;&lt;br /&gt;യു.ഡി.എഫുമായി സന്ധിചെയ്‌തു ഭരണത്തിലേറാനായിരുന്നുവെങ്കില്‍ സി.പി.എമ്മിനകത്തു നിന്നു മുനിസിപ്പല്‍ ചെയര്‍മാനാവുന്നതായിരുന്നില്ലേ എം.ആര്‍. മുരളിക്കു നല്ലത്‌. ഇടത്‌ ഏകോപനസമിതിയുടേതു പ്രത്യയശാസ്‌ത്ര നിലപാടുകളല്ല എന്നു തോന്നുന്ന തരത്തിലാണ്‌ അതിനകത്തുനിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍. കെ.എം. ഷാജഹാനു പോലും ഒറ്റുകാരന്റെ മുഖമാണല്ലോ ദൈവമേയെന്നു തോന്നിപ്പോവും.&lt;br /&gt;&lt;br /&gt;യു.ഡി.എഫ്‌. നേരിടുന്ന ഒരു പ്രതിന്ധി അതിന്റെ ദുര്‍ബലമായ പ്രതിപക്ഷ പോരാട്ടമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒട്ടേറെ വിഷയങ്ങളില്‍ ഇടപെട്ട വി.എസ്‌. മുഖ്യമന്ത്രിയായപ്പോള്‍ അത്തരം വിഷയങ്ങളില്‍ നിശബ്‌ദനായി. പെണ്‍വാണിഭം, പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു ക്രൂരമായി ചവിട്ടിത്തള്ളിയ സംഭവങ്ങള്‍, ചന്ദനമാഫിയ, വിളച്ചിക്കാലയിലേയും കിഴക്കന്‍ പാലക്കാട്ടേയും ഫാക്‌ടറി മലിനീകരണ പ്രശ്‌നങ്ങള്‍... തന്റെ തന്നെ സമര ഭൂതകാലങ്ങള്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ അദ്ദേഹം തന്ത്രപരമായി മറന്നു. എന്നാല്‍, ഇത്തരം കാതലായ പ്രശ്‌നങ്ങളെ ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പരിമിതിയാണു പ്രതിപക്ഷത്തെ വെട്ടിലാക്കുന്നത്‌.&lt;br /&gt;&lt;br /&gt;തൊണ്ണൂറുകള്‍ക്കു ശേഷമുള്ള രാഷ്‌ട്രീയ പുത്രന്മാരുടെ(?) പരിമിതികള്‍ വി.എസിന്റെ പുത്രനുമുണ്ട്‌. സ്വന്തം പിതാവിന്റെ ഭൂതകാല പോരാട്ടം പോലും സ്വാധീനിക്കാത്ത പണക്കൊതിയുള്ള പുത്രന്മാരുടെ സ്‌ഥാനത്തേ അരുണ്‍കുമാറും നില്‍ക്കൂ. എല്ലാ രാഷ്‌ട്രീയ നേതാക്കളുടെ പുത്രന്മാരും ചക്കാത്തില്‍ വിദേശയാത്ര നടത്തിക്കാണും. അരുണ്‍കുമാറിന്റെ പേരില്‍ മാത്രം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിട്ടും കാര്യമില്ല. മക്കാവു ദ്വീപിനെക്കുറിച്ചു കുഞ്ഞാലിക്കുട്ടി സായ്‌വ് പറഞ്ഞത്‌ ആ രാജ്യത്തെ അപമാനിക്കലാണ്‌.&lt;br /&gt;&lt;br /&gt;ഏതൊരു രാജ്യത്തിനും അതിന്റെ സാംസ്‌കാരിക മഹിമകളുണ്ടാവും. ഇന്ത്യയില്‍ ധാരാളം ചുവന്ന തെരുവുകളുണ്ട്‌. ഇന്ത്യ കാണാന്‍ വരുന്ന വിദേശികളൊക്കെ ചുവന്നതെരുവിലേക്കു വരുന്നവരാണോ? ഇതൊക്കെ വിലകുറഞ്ഞ ആരേപണങ്ങളാണ്‌. മറിച്ച്‌ ലാവ്‌ലിന്‍ പോലുള്ള വിഷയങ്ങളില്‍ കുറ്റകരമാംവിധം പ്രതിപക്ഷം മൗനം പാലിച്ചു.&lt;br /&gt;&lt;br /&gt;പല വിഷയങ്ങളിലും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഒത്തുകളിക്കുന്നു എന്ന തോന്നല്‍ പൊതുജനത്തിനുണ്ട്‌. കേരളത്തില്‍ യു.ഡി.എഫ്‌. സമരോത്സുകതയുള്ള പ്രതിപക്ഷമേ അല്ലായിരുന്നു. ആയിരുന്നുവെങ്കില്‍ ഒന്നാംതരം ജനകീയ നേതാവായ ഉമ്മന്‍ചാണ്ടിക്കു വി.എസ്‌. ഫാക്‌ടറിനെ ഈ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടു വളരെ എളുപ്പത്തില്‍ റദ്ദു ചെയ്യാന്‍ കഴിയുമായിരുന്നു. വി.എസ്‌. കേവലം തന്റെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി മാത്രം ഉപയോഗിച്ച്‌ അട്ടിമറിച്ച ജനകീയ സമരങ്ങളെയായിരുന്നു ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത്‌.&lt;br /&gt;&lt;br /&gt;നമ്മുടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നേരിടുന്ന ഒരു വെല്ലുവിളി വൃദ്ധ നേതാക്കളാണ്‌. യുവാക്കളും സ്‌ത്രീകളും മാറ്റിനിര്‍ത്തപ്പെടുന്നു. സ്‌ത്രീവിരുദ്ധത വേദനിപ്പിക്കുന്ന രീതിയിലാണു നിലനില്‍ക്കുന്നത്‌. നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ ജീര്‍ണിക്കുന്നതു കൂടുതല്‍ കാലം അധികാര സ്‌ഥാനങ്ങളിലിരിക്കുമ്പോഴാണ്‌. അധികാര സ്‌ഥാനങ്ങളില്‍ വരാത്തവരെ കണ്ടെത്തി അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്‌.&lt;br /&gt;&lt;br /&gt;പുതിയൊരു എം.എല്‍.എ., പുതിയൊരു മന്ത്രി എന്തു ചെയ്യും എന്നാണു പുതിയ കാലം ഉറ്റുനോക്കുന്നത്‌. യൂത്ത്‌കോണ്‍ഗ്രസിന്റേയും കെ.എസ്‌.യു.വിന്റേയും നേതാക്കള്‍ വൃദ്ധനേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ധീരത കാണിക്കുന്നു. ഒറ്റ എം.എല്‍.എ.യ്‌ക്കും ഒറ്റ മന്ത്രിക്കും കഴിയുമെങ്കില്‍ ഒരു ടേമില്‍ കൂടുതല്‍ അവസരം നല്‍കരുത്‌. രണ്ടു ടേമില്‍ കൂടുതല്‍ കൊടുക്കാനേ പാടില്ല. വരുംകാലങ്ങളില്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളേയും അധികാര വ്യവസ്‌ഥയേയും സര്‍ഗാത്മകമാക്കേണ്ടതു യുവാക്കളും വനിതകളുമാണ്‌.&lt;br /&gt;&lt;br /&gt;ഒരേ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും മുന്നണികളും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതും നന്നല്ല. പ്രസ്‌ഥാനങ്ങള്‍ക്കകത്തു ഫാസിസവും ജീര്‍ണതയും വര്‍ധിക്കും. സി.പി.എമ്മിന്റെ കാര്യത്തിലാണു കൂടുതലും സംഭവിക്കുക. പുരുഷന്‍ കടലുണ്ടിയെപ്പോലുള്ളവര്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി ഇരുന്നു എന്നത്‌ ഈ സര്‍ക്കാരിന്റെ ബ്ലാക്ക്‌ മാര്‍ക്കും സാംസ്‌കാരിക കേരളത്തിന്റെ അപമാനവുമാണ്‌. സാംസ്‌കാരിക രംഗത്ത്‌ ഇത്രയ്‌ക്ക് അസഹിഷ്‌ണുത നിറഞ്ഞ ഒരു കാലം വേറെയില്ല.&lt;br /&gt;&lt;br /&gt;സി.പി.എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല. മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു. പുരുഷന്‍ കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത്‌. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്‌. തുഞ്ചന്‍പറമ്പ്‌ അടക്കമുള്ള സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ക്ക്‌ ഇതു ബാധകമാണ്‌. എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു. ഇക്കാര്യത്തിലെങ്കിലും യു.ഡി.എഫ്‌. ഭേദമാണ്‌. വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും.&lt;br /&gt;&lt;br /&gt;കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ പു.ക.സ. പോലെ പാര്‍ട്ടി സ്വത്താവുന്നതു ചെറുത്തേ പറ്റൂ. കേരളത്തില്‍ സ്വതന്ത്ര നിലപാടുള്ള ബുദ്ധിജീവികളും എഴുത്തുകാരും ഈ സാംസ്‌കാരിക ഫാസിസത്തിനെതിരേ പോരാടുക തന്നെ വേണം.&lt;br /&gt;&lt;br /&gt;-പി. സുരേന്ദ്രന്‍&lt;br /&gt;&lt;/div&gt;&lt;br /&gt;ഈ ലേഖനത്തില്‍ സുരേന്ദ്രന്‍ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയ കാര്യം ഇതാണ്‌&lt;br /&gt;&lt;b&gt;&lt;br /&gt;സി.പി.എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല. മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു. പുരുഷന്‍ കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത്‌. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്‌. തുഞ്ചന്‍പറമ്പ്‌ അടക്കമുള്ള സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ക്ക്‌ ഇതു ബാധകമാണ്‌. എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു&lt;br /&gt;&lt;/b&gt;&lt;br /&gt;സിപിഎമിലെ മലപ്പുറം സമ്മേളനത്തില്‍ വി.എസ് പാര്‍ട്ടിപിടിക്കും എന്ന മാധ്യമ പ്രചരണത്തില്‍ വീണിട്ടോ അലെങ്കില്‍ വി.എസ് പാര്‍ട്ടി പിടിക്കും എന്ന് വിശ്വസിച്ചിട്ടോ ഒപ്പം കൂടിയവരില്‍ ഒരാളാണ്‌ സുരേന്ദ്രന്‍. അന്ന് പ്രതീക്ഷിച്ചിരുന്ന പല സ്ഥാനങ്ങളും നഷ്ടപ്പെട്ട സുരേന്ദ്രനും കൂട്ടരും പ്രതീക്ഷയോടെ സി.പി.എം വിമതരെ താലോലിച്ചു. ഇപ്പോളിതാ സുരേന്ദ്രന്‍ പറയുന്നു&lt;br /&gt;&lt;b&gt;&lt;br /&gt;സി.പി.എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും. പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത്‌. എന്നാല്‍, നേതാക്കള്‍ യു.ഡി.എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും. പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന്‌ ഈ അണികള്‍ വിശ്വസിക്കുന്നില്ല.&lt;br /&gt;&lt;br /&gt;കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും. നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു.ഡി.എഫില്‍ തുടരും. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്‌ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട്‌.&lt;br /&gt;&lt;br /&gt;ഇടത്‌ ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു. അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്‌തി ക്ഷയിച്ചുപോയി. ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്‌ഥാനത്തെ ഉറ്റുനോക്കിയിരുന്നു. ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല.&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഇടത് ഏകോപന സമിതി എന്ത് ആകുമെന്ന് പ്രതീക്ഷിച്ചോ അതായില്ല എന്നൊക്കെയാണ്‌ ഇപ്പോല്‍ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഇത് ഓര്‍മ്മ ശക്തിയുള്ളവരെ പരിഹസിക്കലാണ്‌ . എം.ആര്‍ മുരളി ആദ്യമായി ഷൊര്‍ണൂരില്‍ വിമത പരിവേഷത്തില്‍ മത്സരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അടവ് നയം ഉണ്ടാക്കിയിരുന്നു. അന്ന് സുരേന്ദ്രന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഇടത് ബാന്ധവത്തെ ചൂണ്ടിക്കാട്ടി അനുകൂലിച്ചത് നമ്മള്‍ കണ്ടതാണ്‌. അന്ന് എംവി. രാഘവനടക്കമുള്ള യുഡിഎഫ് നേതക്കള്‍ ഇടത് എകോപന സമിതിക്ക് വേണ്ടി പ്രചര ണത്തിനിറങ്ങിയിരുന്നു ഇതിനെയും ഇവര്‍ ന്യായികരിച്ചിരുന്നു എംവി.ആര്‍ സഹകരണ മന്ത്രി ആയിരുന്നപ്പോല്‍ സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടിരുന്നു എന്ന വിചിത്രവാദം പോലും ഉന്നയിച്ചവരാണ്‌ ഇവര്‍.&lt;br /&gt;&lt;br /&gt;പിന്നീട് സുരേന്ദ്രന്റെ ഒക്കെ പ്രിയ നേതാവ് എം.പി വീരേന്ദ്രകുമാര്‍ യുഡി.എഫില്‍ പോയപ്പോഴോ പിന്നീട് അലി പോയപ്പോഴോ ഒന്നും സുരേന്ദ്രന്റെ പ്രതിക്ഷേധങ്ങളോ യുഡിഎഫ് വിരോധമോ കണ്ടില്ല.അലിക്ക് യുഡിഎഫ് നേതക്കള്‍ക്കൊപ്പം സ്വീകരണം നല്‍കുന്ന വേദിയില്‍ ഇടത് ഏകോപന സമിതിയുടെ സ്വന്തം ബുദ്ധി ജീവി ആസാദ് ( മലമൂത്ര വിസര്‍ജനം നടത്തുന്നതില്‍ പോലും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്വശാസ്ത്രം വിളമ്പുന്ന ആള്‍)  പങ്കെടുത്തപ്പോഴോ മൌനം പാലിച്ച സുരേന്ദ്രനിപ്പോള്‍ എഴുതുന്നതെല്ലാം പരസ്പര വിരുദ്ധമാകുന്നു&lt;br /&gt;&lt;br /&gt;പക്ഷെ സുരേന്ദ്രന്‍ പ്രതീക്ഷ കൈവിടുന്നില്ല എങ്ങാനും യുഡിഫ് അധികാരത്തില്‍ വന്നാലോ .അത് ഈ വരികള്‍ പൂരിപ്പിക്കും&lt;br /&gt;&lt;b&gt;എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു. ഇക്കാര്യത്തിലെങ്കിലും യു.ഡി.എഫ്‌. ഭേദമാണ്‌. വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും.&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഗുണപാഠം : കിട്ടത്ത മുന്തിരികള്‍ പുളിച്ചുകൊണ്ടേയിരിക്കും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12327568-6992180966570792271?l=kiranthompil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kiranthompil.blogspot.com/feeds/6992180966570792271/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12327568&amp;postID=6992180966570792271' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6992180966570792271'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12327568/posts/default/6992180966570792271'/><link rel='alternate' type='text/html' href='http://kiranthompil.blogspot.com/2011/03/blog-post_04.html' title='പി. സുരേന്ദ്രന്റെ പ്രശ്നമെന്താണ്‌'/><author><name>കിരണ്‍ തോമസ്  തോമ്പില്‍</name><uri>http://www.blogger.com/profile/18176000750016960036</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='1' height='1' src='http://1.bp.blogspot.com/_bR_JAo1fI08/S5OLVRQ-5oI/AAAAAAAAADc/Jg2-HtfAvu0/S220/bloger.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12327568.post-7072350098773146540</id><published>2011-03-02T12:02:00.007+05:30</published><updated>2011-03-02T12:30:54.233+05:30</updated><category scheme='http://www.blogger.com/atom/ns#' term='പോലിസ്'/><category scheme='http://www.blogger.com/atom/ns#' term='ഹെല്‍മെറ്റ്വേട്ട്'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>പാവം പോലീസുകാര്‍ എന്ത് ചെയ്യും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-ZVTwYc4Qu5U/TW3msHKRouI/AAAAAAAAAR8/gl73QCIpkCg/s1600/road_3.GIF"&gt;&lt;img style="text-align: right;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 315px; " src="http://1.bp.blogspot.com/-ZVTwYc4Qu5U/TW3msHKRouI/AAAAAAAAAR8/gl73QCIpkCg/s320/road_3.GIF" border="0" alt="" id="BLOGGER_PHOTO_ID_5579369158892692194" /&gt;&lt;/a&gt;&lt;br /&gt;കഴിഞ്ഞ ഞായറാഴ്ച വാഹനപരിശോധനക്കിടെ  നിര്‍ത്താതെ പോയ ബൈക്ക് , പോലീസ് പിന്‍തുടരുന്നതിനിടെ സ്വകാര്യ ബസുകായി ഇടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിക്കുകയും  സഹയാത്രികന്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്ന ഒരു സംഭവം ഉണ്ടായി.തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ പോലീസിനെതിരെ തിരിയുകയും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതക്കള്‍ സ്ഥലത്ത് എത്തുകയും പ്രതിക്ഷേധിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് ഇടപ്പള്ളി ട്രാഫിക്കിലെ  എസ്.ഐ കെ.ജെ അഗസ്റ്റിനെയും ഡ്രൈവറെയും സസ്പെന്റ് ചെയ്യുകയും ചെയ്തു. 28/02 2011 ഇലെ മനോരമ വാര്‍ത്ത വായിക്കുക&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-YB9rESnT6M8/TW3m4jT6qeI/AAAAAAAAASM/3r2y_I35WtM/s1600/road_2.GIF"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 158px;" src="http://4.bp.blogspot.com/-YB9rESnT6M8/TW3m4jT6qeI/AAAAAAAAASM/3r2y_I35WtM/s320/road_2.GIF" border="0" alt="" id="BLOGGER_PHOTO_ID_5579369372607752674" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} 
